ന്യൂഡല്‍ഹി: ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധിക്കെതിരായ അഴിമതി കേസില്‍ ഡല്‍ഹി ഹൈക്കോടതി സിബിഐക്ക് നോട്ടീസയച്ചു. കേസന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള സിബിഐയുടെ ക്ലോസര്‍ റിപ്പോര്‍ട്ട് വിചാരണ കോടതി തള്ളിയതിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

ഒരു ട്രസ്റ്റിനു 50 ലക്ഷം രൂപ അനധികൃതമായി അനുവദിച്ചതിനാലാണ് മേനക ഗാന്ധിക്കും മറ്റ് രണ്ടു പേര്‍ക്കുമെതിരേ 2006ല്‍ കേസെടുത്തത്. കേസില്‍ പ്രഥമ ദൃഷ്ട്യാ ക്രിമിനല്‍ ഗൂഡാലോചന വ്യക്തമാണെന്നു സിബിഐയുടെ ക്ലോസര്‍ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് വിചാരണ കോടതി വ്യക്തമാക്കിയിരുന്നു.