Author: Editorial Team

ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്തയ്ക്കു സ്വീകരണം നൽകി

ഡാളസ്: മലങ്കര ശ്ലൈഹിക സിംഹാസനത്തിന്‍റെ ഇരുപത്തിരണ്ടാമത് മാർത്തോമായും മലങ്കര മാർത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷനുമായ ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്തയ്ക്കു ഡാളസ് സെന്‍റ് പോൾസ് മാർത്തോമ ഇടവകയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ വളരെ ഉൗഷ്മളമായ സ്വീകരണം നൽകി. ഡാളസ് സെന്‍റ് പോൾസ് ഇടവകയുടെ വികാരി റവ. ഷിജു സി. ജോയിയുടെ നേതൃത്വത്തിലായിരുന്നു സഭാ അധ്യക്ഷനെ സ്വീകരിച്ചത്. ഒക്ടോബർ 15 ശനിയാഴ്ച രാവിലെ 8ന് സെന്‍റ്പോൾസ് മാർത്തോമ ഇടവകയുടെ പാഴ്സനേജിൽ ഒരുക്കിയ പ്രഭാതഭക്ഷണത്തിനുശേഷം കമ്മറ്റി അംഗങ്ങളുമായി ആശയ വിനിമയം നടത്തി. ഇടവകയുടെ വളർച്ചയിലും നടത്തിപ്പിലും മെത്രാപോലിത്ത അതിയായ സന്തോഷം...

Read More

അനാചാരങ്ങൾക്കും അന്ധവിശ്വാസത്തിനും അറുതി വരുത്തണം: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്

ഡാളസ് : സന്പൂർണ സാക്ഷരതയും, സാഹോദര്യവും സഹവർത്തിത്വവും അവകാശപ്പെടുന്ന കേരളത്തിൽ അടുത്തിടെ സംഭവിച്ച നരബലി, മനുഷ്യമാംസം ഭക്ഷിക്കുക എന്നീ സംഭവങ്ങൾ തികച്ചും അപലപനീയവും, മനുഷ്യ മന:സാക്ഷിക്ക് വെറുപ്പുളവാക്കുന്നതുമാണ്. “”ദൈവത്തിന്‍റെ സ്വന്തം നാട്’’ എന്ന് സ്വാഭിമാനത്തോടെ വിളിച്ചോതുന്ന മലയാളിയുടെ അന്ധവിശ്വാസത്തിന്‍റെ ചുരുളഴിയുന്പോൾ മലയാളികൾക്ക് ലോകജനതയുടെ മുന്നിൽ തലകുനിക്കേണ്ടി വരും. കേരള സംസ്ഥാനത്ത് നടമാടുന്ന ഇത്തരത്തിലുള്ള അന്ധ വിശ്വാസങ്ങളും, അനാചാരങ്ങളും തടയാനുള്ള അടിയന്തിര നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നു ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അഭിപ്രായപ്പെട്ടു. ഒക്ടോബർ 16 ഞായറാഴ്ച വൈകീട്ട് വിളിച്ചു കൂട്ടിയ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ഉപദേശക സമിതി അംഗങ്ങളുടെയും പ്രത്യേക യോഗത്തിലാണ് മതാചാരങ്ങളുടെ മറവിൽ നടക്കുന്ന നരബലിപോലെയുള്ള ഹീനകൃത്യങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന നിയമങ്ങൾ സർക്കാർ കൈക്കൊള്ളണമെന്ന ആവശ്യം ഉന്നയിച്ചത്. ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസിന്‍റെ പ്രസിഡന്‍റ് സിജു വി. ജോർജ്ജിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡയറക്ടർ ബോർഡ് ബോർഡ് ചെയര്മാന് ബിജിലി ജോർജ്ജ്, ബോർഡ് അംഗങ്ങളായ സണ്ണി മാളിയേക്കൽ, പി. പി. ചെറിയാൻ എന്നിവരും, സംഘടനാ ഭാരവാഹികളായ സാം മാത്യു, പ്രസാദ് തീയാടിക്കൽ, ബെന്നി ജോണ്‍ എന്നിവരും പങ്കെടുത്തു. കൂടുതൽ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി പ്രവർത്തനം വിപുലീകരിക്കുന്നതിനും , നവംബര് ആദ്യവാരം ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി മാധ്യമ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി പ്രത്യേക മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി സാം മാത്യു നന്ദി...

