കണ്ണൂര്‍: മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ്, കോണ്‍ഗ്രസ് നേതാക്കൾ അറസ്റ്റിൽ. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി, കോണ്‍ഗ്രസ് നേതാവ് എം.സി. കുഞ്ഞമ്മദ്, ലീഗ് നേതാവ് യു. മഹറൂഫ് എന്നിവരാണ് അറസ്റ്റിലായത്.

മട്ടന്നൂർ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. വഖഫ് ബോര്‍ഡിന്‍റെ അനുമതിയില്ലാതെ നടത്തിയ നിര്‍മാണപ്രവര്‍ത്തിയില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് ആരോപണം.

ജമാഅത്ത് കമ്മറ്റി ജനറല്‍ ബോഡി അംഗം മട്ടന്നൂര്‍ നിടുവോട്ടുംകുന്നിലെ എം.പി. ശമീറിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മൂന്നു കോടിയോളം രൂപ ചെലവുവരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പത്തുകോടി രൂപയുടെ കണക്കുണ്ടാക്കിയെന്നാണ് ആക്ഷേപം. കണക്കില്‍ കാണിച്ച തുകയ്ക്കുള്ള ബില്ലുകളില്ലായിരുന്നു.

അബ്ദുൾ റഹ്മാന്‍ കല്ലായി മട്ടന്നൂര്‍ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്‍റും എം.സി. കുഞ്ഞമ്മദ് ജനറല്‍ സെക്രട്ടറിയുമായിരുന്ന കാലയളവിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്.