Author: Editorial Team

യുഎഇ തരിപ്പണം; ലങ്ക വീണ്ടും വിജയവഴിയിൽ

ജീലോംഗ്: ആദ്യ മത്സരത്തിൽ നമീബിയയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ശ്രീലങ്ക രണ്ടാം മത്സരത്തിൽ യുഎഇയെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി. 79 റണ്‍സിന്‍റെ മിന്നും ജയമാണ് ലങ്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക എട്ട് വിക്കറ്റിന് 152 റണ്‍സ് നേടി. 17.1 ഓവറിൽ 73 റണ്‍സിന് യുഎഇയുടെ മറുപടി അവസാനിച്ചു. 74 റണ്‍സ് നേടിയ ഓപ്പണർ നിസങ്കയാണ് ലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ധനഞ്ജയ ഡിസിൽവ 33 റണ്‍സ് നേടി. യുഎഇക്കായി കാർത്ത് മെയ്യപ്പൻ ഹാട്രിക് നേടി. 15-ാം ഓവറിലെ അവസാന മൂന്ന് പന്തിലാണ് മെയ്യപ്പൻ ഹാട്രിക് തികച്ചത്. മറുപടി ബാറ്റിംഗിൽ യുഎഇ ഒരുഘട്ടത്തിലും ജയപ്രതീക്ഷ ഉയർത്തിയില്ല. 19 റണ്‍സ് നേടിയ അയാൻ ഖാനാണ് ടോപ്പ് സ്കോറർ. ലങ്കയ്ക്കായി ഹസരങ്കയും ചമീരയും മൂന്ന് വീതം വിക്കറ്റുകൾ...

Read More

സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചൊവ്വാഴ്ച 10 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസർഗോഡ് ഒഴികെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴി, അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേര്‍ന്ന് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. തുടര്‍ന്നു പടിഞ്ഞാറു വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യുന മര്‍ദ്ദമാകും. ഈയാഴ്ച അവസാനത്തോടെ ഇത് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്‍റെയെല്ലാം ഭാഗമായാണ് സംസ്ഥാനത്ത് മഴ...

Read More

പ്ലസ് വൺ വിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു

വയനാട്: മലവയൽ ഗോവിന്ദച്ചിറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചിരാൽ സ്വദേശി കെ.എസ്. അശ്വന്ത്, കുപ്പാടി സ്വദേശി അശ്വിൻ എന്നിവരാണ് മരിച്ചത്. ഇരുവരും ബത്തേരി സർവജന സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ്. സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലത്താണ് കുട്ടികള്‍ കുളിക്കാനിറങ്ങിയതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍...

Read More

ഗവർണർക്കെതിരായ എഫ്ബി പോസ്റ്റ് പിൻവലിച്ചതല്ല, ഉറച്ചുനിൽക്കുന്നു: എം.ബി രാജേഷ്

തിരുവനന്തപുരം: ഗവർണറുടെ പ്രസ്താവനക്കെതിരായ ‌ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതല്ലെന്നും അതിൽ ഉറച്ചുനിൽക്കുന്നതായും മന്ത്രി എം.ബി രാജേഷ്. പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കാനാണ് പോസ്റ്റ് നീക്കം ചെയ്തെന്നും അദ്ദേഹം വിശദീകരിച്ചു. തന്‍റെ നിലപാടിനെക്കാൾ വ്യക്തവും ശക്തവുമാണ് പാർട്ടിയുടെ നിലപാട്. ഒരു വിഷയത്തിൽ പാർട്ടി ഔദ്യോഗികമായി നിലപാട് പറഞ്ഞാൽ അതിന് മുകളിലല്ല തന്‍റെ നിലപാട്. പാർട്ടിയുടെ നിലപാട് തന്നെയാണ് പാർട്ടി നിയോഗിച്ച മന്ത്രിയായ തന്‍റെയും നിലപാട്. അതിൽ ഗവർണറുടെ പ്രീതിയും അപ്രീതിയും കണക്കിലെടുത്തിട്ടില്ല. പിബി പ്രസ്താവന ആദ്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല, അറിഞ്ഞയുടൻ അത് പോസ്റ്റ്‌ ചെയ്യാൻ നിർദേശം നൽകി അതാണ് സംഭവിച്ചത്- മന്ത്രി...

Read More

കണ്ണൂരിൽ ലഹരിപാർട്ടി നടത്തുന്നതിനിടെ ആറുപേർ പിടിയിൽ‌

കണ്ണൂർ: പയ്യന്നൂരിൽ ലഹരിപാർട്ടി നടത്തുന്നതിനിടെ ആറുപേർ പിടിയിലായി. കെ.കെ അൻവർ, കെ.പി റമീസ്, യൂസഫ് ഹസ്സൈനാർ, എം.കെ ഷഫീക്, വി.വി ഹുസീബ്, സി. അസ്ബാഹ് എന്നിവരാണ് പിടിയിലായത്.‌തിങ്കളാഴ്ച അർധരാത്രി പയ്യന്നൂർ രാമന്തളി വടക്കും പാടംഭാഗത്ത് വീട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇവിടെ ലഹരിപാർട്ടി നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. കഞ്ചാവ്, എംഡിഎംഎ എന്നീ ലഹരിവസ്തുക്കൾ ഇവരിൽനിന്ന് പിടിച്ചെടുത്തു. സ്വന്തമായി നിർമിച്ച ഹുക്കകളും പ്രതികളിൽനിന്നും...

Read More