Read More

പിറവം വാർഷിക സംഗമം വർണാഭമായി

ന്യൂയോർക്ക്: പിറവം നേറ്റീവ് അസോസിയേഷന്‍റെ വാർഷികസംഗമം എൽമോണ്ടിലെ കേരള സെന്‍റർ ഓഡിറ്റോറിയത്തിൽ ആഞ്ജലീന എലിയാസ്, അലീന എലിയാസ് ആലപിച്ച പ്രാർഥനാഗാനത്തോടെ തുടക്കം കുറിച്ചു. പിറവം നേറ്റീവ് അസോസിയേഷൻ പ്രസിഡന്‍റ് ഷൈല പോൾലിന്‍റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പരിപാടികൾ പിറവത്തെ മുതിർന്ന അംഗങ്ങളായ ഷെവലിയർ ജോർജ് പടിയേടത്തു, പൗലോസ് കുംബളംതടത്തിൽ , ലിസി ഉച്ചിപ്പിള്ളിൽ എന്നിവർ ദീപം തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്‍റ് ഷൈലാപോളിന്‍റെ നേതൃത്തിൽ പിറവത്തെ നിർധനയാ ഒരു കുടുംബത്തിന് വീട് വച്ച് നൽകിയത പിറവം നേറ്റീവ് അസോസിയേഷന്‍റെ പ്രവർത്തനങ്ങളിൽ ഒരു പൊൻതൂവാലായെന്നു അംഗങ്ങളെല്ലാം അഭിപ്രായപ്പെട്ടു. പ്രീണ ജോയൽ കുടിലിൽ (പ്രസഡിന്‍റ് ), മാത്യൂസ് പെരിങ്ങാമല (സെക്രട്ടറി ) 2022 23 ലെ ഭാരവാഹികളായി ചുമതലയേറ്റെടുത്തു. 1995-ൽ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതൽ 24 വർഷങ്ങൾ പിന്നിട്ടപ്പോൾ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വർഷത്തിൽ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു. ആരൻ കോളങ്ങായിൽ, മാത്യൂസ് പെരിങ്ങാമല, എലിസ, ജെലീസ തടത്തിൽ എന്നിവരുടെ ഗാനങ്ങളും , ജെസ്ലിൻ ടോസിന്‍റെ ഡാൻസും, പിറവത്തെ വിശേഷങ്ങളെ കുറിച്ച് സാറ കാടാപുറവും സംസാരിച്ചു. ഇക്കുറി പരിപാടികൾ ഭാരവാഹികൾക്ക് പുറമെ ഷാജി, ജോണ്‍ ഐസക് എന്നിവർ അംഗങ്ങൾ പരസപരം പരിചയപ്പെടാൻ അവസരമൊരുക്കി. ഭാവിയിൽ പിറവം മീറ്റിംഗിന് പകരം പിറവം നിവാസികളുടെ പിക്നിക്സംഘടിപ്പിച്ചാൽ പുതിയ തലമുറ അതിൽ കൂടുതൽ പങ്കാളികൾ ആകുമെന്ന ജോണ്‍ ഐസക്കിന്‍റെ അഭിപ്രായം എല്ലാവരും സ്വാഗതം ചെയിതു’. ജിഫി തടത്തിൽ എംസി ആയിരുന്നു. സ്നേഹവിരുന്നോടെ വർണാഭമായ ഈ വർഷത്തെ പിറവം സംഗമം...

