കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന നടിയുടെയും േപ്രാസിക്യൂഷെന്‍റയും ആവശ്യം ഹൈകോടതി തള്ളി . ആവശ്യം അനുവദിക്കാന്‍ മതിയായ കാരണമില്ലെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കി . കോടതിയും പ്രോസിക്യൂട്ടറും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കുറ്റവാളി രക്ഷപ്പെടാനോ നിരപരാധി ശിക്ഷിക്കപ്പെടാനോ കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു . സത്യം പുറത്തുകൊണ്ടുവരാനും നീതിനിര്‍വഹണത്തിനുമുള്ള ശരിയായ പരിശ്രമം കോടതിയുടെയും പ്രോസിക്യൂഷെന്‍റയും പ്രതികളുെട അഭിഭാഷകരുടെയും ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു .

പ്രോസിക്യൂഷനെതിരായ ഏകപക്ഷീയ നിലപാടാണ് പ്രത്യേക ജഡ്ജി സ്വീകരിക്കുന്നതെന്നതടക്കം ആരോപണങ്ങളാണ് കോടതിമാറ്റത്തിന് കാരണമായി ഉന്നയിച്ചത് .  എന്നാല്‍, ഇത് ആശങ്ക മാത്രമാണെന്നും ന്യായമാണെന്ന് ബോധ്യപ്പെടേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു .

മറ്റ് പ്രതികളെ ക്രോസ് വിസ്താരം നടത്തി നാല് മാസം കഴിഞ്ഞ് നടിയെ ക്രോസ് വിസ്താരം ചെയ്യാന്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന് അനുമതി നല്‍കി. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനാലും കോവിഡ് മൂലവുമാണ് ഈ വൈകല്‍. പ്രോസിക്യൂഷന്‍ നല്‍കുന്ന ഹരജികള്‍ തീര്‍പ്പാക്കാന്‍ വൈകിപ്പിക്കുന്നത് എങ്ങനെയാണ്  പക്ഷപാതമാവുകയെന്ന് വ്യക്തമാക്കിയിട്ടില്ല . വൈകുന്നതിെനതിരെ ഹൈകോടതിയെ സമീപിച്ചിട്ടുമില്ല. നീതിതാല്‍പര്യം മുന്‍നിര്‍ത്തി വൈകാതെ ഉത്തരവ് പുറപ്പെടുവിക്കാന്‍ സ്പെഷല്‍ ജഡ്ജിനും ബാധ്യതയുണ്ട് . വിചാരണ വനിത ജഡ്ജിക്ക് കൈമാറാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഹൈകോടതി, സുപ്രീംകോടതി ഉത്തരവുകളുണ്ട്. ഈ സാഹചര്യത്തില്‍ അവരെ വീണ്ടും മാറ്റണമെന്ന് ആവശ്യപ്പെടാന്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്ബില്ലെന്നും മാറ്റാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.