കോഴിക്കോട്: കോതിയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ നടക്കുന്ന പ്രതിഷേധത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. എല്ലായിടത്തും ഉള്ള പദ്ധതിയാണിത്.

പ്ലാന്‍റിന്‍റെ നിര്‍മാണവുമായി മുന്നോട്ട് പോകുമെന്നു മേയര്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പോലീസ് നടപടിയെ മേയര്‍ ന്യായീകരിച്ചു. വീട്ടിലിരുന്ന സ്ത്രീകളെയല്ല, സമരത്തിന് വന്നവരെയാണ് പോലീസ് വലിച്ചിഴച്ചുകൊണ്ട് പോയതെന്നായിരുന്നു മേയറുടെ പരാമര്‍ശം.

മാലിന്യ പ്ലാന്‍റിനെതിരെ നാട്ടുകാര്‍ ഇന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വീട്ടമ്മമാരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പദ്ധതി പ്രദേശത്തേയ്ക്കുള്ള വഴി ഉപരോധിച്ചാണ് സമരം നടത്തിയത്.

റോഡില്‍ കിടന്ന് പ്രതിഷേധിച്ച സ്ത്രീകളെ പോലീസ് വലിച്ചിഴച്ച് മാറ്റി. ഇവരെ ബലം പ്രയോഗിച്ച് നീക്കുന്നതിനിടയില്‍ ഒരു കുട്ടിക്ക് പോലീസിന്‍റെ മര്‍ദനമേറ്റെന്നു നാട്ടുകാര്‍ ആരോപിച്ചു.