Author: Editorial Team

ഇത് അപകടമാണ്! നീതിപീഠത്തെയാണ് സ്വാധീനിക്കാൻ ശ്രമിക്കുന്നത്! ചീഫ് ജസ്റ്റിസിന് അഭിഭാഷകരുടെ കത്ത്

ഇന്ത്യൻ നീതിപീഠത്തെ നിക്ഷിപ്ത താൽപ്പര്യങ്ങളോടെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ അഭിഭാഷകർ രംഗത്ത്. മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെയും പിങ്കി ആനന്ദും ഉൾപ്പെടെ ഇന്ത്യയിലെ 600-ലധികം അഭിഭാഷകരാണ് തങ്ങളുടെ ആശങ്കകൾ പങ്കുവെച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചത്.  രാഷ്ട്രീയ നേതാക്കളും അഴിമതി ആരോപണങ്ങളും ഉൾപ്പെടുന്ന കേസുകളിൽ നീതിപീഠത്തിൻ്റെ വിധി പോലും  സ്വാധീനിക്കുപ്പെടുന്നതായും അഭിഭാഷകർ ഉയർത്തിക്കാട്ടുന്നു.  ഈ നടപടികൾ ജനാധിപത്യ ഘടനയ്ക്കും ജുഡീഷ്യൽ പ്രക്രിയകളിൽ അർപ്പിക്കുന്ന വിശ്വാസത്തിനും കാര്യമായ ഭീഷണിയാണ്. നിലവിലെ നടപടികളെ അപകീർത്തിപ്പെടുത്താനും കോടതികളിലുള്ള പൊതുജനവിശ്വാസം തകർക്കാനുമുള്ള ശ്രമത്തിൽ ജുഡീഷ്യറിയുടെ സുവർണ്ണ കാലഘട്ടത്തെക്കുറിച്ച് ഈ നിക്ഷിപ്ത താൽപ്പര്യക്കാർ തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകർ അവകാശപ്പെട്ടു.  അവരുടെ രാഷ്ട്രീയ അജണ്ടയെ അടിസ്ഥാനമാക്കിയുള്ള സെലക്ടീവ് വിമർശനമോ കോടതി തീരുമാനങ്ങളെ പുകഴ്ത്തലോ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് തന്ത്രങ്ങൾ. ചില അഭിഭാഷകർ രാഷ്‌ട്രീയക്കാരെ സംരക്ഷിക്കുകയും രാത്രിയിൽ മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് കാണുന്നത് വിഷമകരമാണ്.. ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പറയുന്നു. “രാഷ്ട്രീയക്കാർ ഒരാളെ അഴിമതി ആരോപിച്ച് കോടതിയ്ക്കുള്ളിൽ എത്തിയ്ക്കുന്നതും വാദിക്കുന്നതും വിചിത്രമാണ്, കോടതി വിധി അവരുടെ വഴിക്ക് പോകുന്നില്ലെങ്കിൽ, കോടതിക്കുള്ളിലും മാധ്യമങ്ങളിലൂടെയും കോടതിയെ വിമർശിക്കുന്നതരത്തിലേയ്ക്ക് കാര്യങ്ങൾ എത്തി” അഭിഭാഷകർ പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ സംഭവവികാസങ്ങൾ നടക്കുന്നതെന്ന് അടിവരയിട്ട്, ചില ഘടകങ്ങൾ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും അവരുടെ കേസുകളിൽ പ്രത്യേക രീതിയിൽ തീരുമാനമെടുക്കാൻ ജഡ്ജിമാരെ സമ്മർദ്ദത്തിലാക്കാൻ സോഷ്യൽ മീഡിയയിൽ നുണകൾ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകരുടെ സംഘം ആരോപിച്ചു. “വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ കോടതികളെ ഇകഴ്ത്താനും കൈകാര്യം ചെയ്യാനുമുള്ള ഈ ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കാനാവില്ല. ശക്തമായി നിലകൊള്ളാനും ഈ ആക്രമണങ്ങളിൽ നിന്ന് നമ്മുടെ കോടതികളെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കാനും ഞങ്ങൾ സുപ്രീം കോടതിയോട് അഭ്യർത്ഥിക്കുന്നു,” കത്തിൽ...

