ന്യൂഡല്‍ഹി: പ്രതിരോധ രംഗത്തെ സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്ന ചര്‍ച്ചക്കും കരാര്‍ ഒപ്പുവെക്കലിനുമായി യു.എസ് പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാര്‍ ഡല്‍ഹിയില്‍.

ദക്ഷിണ ചൈന കടലിലെ വിഷയങ്ങള്‍, ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം എന്നിവയോടെ അമേരിക്കക്കും ഇന്ത്യക്കും െപാതു ഉത്കണ്ഠയായി ചൈന മാറിയിരിക്കേ, പരസ്പര ബന്ധം പുതിയ തലത്തിലേക്ക് ഉയര്‍ത്താനുദ്ദേശിച്ചുള്ളതാണ് രണ്ടു ദിവസത്തെ സന്ദര്‍ശനം.

രാഷ്്ട്രീയ-സൈനിക ബന്ധം വിപുലമാക്കി അടിസ്ഥാന സൗകര്യ നിര്‍മാണത്തില്‍ ചൈനയുടെ സഹായം പറ്റുന്ന ശ്രീലങ്ക, മാലദ്വീപ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലെത്തി നിലപാട് അറിയിച്ച ശേഷമാവും അമേരിക്കന്‍ പ്രതിനിധികളുടെ മടക്കം.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക് ഈസ്പര്‍ എന്നിവരാണ് ഡല്‍ഹിയില്‍ എത്തിയത്.പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ എന്നിവരുമായി ചൊവ്വാഴ്ച ഹൈദരാബാദ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചക്കു പിറകെ അടിസ്ഥാന വിനിമയ, സഹകരണ കരാര്‍ (ബി.ഇ.സി.എ) ഒപ്പുവെക്കും.

സൈനികാവശ്യങ്ങള്‍ക്ക് ഉപഗ്രഹ സാങ്കേതിക വിദ്യയിലൂടെ കിട്ടുന്ന ഡാറ്റ പങ്കുവെക്കല്‍, അനുബന്ധ സഹായം എന്നിവക്കാണ് കരാര്‍. പുതിയ ആയുധ ഇടപാടുകളെക്കുറിച്ച ചര്‍ച്ചയും നിശ്ചയിച്ചിട്ടുണ്ട്.

തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി വൈകീട്ട് മടങ്ങും. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് സന്ദര്‍ശനമെന്നത് യാത്രയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.