കൊച്ചി: സ്വപ്‌നാ സുരേഷിന്‍റെ സ്‌പേസ് പാര്‍ക്കിലെ നിയമനത്തിലും ഇഡി അന്വേഷണം. സ്‌പേസ് പാര്‍ക്ക് സ്‌പെഷല്‍ ഓഫീസറായിരുന്ന സന്തോഷ് കുറിപ്പിന്‍റെ മൊഴിയെടുത്തു.

സ്വപ്‌നയുടെ നിയമനം അടക്കമുള്ള കാര്യങ്ങളില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് ഇഡിയുടെ നിഗമനം. ഇക്കാര്യം സ്ഥീകരിക്കാനാണ് അന്വേഷണം.

സ്വപ്‌നയ്ക്ക് നിയമനം ലഭിക്കാന്‍ ആരാണ് ഇടപെട്ടത്, ഇതില്‍ ശിവശങ്കറിന്‍റെ പങ്ക് എന്തായിരുന്നു, മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള മറ്റാരെങ്കിലും ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇഡി അന്വേഷണം നടത്തും.

കണ്‍സള്‍ട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്‍റെ പ്രതിനിധികള്‍ക്കും ഇഡി നോട്ടീസ് അയച്ചു.