Read More

ഇക്വഡോർ മേയർ ബ്രിഗിറ്റെ ഗാർസിയയും ഉപദേഷ്ടാവും വെടിയേറ്റ് മരിച്ചു

ക്വിറ്റോ: ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയും പ്രസ് ഓഫീസറെയും ഞായറാഴ്ച വാഹനത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സാൻ വിസെന്‍റെ മേയറും ഇടതുപക്ഷ സിറ്റിസൺ റെവല്യൂഷൻ പാർട്ടി അംഗവുമായ 27 കാരിയായ ബ്രിജിറ്റ് ഗാർസിയയെ അവരുടെ ഉപദേഷ്ടാവ് ജെയ്റോ ലൂറിനൊപ്പം വാഹനത്തിൽ കണ്ടെത്തിയതായി ഇക്വഡോർ പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ഇക്വഡോർ പോലീസ് ഇരുവരെയും അന്ന് രാവിലെ ജീവാധാരങ്ങളില്ലാതെയും വെടിയേറ്റ മുറിവുകളോടെയും കണ്ടെത്തിയതായി സോഷ്യൽ പോസ്റ്റ് പറയുന്നു. വെടിവയ്പ്പിന്‍റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു. ബാലിസ്റ്റിക് തെളിവുകൾ ശേഖരിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം വാഹനത്തിനുള്ളിൽ നിന്നാണ് വെടിയുതിർത്തതെന്ന് പോലീസ്...

Read More

കാൽകഴുകൽ ശുശ്രുഷയ്ക്ക് ഡാളസിൽ ബിഷപ് സഖറിയാസ് മോർ ഫിലിക്സിനോസ് നേതൃത്വം നൽകുന്നു

ഡാളസ്: ലോകമെങ്ങും പെസഹാ ആചരിക്കുമ്പോൾ ഡാളസിലെ ഇർവിംഗ് സെന്‍റ് തോമസ് ക്നനായ യാക്കോബായ പള്ളിയിൽ മാർച്ച് 28 വ്യാഴാഴ്ച (727 Metker St, Irving, Tx 75062) വൈകുന്നേരം 4.30ന് മലങ്കര സുറിയാനി യാക്കോബായ സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപ്പോലിത്തായും പ്രമുഖ ധ്യാനഗുരുവുമായ ബിഷപ് സഖറിയാസ് മോർ ഫിലിക്സിനോസ് മെത്രാപ്പോലിത്ത പന്ത്രണ്ട് വൈദീകരുടെ കാൽപാദം കഴുകി കാൽകഴുകൽ ശുശ്രുഷക്ക് നേതൃത്വം നൽകുന്നു. യേശു തന്‍റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനെ അനുസ്മരിച്ചു കൊണ്ട് എളിമയുടെയും, സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ ശുശ്രുഷ കൊണ്ട് ലക്ഷ്യമാക്കുന്നത്. കൂടാതെ ക്രിസ്ത്യാനികൾക്ക് അവരുടെ വിശ്വാസത്തിന്‍റെ മൂല്യങ്ങൾ ഉൾകൊള്ളുവാനും യേശുവിന്‍റെ കാൽച്ചുവടുകൾ പിന്തുടരാനുമുള്ള ഒരു ആഹ്വാനവും കൂടിയാണ് ഈ ചടങ്ങ്. ഒരു മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ പന്ത്രണ്ട് വൈദീകരുടെ കാൽപാദം കഴുകുന്ന ശുശ്രുഷ വളരെ അപൂർവമായിട്ടാണ് ഡാളസിൽ നടത്തപ്പെടുന്നത്. ഈ ശുശ്രുഷയിൽ പങ്കാളികൾ ആകുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.മൂഴിയിൽ ചെറിയാൻ കോർ എപ്പിസ്കോപ്പ...

