Author: Editorial Team

ഹിമാചലിൽ ആപ്പിൾ ട്രക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

ഷിംല: ഹിമാചൽ പ്രദേശിൽ ആപ്പിൾ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ട്രക്ക് ഡ്രൈവർക്ക് പരിക്കേറ്റു. ഷിംലയിലെ ഛരാബ്ര മേഖലയിൽ ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് എതിർദിശയിൽ നിന്നെത്തിയ കാറിന് മുകളിലേക്ക് പതിച്ചാണ് കാർ യാത്രക്കാർ കൊല്ലപ്പെട്ടത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അശ്രദ്ധമായി വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തതായും പോലീസ്...

Read More

റബര്‍ തോട്ടത്തില്‍നിന്ന് അസ്ഥികൂടം; കാണാതായ ആളുടേതെന്ന് സംശയം

പത്തനംതിട്ട: കാണാതായ ആളുടേതെന്നു സംശയിക്കുന്ന അസ്ഥികൂടം റബര്‍തോട്ടത്തില്‍ കണ്ടെത്തി. ഇടക്കുളം സ്വദേശി സുധാകരന്‍റെ മൃതദേഹമാണെന്നാണ് സംശയം. റാന്നി പള്ളിക്കല്‍ മുരിപ്പിലുള്ള തോട്ടത്തില്‍ തൊഴിലാളികള്‍ കാടുവെട്ടിതെളിക്കുന്നതിനിടെയാണ് അസ്ഥികൂടം ശ്രദ്ധയില്‍പ്പെട്ടത്. ഇതിനു സമീപത്തുനിന്ന് ഇയാളുടെ വസ്ത്രങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ജൂലൈ ഏഴുമുതലാണ് സുധാകരനെ...

Read More

‌”ആ ജേഴ്സി ഞങ്ങളുടേത്’; വിശാലഹൃദയരാവാനും ക്ഷമിക്കാനും പറ്റില്ലെന്ന് മൊറോക്കോ

റാബത്ത്: ഖത്തർ ലോകകപ്പിനുള്ള അൾജീരിയൻ ടീമിന്‍റെ ജേഴ്സിയെച്ചാല്ലി വിവാദമുയർത്തി മൊറോക്കാ. തങ്ങളുടെ പരന്പരാഗത ഡിസൈൻ മോഷ്ടിച്ചാണ് ജേഴ്സി നിർമാതാക്കളായ അഡിഡാസ് അൾജീരിയൻ കുപ്പായം രൂപകൽപന ചെയ്തതെന്നാണ് മൊറോക്കോ ആരോപിക്കുന്നത്. അൾജീരിയൻ ജേഴ്സിയിലെ ചതുരക്കള അലങ്കാരം മൊറോക്കയിലെ സെലിഗേ ചിത്രപ്പണിയിൽ നിന്ന് മോഷ്ടിച്ചതാണെന്നാണ് ആരോപണം. മൺപാത്രങ്ങളിലും ചുവരുകളിലും രേഖപ്പെടുത്തുന്ന ഈ ചിത്രരൂപങ്ങൾ വടക്കൻ ആഫ്രിക്കൻ സംസ്കാരത്തിന്‍റെ ഭാഗമാണ്. എന്നാൽ സെലിഗേ അലങ്കാരങ്ങൾ തങ്ങളുടേത് മാത്രമാണെന്ന് മൊറോക്കോ അവകാശപ്പെടുന്നു. അൾജീരിയൻ ടീമിന്‍റെ ജേഴ്സിയിലെ മൊസൈക്ക് ചിത്രപ്പണികൾ തങ്ങളുടെ പൈതൃകത്തിന്‍റെ ഭാഗമാണെന്നും ഇത് തെറ്റായി ഉപയോഗിക്കുന്നത് രാജ്യത്തിന്‍റെ ചരിത്രത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും മൊറോക്കൻ സാംസ്കാരിക വകുപ്പ് അറിയിച്ചു. ജേഴ്സി നിർമിച്ച അഡിഡാസ് പൈതൃക അപഹരണത്തിന് കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച മൊറോക്കോ, കന്പനി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. വിഷയത്തിൽ അഡിഡാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വടക്കൻ അൾജീരിയയിലെ എൽ മെഷോർ കൊട്ടാരത്തിലെ ചുവർചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജേഴ്സി രൂപകൽപന ചെയ്തതെന്ന് അഡിഡാസ് നേരത്തെ അവകാശപ്പെട്ടിരുന്നു. അയൽരാജ്യങ്ങളാ‌യ അൾജീരിയയും മൊറോക്കയും പരന്പരാഗത രാഷ്ട്രീയവൈരികളാണ്. വടക്കൻ സഹാര പ്രവിശ്യ‌‌യുടെ അവകാശത്തിലടക്കം നിരവധി വിഷയങ്ങളിൽ ഇരു രാജ്യങ്ങളും നിരവധി തവണ പോരാട്ടത്തിൽ...

