യുണൈറ്റഡ് നേഷന്‍സ്: യുക്രെയ്നിന്‍റെ സുരക്ഷയിലും സമാധാനത്തിലും കടുത്ത ആശങ്ക പ്രകടിപ്പിച്ച്‌ ഐക്യരാഷ്‌ട്രസഭ സുരക്ഷാ സമിതി. ഫെബ്രുവരി 24ന് റഷ്യയുടെ യുക്രെയ്ന്‍ അനിധിവേശം ആരംഭിച്ചശേഷം ആദ്യമായി യുഎന്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഈ പരാമര്‍ശം. അതേസമയം, സുരക്ഷാസമിതി പ്രസ്താവനയില്‍ യുദ്ധം, തകര്‍ക്കം എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളില്ല.
പ്രശ്നത്തിനു സമാധാനപരമായ പരിഹാരം കാണാനുള്ള സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസിന്‍റെ ശ്രമങ്ങള്‍ക്കു സുരക്ഷാസമിതി പിന്തുണയും പ്രഖ്യാപിച്ചു. റഷ്യയിലും യുക്രയ്നിലും അടുത്തിടെ നടത്തിയ സന്ദര്‍ശങ്ങളുടെ വിവരങ്ങള്‍ ഗുട്ടറസ് യോഗത്തില്‍ പങ്കുവച്ചു.