Author: Editorial Team

ഇരിട്ടിയിൽ പതിനേഴു വയസുകാരി ശുചിമുറിയിൽ പ്രസവിച്ചു

കണ്ണൂർ: ഇരിട്ടിയിൽ പതിനേഴു വയസുകാരി ശുചിമുറിയിൽ പ്രസവിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് കുട്ടി പ്രസവിച്ചത്. വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് കുട്ടി ഇവിടെ എത്തിയത്. സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് പതിനേഴുവയസുകാരിയെ ഇരിട്ടിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. അതിന് ശേഷം പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ബന്ധുക്കള്‍ അവിടെ നല്‍കിയ പ്രായം പതിനേഴാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ്...

Read More

സ്ത്രീയെ ആക്രമിച്ചതും വീട്ടിൽ കയറിയതും ഒരാളല്ലെന്ന് പോലീസ്; തിരിച്ചറിയൽ പരേഡ് പരാജയം

തിരുവനന്തപുരം: മ്യൂസിയത്തിൽ യുവതിയെ ആക്രമിച്ചതും കുറുവൻകോണത്ത് വീട്ടില് കയറിയും ഒരാളല്ലെന്നും പോലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഈ നിഗമനത്തിലെത്തിയത്. രണ്ടുപേർക്കും രണ്ടു ശരീരഘടനയാണുള്ളത്. സ്ത്രീയെ ആക്രമിച്ചത് ഉയരമുള്ള ശരീരകക്ഷമതയുള്ള ആളാണ്. കുറുവൻകോണത്ത് വീട്ടിൽ കയറാൻ ശ്രമിച്ചയാളുടെ ശരീരിക ഘടന മറ്റൊന്നാണ്. അതേസമയം, മ്യൂസിയം വളപ്പില്‍ പ്രഭാതസവാരിക്കിടെ സ്ത്രീയെ ആക്രമിച്ച കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്യുന്നു. സംശയമുള്ള ഏഴു പേരെ കസ്റ്റഡിയിലെടുത്തു. തിരിച്ചറിയൽ പരേഡ് നടത്തിയെങ്കിലും പരാതിക്കാരി ആരേയും തിരിച്ചറിഞ്ഞില്ല. ഇവരെ പിന്നീട് വിട്ടയച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതല്‍ ദൃശ്യങ്ങള്‍...

Read More

വടക്കഞ്ചേരി അപകടം: കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ

പാലക്കാട്: വടക്കഞ്ചേരി അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും പങ്കെന്ന് കണ്ടെത്തൽ. നാറ്റ്പാക് നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന കണ്ടെത്തൽ. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിനു മുന്നിൽപോയ കെഎസ്ആർടിസി പെട്ടെന്ന് നിർത്തിയത് അപകടത്തിനു കാരണമായെന്ന് നാറ്റ്പാക് റിപ്പോർട്ടിൽ പറയുന്നു. അമിത വേഗത‍യിലായിരുന്ന കെഎസ്ആർടിസി പെട്ടെന്ന് വേഗം കുറയ്ക്കുകയും നടുറോഡിൽ നിർത്തുകയും ചെയ്തു. ഇതോടെ പിന്നിൽവന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറുകയുമായിരുന്നു. എന്നാൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ തന്നെയാണ് അപകടത്തിനു പ്രധാന ഉത്തരവാദിയെന്നും നാറ്റ്പാക് അന്വേഷണത്തിൽ...

Read More

ഫോണിലേക്ക് അശ്ലീല വീഡിയോ അയച്ച സംഭവം; പെൺകുട്ടിയുടെ ദേഹപരിശോധന വേണ്ടെന്ന് കമ്മീഷണർ

കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസിനിടെ ഫോണിലേക്ക് അശ്ലീല വീഡിയോ അയച്ചയാള്‍ക്കെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിനിയുടെ ദേഹപരിശോധന നടത്തണമെന്ന പോലീസ് നിര്‍ദേശം തള്ളി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍. പെണ്‍കുട്ടിയുടെ ദേഹപരിശോധന നടത്തണമെന്ന നടക്കാവ് പോലീസിന്‍റെ നിര്‍ദേശമാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ. അക്ബര്‍ തള്ളിയത്. പീഡന പരാതിയുള്ള പോക്‌സോ കേസിലാണ് ദേഹപരിശോധന നടത്തേണ്ടതെന്നും ഈ കേസില്‍ അതിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശോധനകൾ എത്രയും വേഗം പൂർത്തിയാക്കി പെൺകുട്ടിയുടെ മൊബൈൽ ഫോൺ തിരികെ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു. പരാതി കൊടുത്ത ഉടൻ പോലീസ് പരിശോധനയ്ക്കായി വാങ്ങിയ ഫോൺ ഇതുവരെ തിരികെ നൽകിയിട്ടില്ല. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ നാടക–ചലച്ചിത്ര പ്രവർത്തകന്‍റെ മകളാണു പരാതിക്കാരി. കുട്ടിക്ക് 2021 ഒക്ടോബറിൽ പതിനേഴാം പിറന്നാളിന് പിതാവ് പുതിയ ഫോൺ വാങ്ങി നൽകിയിരുന്നു. ഓൺലൈൻ ക്ലാസുകൾക്ക് ഈ ഫോണാണ് ഉപയോഗിച്ചിരുന്നത്. 2022 ജനുവരി 23ന് രാത്രി പത്തരയോടെ പെൺകുട്ടിയുടെ ഫോണിൽ ടെലിഗ്രാം ആപ്പിൽ അജ്ഞാത നമ്പറിൽനിന്ന് 10 അശ്ലീല വിഡിയോകളും രണ്ട് ഫോട്ടോകളും വന്നു. പിറ്റേന്നു തന്നെ പെൺകുട്ടി പിതാവിനൊപ്പം നടക്കാവ് സ്റ്റേഷനിലെത്തി പരാതി നൽകി. പോക്സോ നിയമപ്രകാരം പോലീസ് ഉടൻ കേസെടുക്കുകയും പരിശോധനയ്ക്കായി ഫോൺ വാങ്ങിവയ്ക്കുകയും ചെയ്തു. എന്നാൽ ശരീര പരിശോധന നടത്തണമെന്നു പോലീസ് നിർബന്ധിച്ചെങ്കിലും പരാതിക്കാരിയും പിതാവും വഴങ്ങിയില്ല. ഫോണിലേക്ക് അശ്ലീല ദൃശ്യം വന്നതിനു ശരീരപരിശോധന എന്തിനാണെന്നു ചോദിച്ചതോടെ പരിശോധനയ്ക്കു തയാറല്ലെന്ന് എഴുതി വാങ്ങി ഇരുവരെയും പോലീസ് പറഞ്ഞുവിട്ടു. പരാതി നൽകി പത്തുമാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടുപിടിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഒരു മാസത്തിനുശേഷം ഫോൺ തിരികെ ലഭിക്കാൻ പോലീസിനെ സമീപിച്ചെങ്കിലും കണ്ണൂരിലെ റീജിയണൽ ഫൊറൻസിക് ലാബിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നായിരുന്നു മറുപടി. സ്റ്റേഷനിൽ എത്തി പലതവണ അന്വേഷിച്ചുവെങ്കിലും പോലീസ് ഫോൺ തിരികെ...

Read More

തുലാവർഷം ഇങ്ങെത്തി; ഇടിവെട്ട് മഴയ്ക്കു സാധ്യത

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷമെത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ മൂന്ന് വരെയുള്ള തീയതികളിൽ വ്യാപക മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ബംഗാൾ ഉൾക്കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്‍റെ ഫലമായാണ് മഴ ശക്തമാകുന്നത്. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഏഴ് ജില്ലകളിലും ബുധനാഴ്ച ഒൻപത് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കൊച്ചിയില്‍ ഒന്നരമണിക്കൂറായി കനത്ത മഴ തുടരുകയാണ്. എംജി റോഡ് ഉള്‍പ്പെടെ താഴ്ന്ന ഭാഗങ്ങളിലെല്ലാം വെള്ളംകയറി. ഗതാഗതതടസവും...

Read More