തിരുവനന്തപുരം: സംസ്ഥാനത്ത് ഭീകരര്‍ എത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അറി‍ഞ്ഞില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ വലിയ വീഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഒരു കൂട്ടം മന്ത്രിമാരും ഉപജാപക സംഘങ്ങളുമാണ് നാടിനെ നശിപ്പിക്കുന്നത്. ഭരണകൂട ഭീകരതക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയാണ്. പോളിറ്റ് ബ്യൂറോയ്ക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി രാജിവയ്ക്കാന്‍ സമയമായിരിക്കുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. പെരുമ്പാവൂരില്‍നിന്നും മൂന്ന് അല്‍-ഖ്വയ്ദ ഭീകരരാണ് പിടിയിലായത്. പെരുമ്പാവൂരില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ റെയ്ഡിലാണ് ഭീകരര്‍ പിടിയിലായത്.

രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ ഇന്ന് ഒന്‍പത് ഭീകരരാണ് പിടിയിലായത്. ആറ് ഭീകരരെ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍നിന്നുമാണ് പിടികൂടിയതെന്നും എന്‍ഐഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു