Author: Editorial Team

ഗവർണർക്കെതിരായ എഫ്ബി പോസ്റ്റ് പിൻവലിച്ചതല്ല, ഉറച്ചുനിൽക്കുന്നു: എം.ബി രാജേഷ്

തിരുവനന്തപുരം: ഗവർണറുടെ പ്രസ്താവനക്കെതിരായ ‌ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതല്ലെന്നും അതിൽ ഉറച്ചുനിൽക്കുന്നതായും മന്ത്രി എം.ബി രാജേഷ്. പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കാനാണ് പോസ്റ്റ് നീക്കം ചെയ്തെന്നും അദ്ദേഹം വിശദീകരിച്ചു. തന്‍റെ നിലപാടിനെക്കാൾ വ്യക്തവും ശക്തവുമാണ് പാർട്ടിയുടെ നിലപാട്. ഒരു വിഷയത്തിൽ പാർട്ടി ഔദ്യോഗികമായി നിലപാട് പറഞ്ഞാൽ അതിന് മുകളിലല്ല തന്‍റെ നിലപാട്. പാർട്ടിയുടെ നിലപാട് തന്നെയാണ് പാർട്ടി നിയോഗിച്ച മന്ത്രിയായ തന്‍റെയും നിലപാട്. അതിൽ ഗവർണറുടെ പ്രീതിയും അപ്രീതിയും കണക്കിലെടുത്തിട്ടില്ല. പിബി പ്രസ്താവന ആദ്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല, അറിഞ്ഞയുടൻ അത് പോസ്റ്റ്‌ ചെയ്യാൻ നിർദേശം നൽകി അതാണ് സംഭവിച്ചത്- മന്ത്രി...

Read More

കണ്ണൂരിൽ ലഹരിപാർട്ടി നടത്തുന്നതിനിടെ ആറുപേർ പിടിയിൽ‌

കണ്ണൂർ: പയ്യന്നൂരിൽ ലഹരിപാർട്ടി നടത്തുന്നതിനിടെ ആറുപേർ പിടിയിലായി. കെ.കെ അൻവർ, കെ.പി റമീസ്, യൂസഫ് ഹസ്സൈനാർ, എം.കെ ഷഫീക്, വി.വി ഹുസീബ്, സി. അസ്ബാഹ് എന്നിവരാണ് പിടിയിലായത്.‌തിങ്കളാഴ്ച അർധരാത്രി പയ്യന്നൂർ രാമന്തളി വടക്കും പാടംഭാഗത്ത് വീട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇവിടെ ലഹരിപാർട്ടി നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. കഞ്ചാവ്, എംഡിഎംഎ എന്നീ ലഹരിവസ്തുക്കൾ ഇവരിൽനിന്ന് പിടിച്ചെടുത്തു. സ്വന്തമായി നിർമിച്ച ഹുക്കകളും പ്രതികളിൽനിന്നും...

Read More

മുഷ്താഖ് അലി: കേരളത്തിന് വീണ്ടും തോൽവി

മുല്ലൻപുർ: സയിദ് മുഷ്താഖ് അലി ട്വന്‍റി-20 ടൂർണമെന്‍റിൽ കേരളത്തിന് രണ്ടാം തോൽവി. മഹാരാഷ്ട്രയോട് 40 റണ്‍സിന്‍റെ തോൽവിയാണ് കേരളം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 20 ഓവറിൽ നാല് വിക്കറ്റിന് 167 റണ്‍സ് നേടി. കേരളത്തിന്‍റെ മറുപടി 127/8 എന്ന നിലയിൽ അവസാനിച്ചു. 68 പന്തിൽ എട്ട് ഫോറും ഏഴ് സിക്സും പറത്തി 114 റണ്‍സ് അടിച്ചുകൂട്ടിയ ഋതുരാജ് ഗെയ് വാദിന്‍റെ ഇന്നിംഗ്സാണ് മഹാരാഷ്ട്രയുടെ വിജയത്തിന് കരുത്തായത്. കേരളത്തിനായി സിജോമോൻ ജോസഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ 58 റണ്‍സ് നേടിയ രോഹൻ എസ്. കുന്നുമൽ മാത്രമാണ് കേരളത്തിനായി പൊരുതിയത്. നായകൻ സഞ്ജു സാംസണ്‍ (3), സച്ചിൻ ബേബി (4), മുഹമ്മദ് അസ്ഹറുദ്ദീൻ (5) എന്നിവർക്കൊന്നും തിളങ്ങാനായില്ല. മഹാരാഷ്ട്രയ്ക്കായി സത്യജിത് ബചാവ് മൂന്ന് വിക്കറ്റ്...

Read More

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ പ്രമേയവുമായി തമിഴ്നാട്

ചെന്നൈ: കേന്ദ്ര സർക്കാരിന്‍റെ ഹിന്ദി നിർബന്ധമാക്കൽ നയത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ. രാജ്യത്തെ പൗരന്മാരെ ഹിന്ദി പ്രാഗൽഭ്യം അളവുകോലായി ഉപയോഗിച്ച് മൂന്നായി തരംതിരിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കമെന്ന് പ്രമേയത്തിന്മേലുള്ള ചർച്ചക്കിടെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. തമിഴരെ മൂന്നാം കിട പൗരന്മാരാക്കാനുള്ള നീക്കത്തിനെതിരെ ശബ്ദമുയർത്തുമെന്നും സ്റ്റാലിൻ പറഞ്ഞു. “കേന്ദ്രത്തിന്‍റെ നിലപാ‌ട് തമിഴ്നാട് സഭയിൽ സി.എൻ. അണ്ണാദുരൈ പാസാക്കിയ ദ്വിഭാഷാനയത്തിന് എതിരാണ്; അത് ജവഹർലാൽ നെഹ്റു ഉറപ്പ് നൽകിയ ഭാഷ വൈവിധ്യ നയത്തെ അട്ടിമറിക്കുന്നതുമാണ്. ഇംഗ്ലീഷ് പൊതുഭാഷയായി ഉപയോഗിക്കണമെന്ന 1976-ലെ തീരുമാനത്തെ കവച്ചുവയ്ക്കുന്നതാണ് ഹിന്ദി അടിച്ചേൽപ്പിക്കൽ’- സ്റ്റാലിൻ...

Read More

കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച പിതാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തൂത ഒലിയത്താണ് സംഭവം. തൂത ഒലിയത്ത് സ്വദേശി തച്ചങ്ങോട്ടില്‍ അലവിയുടെ മകന്‍ മുഹമ്മദ് ബഷീര്‍ (35)നെയാണ് പെരിന്തല്‍മണ്ണ എസ് ഐ യാസറും സംഘവും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ബഷീർ നിസാര കാര്യങ്ങൾക്ക് പോലും ഭാര്യയെയും കുട്ടികളെയും മർദ്ദിക്കാറുണ്ടായിരുന്നു. ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ചെല്‍ഡ് ലൈനില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മർദ്ദനത്തിന്‍റെ വിവരങ്ങൾ പുറത്തായത്. എട്ടും ഒന്‍പതും വയസുളള കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് കേബിള്‍ വയറും ചൂരലും ഉപയോഗിച്ച് മാരകമായി മര്‍ദ്ദിക്കുന്നതായിരുന്നു ഇയാളുടെ രീതി. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ്...

Read More