Read More

സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ചട്ടവിരുദ്ധം; ഗവർണർക്ക് വിസി‍യുടെ കത്ത്

തിരുവനന്തപുരം: കേരളാ സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ച നടപടിക്കെതിരേ കേരള സർവകലാശാല. സർവകലാശാല ചാൻസലറായ ഗവർണർക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നെും സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കേരള വി.സി ഡോ.വി.പി മഹാദേവൻപിള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നല്കി. ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി വൈസ് ചാൻസിലർ നല്കിയ കത്തിൽ, സെനറ്റ് അംഗങ്ങളെ പുറത്താക്കുന്നതിനു മുന്പ് അംഗങ്ങളുടെ വിശദീകരണം ഗവർണർ തേടിയില്ലെന്നും അസൗകര്യങ്ങൾ മൂലമാണ് പല അംഗങ്ങൾക്കും സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നതെന്നും വ്യക്തമാക്കുന്നു. സെനറ്റ് അംഗങ്ങളിൽ പലരും അധ്യാപകരും വകുപ്പ് മേധാവികളുമായതിനാൽ അവർ ക്ലാസുകളിലായിരുന്നു. കഴിഞ്ഞ 15 നാണ് ഗവർണർ സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്ന 15 അംഗങ്ങളെ പിൻവലിച്ചത്. വിവിധ മണ്ഡലങ്ങളിൽ നിന്ന് ഗവർണർ നാമനിർദേശം ചെയ്തവരെയാണ് പിൻവലിച്ചത്. ഗവർണറുടെ നടപടിയിൽ വൈസ് ചാൻസലർ നിയമോപദേശകരുമായി ആശയവിനിമയം നടത്തി. സെനറ്റ് അംഗങ്ങളിൽ നിന്നും വിശദീകരണം തേടാതെ ചാൻസലറായ ഗവർണർ അംഗങ്ങളെ അയോഗ്യരാക്കിയത് ചട്ട വിരുദ്ധമാണെന്നായിരുന്നു വി.സിക്ക് ലഭിച്ച നിയമോപദേശം. ഇതേ തുടർന്നാണ് വി.സി നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്...

Read More

വിവേചനാധികാരം ഇടുങ്ങിയത്, സ്വയം പരിഹാസ്യനാകരുത്; ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ഗവർണറുടെ വിവേചനാധികാരങ്ങൾ വളരെ ഇടുങ്ങിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിനു മുന്നിൽ സ്വയം പരിഹാസ്യനാകരുത്. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവർത്തിക്കുയെന്നതാണ് ഗവർണറുടെ ഉത്തരവാദിത്വമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണർ ആരീഫ് മുഹമ്മദ് ഖാന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറൽ സംവിധാനത്തിൽ ഗവർണറുടെ കർത്തവ്യവും കടമയും എന്തെല്ലാമാണെന്ന് കൃതമയമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. കോടതി വിധികളിലൂടെ കൂടുതൽ വ്യക്തതയും വരുത്തിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവർത്തിക്കുക എന്നതാണ് ഗവർണറുടെ പൊതുവായ ഉത്തരവാദിത്വം. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് സുപ്രീം കോടതി എടുത്തുപറഞ്ഞിട്ടുണ്ട്. മന്ത്രമാർ രാജി നൽകേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് കൈമാറേണ്ടത് ഗവർണർക്കും. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ തീരുമാനമെടുക്കേണ്ടത്. ഇതൊക്കെ ഭരണഘടനയുടെ കൃത്യമായ വ്യവസ്ഥകളും രാജ്യത്ത് സംശയ‌‌‌രഹിതമായി പാലിക്കപ്പെടുന്ന രീതികളുമാണ്. ഇതൊന്നുമല്ല നമ്മുടെ ഭരണഘടന എന്ന് ആർക്കെങ്കിലും പറായാനാകുമോ? അങ്ങനെ പറഞ്ഞാൽ‌ ഭരണഘടനാ വിരുദ്ധമാവില്ലെ. നമ്മുടെ നാട്ടിലെ ഭരണഘടനയും നിയമവ്യവസ്ഥയും അനുശാസിക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കുകയും ആ വഴിക്ക് നീങ്ങുകയും ചെയ്യുമ്പോൾ അത് സാധുവായ കാര്യമെന്ന് പറയാനാവില്ല. സാധുവാകുകയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടിയെയും മുഖ്യമന്ത്രി വിമർശിച്ചു. ഗവർണറുടെ നടപടി നിയമപരമല്ല. സെനറ്റ് അംഗങ്ങളെ പിൻവലിക്കാൻ ഒരു തരത്തിലുമുള്ള അധികാരം ഗവർണർക്ക് നിയമം നൽകുന്നില്ലെന്നും മുഖ്യമന്ത്രി...

Read More