കൊച്ചി: സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ തുടങ്ങിയ സാഹചര്യത്തില്‍ നിരക്കിെന്‍റ കാര്യത്തില്‍ സര്‍ക്കാര്‍ മേല്‍നോട്ടമില്ലെങ്കില്‍ രോഗികളുടെ നടുവൊടിയും. സര്‍ക്കാര്‍ മാനദണ്ഡങ്ങളും നിരക്കും പാലിക്കുമെന്ന് സ്വകാര്യ ആശുപത്രികള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ചില ആശുപത്രികള്‍ തുടക്കത്തിേല അത് ലംഘിച്ചതായി പരാതി ഉയര്‍ന്നുകഴിഞ്ഞു. അമിതനിരക്ക് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ കര്‍ശനമായി ഇടപെടുമെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികളില്‍ രണ്ടുതരത്തില്‍ ചികിത്സനിരക്ക് ഈടാക്കാനാണ് ധാരണ.