Read More

ഞങ്ങള്‍ രണ്ടു പേരുടെയും ജാതകവും ചേരില്ലായിരുന്നു ! എന്നിട്ടും ഒന്നിച്ചു ജീവിക്കാന്‍ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല; വിവാഹത്തകര്‍ച്ചയെക്കുറിച്ച് സാധിക…

സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍. ചുരുങ്ങിയ കാലംകൊണ്ട് മലയാള മിനിസ്‌ക്രീന്‍-ബിഗ്‌സ്‌ക്രീന്‍ രംഗത്ത് ഒരേപോലെ ആരാധകരെ വാരിക്കൂട്ടാന്‍ സാധികയ്ക്കായി. സോഷ്യല്‍ മീഡിയയിലും സാധിക സജീവമാണ്. എന്നാല്‍ പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിലും മറ്റും നടി സൈബര്‍ ആക്രമണത്തിന് ഇരയാകാറുണ്ട്. കൂടാതെ ഓരോ ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു ചൂഷണങ്ങള്‍ക്ക് എതിരെയും തന്റേതായ രീതിയില്‍ ശബ്ദമുയര്‍ത്താനും സാധിക മടി കാണിക്കാറില്ല. അശ്ലീലം പറയുന്നവനും വിമര്‍ശിക്കുന്നവനും അതേ നാണയത്തില്‍ തന്നെ നടി തിരിച്ചടിക്കാറുമുണ്ട്. ഈ മറുപടികള്‍ വൈറലാകാറുമുണ്ട്. നടിയുടെ ഈ ഉറച്ച നിലപാടാണ് പ്രേക്ഷകര്‍ക്കും പ്രിയം. ഇപ്പോള്‍ വിവാഹ ജീവിതത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 2015ലാണ് ബിബിന്‍ മനാരിയുമായി വിവാഹം നടന്നത്. പക്ഷേ ജീവിതം പരാജയമായിരുന്നു, പിന്നാലെ മോചനം നേടുകയായിരുന്നുവെന്ന് താരം പറയുന്നു. ഈ തീരുമാനം തന്റെ ജീവിതത്തില്‍ ശരിയായിരുന്നുവെന്നും സാധിക കൂട്ടിച്ചേര്‍ത്തു. വിവാഹ മോചനം എന്നത് ബിബിന്റെ ഭാഗത്തുനിന്ന് വന്ന അഭിപ്രായമല്ല, അത് താന്‍ എടുത്ത തീരുമാനമാണെന്നും താരം പറയുന്നു. ഒരു നിമിഷം പോലും ചേര്‍ന്ന് പോകാന്‍ കഴിയാത്ത ഒരു ബന്ധമായിരുന്നു അത്. അത് കൊണ്ട് തന്നെ ഏറ്റവും ഭംഗിയായി അത് അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് മനസ് പറഞ്ഞു. വെറുതെ ബന്ധം വഷളാക്കി കൊണ്ടുപോയി ശത്രക്കള്‍ ആക്കുന്നതിലും നല്ലതെന്ന് തോന്നിയത് കൊണ്ടാണ് വിവാഹമോചനം നേടിയതെന്നും സാധിക പറയുന്നു. ഞങ്ങള്‍ രണ്ടു പേരുടെയും ജാതകവും ചേരില്ലായിരുന്നു. അത് ഞങ്ങള്‍ക്ക് അറിയാവുന്നതു കൊണ്ടാണ് ജാതകം നോക്കാതെ തന്നെ വിവാഹം ചെയ്തത്. ജാതകം നോക്കാത്തതുകൊണ്ട് തന്നെ നിശ്ചയവും നടത്തിയിട്ടില്ലായിരുന്നു. ഞങ്ങളുടെ നിശ്ചയവും നടത്തിയിട്ടിലായിരുന്നു. പക്ഷേ താലികെട്ടലും മറ്റു ചടങ്ങുകളും എല്ലാം തന്നെ ഉണ്ടായിരുന്നു. ഒരാള്‍ അയാളുടെ വീടും വീട്ടുകാരെയും ഉപേക്ഷിച്ച് നമ്മുടെ അടുത്ത് വന്ന് നില്‍ക്കുമ്പോള്‍ അയാളുടെ അറ്റന്‍ഷന്‍ നമ്മുക്ക് തീര്‍ച്ചയായും വേണം. അത് ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ പോയാല്‍ ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് പല തവണ പറഞ്ഞിട്ടും അതൊന്നും കേള്‍ക്കാള്‍ കൂടി കൂട്ടാക്കിയില്ല. പിന്നീട് ഒട്ടും യോജിക്കാന്‍ കഴിയാതെ വന്നു. അതോടെ വേര്‍പിരിയാന്‍ തീരുമാനിച്ചുവെന്ന് സാധിക...

