ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്ത് ഡിസംബറില്‍ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെ സ്വാഗതം ചെയ്ത് ബിജെപി. രജനീകാന്തുമായി സഖ്യത്തിന് തയാറാണെന്നും ബിജെപി വക്താവ് പറഞ്ഞു. രജനിയുടെയും ബിജെപിയുടെയും ആശയങ്ങള്‍ ഒരുമിച്ച്‌ പോകുന്നതാണ്. രജനി പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും ബിജെപി വക്താവ് കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ തങ്ങള്‍ തീര്‍ച്ചയായും വിജയിക്കും. സത്യസന്ധവും സുതാര്യവും അഴിമതിരഹിതവും, ആത്മീയവുമായ രാഷ്ട്രീയമാണ് തങ്ങളുടെ വാഗ്ദാനം. അവിടെ ജാതിയും മതവും വര്‍ഗവുമുണ്ടാകില്ല. അദ്ഭുതങ്ങള്‍ സംഭവിക്കും. തമിഴനാട്ടിലെ ജനങ്ങളുടെ നന്‍മയ്ക്കായി ജീവന്‍ ത്യജിക്കാന്‍ പോലും താന്‍ തയാറാണ്. ജയിച്ചാല്‍ അത് ജനങ്ങളുടെ വിജയമാണ്. തോറ്റാല്‍ അത് ജനങ്ങളുടെ പരാജയവും പാര്‍ട്ടി പ്രഖ്യാപനത്തിനുശേഷം രജനികാന്ത് പറഞ്ഞു.