Read More

സോമർസെറ്റ് ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാളോടെ വിശുദ്ധ വാരാചരണത്തിന് തുടക്കം

ന്യൂജേഴ്സി: ഒലിവില വീശി യേശുവിനു വരവേല്‍പ്പ് നല്‍കി ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്‍റെ ഓര്‍മ്മ പുതുക്കി നടത്തിയ ഓശാന തിരുനാള്‍ ആഘോഷത്തോടെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ചു. പീഡാനുഭവത്തിനു മുന്നോടിയായി യേശുദേവനന്‍റെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിന്‍റെയും ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ മിശിഹായെ വരവേറ്റത്തിന്‍റേയും, ഓര്‍മയാചരണമാണ് ഓശാന തിരുനാൾ. മാര്‍ച്ച് 24ന് ഞായറാഴ്ച രാവിലെ 9.30ന് വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ആഘോഷപൂര്‍വ്വമായ വിശുദ്ധ ദിവ്യബലിയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. ഫാ. കെവിൻ മുണ്ടക്കലിന്‍റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഇംഗ്ലീഷിലുള്ള ദിവ്യബലിയിൽ, ഫാ. ഫിലിപ്പ് വടക്കേക്കര സഹകാർമ്മികനായി. തുടന്ന് 11.30 ന് മലയാളത്തിൽ നടന്ന ദിവ്യബലിയിൽ ഫാ. തോമസ് വട്ടംകാറ്റേൽ (ബെനെഡിക്ടൻ പ്രീസ്റ്) മുഖ്യ കാർമികത്വം വഹിച്ചു. ബ്രദർ മൈക്കിൾ ജോർജ് ശുശ്രൂഷകളിൽ സഹായിയായി. കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം എന്നിവയ്ക്കുശേഷം ക്രിസ്തുവിന്‍റെ ജെറൂശലേം ദോവാലയത്തിലേക്കുള്ള ആഘോഷമായ യാത്രയെ അനുസ്മരിപ്പിച്ച കുരുത്തോലകളും കൈയ്യിലേന്തി ഓശാനാ…ഓശാനാ…ദാവീദാത്മജനോശാനാ…’ എന്ന പ്രാര്‍ഥനാഗാനവും ആലപിച്ചുകൊണ്ട് ദേവാലയാങ്കണത്തിലൂടെ പ്രദക്ഷിണം നടത്തുകയും, തുടര്‍ന്നു ദേവാലയത്തില്‍ തിരിച്ചെത്തി ഓശാനയുടെ തുടര്‍ ശുശ്രൂഷകള്‍ നടത്തപ്പെടുകയും ചെയ്തു. ദിവ്യബലി മധ്യേ ഫാ.കെവിൻ മുണ്ടക്കൽ തിരുനാള്‍ സന്ദേശവും നൽകി. ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ഓശാന തിരുനാളിന്‍റെ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. ഓശാന തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചു ചെറുപുഷ്പം മിഷൻ ലീഗ്, ദേവാലയത്തിലെ യുവജനങ്ങൾ എന്നിവർ ചേർന്ന് അവതരിപ്പിച്ച ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങളെ സംബന്ധിച്ച തത്സമയ ദൃശ്യാവിഷ്കാരം ഏറെ ഹൃദയസ്പർശിയായി മാറി. ദൃശ്യാവിഷ്കാരത്തിന്‍റെ വിജയത്തിന്‍റെ പിന്നിൽ മനോജ് യോഹന്നാൻ, സ്മിത മാംങ്ങൻ, പ്രിയ കുരിയൻ, സോഫിയ മാത്യു, ജിജോ തോമസ്, ജെയിംസ് പുതുമന എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ പ്രവർത്തനമായിരുന്നു.മരിയൻ മതേഴ്സിന്‍റെ നേതൃത്വത്തിൽ കൊഴിക്കോട്ട വിതരണവും നടന്നു. വിശുദ്ധ വാരാചരണത്തിന്‍റെ പ്രധാനദിനമായ മാര്‍ച്ച് 28ന് പെസഹാ വ്യാഴാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട് 7.30ന് ആരംഭിക്കും. ദിവ്യബലി (മലയാളം), കാല്‍കഴുകല്‍ ശുശ്രൂഷ എന്നിവയക്കുശേഷം പരമ്പരാഗതരീതിയിലുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷയും നടത്തപ്പെടും. മാര്‍ച്ച് 29ന് ദുഖവെള്ളിയാഴ്ച രാവിലെ 7 മുതൽ ദിവ്യകാരുണ്യ ആരാധന വാർഡ് അടിസ്ഥാനത്തിൽ നടത്തപ്പെടും. തുടർന്ന് ദുഖവെള്ളിയാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട് നാലിന് ആരംഭിക്കും. ആഘോഷമായ കുരിശിന്‍റെവഴി, കുട്ടികളും, യുവാക്കളും നേതൃത്വം കൊടുക്കും. പീഡാനുഭവ വായന, കുരിശുവന്ദനം, പീഡാനുഭവ ചരിത്ര അവതരണം (മലയാളം& ഇംഗ്ലീഷ്) എന്നിവയ്ക്കുശേഷം കൈയ്പ് നീര്‍ കുടിക്കല്‍ ശുശ്രൂഷയും നടക്കും. 30ന് ദുഖശനിയാഴ്ച 9മണിക്ക് പുത്തന്‍ ദീപം തെളിയിക്കലും, വെള്ളം വെഞ്ചരിക്കലും തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഉയിര്‍പ്പ് തിരുനാളിന്‍റെ ചടങ്ങുകള്‍ വൈകിട്ട് 5 മണിക്ക് ഇംഗ്ലീഷിലും, 7.30ന് മലയാളത്തിലും നടക്കും. രണ്ട് ദിവ്യബലികാളോടും അനുബന്ധിച്ചും സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്. ഉയിർപ്പു തിരുനാളിന്‍റെ ശുശ്രൂഷകളിൽ ഫാ . മെൽവിൻ മംഗലത്തു പോൾ (മാർത്തോമ സ്ലീഹ സീറോ മലബാർ കത്തീഡ്രൽ ചർച് ഷിക്കാഗോ), ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരിക്കും. വിശുദ്ധ വാരാചരണത്തില്‍ നടക്കുന്ന എല്ലാ പ്രാര്‍ഥനാ ശുശ്രൂഷകളിലും ഭക്തിപൂര്‍വ്വം പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിപ്പാന്‍ എല്ലാ ഇടവകാംഗങ്ങളേയും ബഹുമാനപ്പെട്ട വികാരി റവ. ഫാ. ആൻ്റണി പുല്ലുകാട്ട് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്ണ്ട: റോബിൻ ജോർജ് (ട്രസ്റ്റി), 848 3916535, ബോബി വർഗീസ് (ട്രസ്റ്റി) 2019272254, സുനിൽ ജോസ് (ട്രസ്റ്റി) 732421757, ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി)...

Read More

മിഷൻ ലീഗ് ക്നാനായ റീജിയണിന് നവ നേതൃത്വം

ഷിക്കാഗോ: കത്തോലിക്കാ സഭയിലെ ആഗോള മിഷനറി സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗിന്‍റെ അമേരിക്കയിലെ ക്നാനായ റീജിയൺ ഭാരവാഹികളെ തെരഞ്ഞെടുത്തു. രേഹൻ വില്ലൂത്തറ ലോസ് ആഞ്ചലസ് (പ്രസിഡന്‍റ്), ജൂലിയാൻ നടക്കുഴക്കൽ സാൻ ഹൊസെ (വൈസ് പ്രസിഡന്‍റ്), സെറീന കണ്ണച്ചാംപറമ്പിൽ ഡിട്രോയിറ്റ് (സെക്രട്ടറി), ഹന്നാ ഓട്ടപ്പള്ളി ഷിക്കാഗോ (ജോയിന്‍റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. മാർക് പാറ്റിയാലിൽ ന്യൂയോർക്ക്, ജീവാ കട്ടപ്പുറം സാൻ അന്തോണിയോ, ജയ്ഡൻ മങ്ങാട്ട് ഹൂസ്റ്റൺ, ജോർജ് പൂഴിക്കുന്നേൽ ടാമ്പ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. ഫാ. ബിൻസ് ചേത്തലിൽ (ഡയറക്ടർ), ഫാ. ജോബി പൂച്ചുകാട്ടിൽ (അസിസ്റ്റന്‍റ് ഡയറക്ടർ), സിസ്റ്റർ സാന്ദ്രാ എസ്.വി.എം (ജോയിന്‍റ് ഡയറക്ടർ), സിജോയ് പറപ്പള്ളിൽ (ജനറൽ ഓർഗനൈസർ), സുജ ഇത്തിത്തറ, ഷീബാ താന്നിച്ചുവട്ടിൽ, ജോഫീസ് മെത്താനത്ത്, അനിതാ വില്ലൂത്തറ (ഓർഗനൈസർമാർ) എന്നിവരാണ് മറ്റു റീജണൽ എക്സിക്യൂട്ടീവ്...

Read More

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds