തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്‍റെ ഗണ്‍മാനായിരുന്ന ജയഘോഷിനെ വീണ്ടും കാണാതായി. ഇന്ന് വൈകുന്നേരം മുതലാണ് ജയഘോഷിനെ കാണാതായത്. കുഴിവിള കരിമണല്‍ സ്വദേശിയാണ് ജ‍യഘോഷ്.

ഇയാളുടെ സ്കൂട്ടറും ഫോണും നേമം പോലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മനസിന് സുഖമില്ലാത്തതിനാല്‍ മാറിനില്‍ക്കുന്നു എന്ന കുറിപ്പും കണ്ടെത്തി. ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

മുന്‍പ് സര്‍ണക്കടത്ത് കേസില്‍ ആരോപണം ഉയര്‍ന്നുവന്ന സമയത്തും ജയഘോഷിനെ കാണാതായിരുന്നു. പോലീസ് തെരച്ചിലില്‍ കുടുംബവീടിന് സമീപത്തെ പറമ്ബില്‍ കൈഞരമ്ബ് മുറിച്ച്‌ രക്തം വാര്‍ന്ന് പോയ നിലയില്‍ കണ്ടെത്തുകയും ചെയ്തു. രാത്രി ഏഴുമണിക്ക് വീട്ടില്‍നിന്ന് അപ്രത്യക്ഷനായ ജയഘോഷിനെ പിറ്റേന്നാണ് കണ്ടെത്തുന്നത്.