Read More

പൂച്ച കടിച്ചതിന് ചികിത്സയ്ക്കെത്തിയ യുവതിയെ ആശുപത്രിക്കകത്തുവച്ച് നായകടിച്ചു; കണ്ടുനിന്ന ഡോക്ടറും ജീവനക്കാരും മുങ്ങി

വിഴിഞ്ഞം: പൂച്ച കടിക്ക് ചികിത്സ തേടി വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിയ യുവതിയെ തെരുവ് നായ കടിച്ച് ഗുരുതര പരിക്കേൽപ്പിച്ചു. വിഴിഞ്ഞം കോട്ടു കാൽ ചപ്പാത്ത് അജിത് ഭവനിൽ അപർണ(31) യ്ക്കാണ് കടിയേറ്റത്.ഇന്ന് രാവിലെ വിഴിഞ്ഞം ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിന് സമീപത്ത് നിന്നായിരുന്നു നായയുടെ ആക്രമണം. രണ്ട് ദിവസം മുൻപ് ഇവരെ പൂച്ച കടിച്ചിരുന്നു. അതിനായുള്ള ആദ്യ ഡോസ് മരുന്ന് പുല്ലുവിള സർക്കാർ ആശുപത്രിയിൽ നിന്ന് എടുത്തിരുന്നു. രണ്ടാം ഡോസ് കുത്തിവയ്പിനായി വിഴിഞ്ഞത്ത് എത്തിയ അപർണ്ണയെ ആശുപത്രിക്കുള്ളിൽ അലഞ്ഞ് തിരിയുന്ന നായ കണം കാലിൽ കടിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നായ കാലങ്ങളായി ഇവിടെ കഴിയുന്നതാണെന്നും ഞങ്ങൾ ഓടിച്ചിട്ട് അത് പോകുന്നില്ലെന്നുമാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. അതേസമയം നായ കടിച്ചയുടനെ ആശുപത്രി ജീവനക്കാർ അകത്തേക്കു കയറിപ്പോയെന്നും മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് മുറിവു കഴുകിയതെന്നും അപർണയുടെ പിതാവ് മാധ്യമങ്ങളോടു...

Read More

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds