ഭരണത്തില്‍ പുതിയ രീതികള്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി ഇമ്മാനുവല്‍ മക്രോണ്‍ വീണ്ടും ഫ്രഞ്ച് പ്രസിഡന്‍റായി അധികാരമേറ്റു.
അധികാരത്തുടര്‍ച്ച സാധാരണ ദുഷ്കരമായ രാജ്യത്ത് 58.5 ശതമാനം വോട്ടുനേടിയാണ് തീവ്ര വലതുപക്ഷനേതാവ് മറൈന്‍ ലെ പെന്നിനെ മാക്രോണ്‍ പരാജയപ്പെടുത്തിയത്.

ഫ്രാന്‍സും ലോകവും മുന്പെങ്ങുമില്ലാത്ത പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നതെന്നു പറഞ്ഞ പ്രസിഡന്‍റ് ആദ്യ അഞ്ചുവര്‍ഷത്തിന്‍റെ ആവര്‍ത്തനമായിരിക്കില്ല ഭരണമെന്നു ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. മുന്‍ പ്രസിഡന്‍റുമാരുള്‍പ്പെടെ അഞ്ഞൂറോളം പ്രമുഖര്‍ ചടങ്ങില്‍ പങ്കാളികളായി.