Author: Editorial Team

തലശേരിയില്‍ ചവിട്ടേറ്റ കുട്ടിയെ മറ്റൊരാളും ഉപദ്രവിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് യുവാവ് ചവിട്ടിതെറിപ്പിച്ച ആറു വയസുകാരനെ മറ്റൊരാളും ഉപദ്രവിച്ചതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. വഴിപോക്കന്‍ കുട്ടിയുടെ തലയ്ക്കടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിര്‍ത്തിയിട്ടിരുന്ന കാറിലേയ്ക്ക് നോക്കിനില്‍ക്കുന്ന കുട്ടിയെ തലയ്ക്കടിച്ച ശേഷം ഷര്‍ട്ടിന്‍റെ കോളറില്‍പിടിച്ച് വലിച്ചു മാറ്റുന്ന ഹൃദയഭേദകമായ ദൃശ്യമാണ് പുറത്തുവന്നത്. കാറില്‍ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷിഹ്ഷാദ് കുട്ടിയുടെ തലയ്ക്കടിക്കുന്ന ദൃശ്യങ്ങളും...

Read More

ഇന്ത്യൻ ജനാധിപത്യത്തിന്‍റെ മുഖം വിടവാങ്ങി

ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ എന്ന ഖ്യാതി സ്വന്തമാക്കിയ ഹിമാചൽ പ്രദേശ് സ്വദേശി ശ്യാം സരൺ നേഗി(105) അന്തരിച്ചു. ജനാധിപത്യത്തിന്‍റെ മുഖമായ നേഗി, ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തി ദിവസങ്ങൾക്കകമാണ് വിടവാങ്ങിയത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച രാവിലെ കിന്നൗർ ജില്ലയിലെ കൽപാ ഗ്രാമത്തിലെ വസതിയിൽ വച്ച് മരണം സംഭവിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ബ്രാൻഡ് അംബാസഡറായ നേഗി, സ്വാതന്ത്ര്യാനന്തരം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്തിയ വ്യക്തിയാണ്. 1951-ലെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഹിമാചൽ പ്രദേശിലെ വോട്ടിംഗ് പ്രക്രിയ കനത്ത മഞ്ഞ് വീഴ്ച കണക്കിലെടുത്ത് നേരത്തെ നടത്താൻ തീരുമാനിച്ചതാണ് നേഗിയെ വിശേഷപ്പെട്ട നേട്ടത്തിന് ഉടമ‌യാകാൻ സഹായിച്ചത്. 1951 ഒക്ടോബർ 23-ന് ഹിമാചലിലെ പോളിംഗ് ബൂത്തിൽ ആദ്യ വോട്ടറായി നേഗി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി. അധ്യാപകനായ തനിക്ക് മറ്റൊരു പോളിംഗ് സ്റ്റേഷനിൽ ഡ്യൂട്ടി നൽകപ്പെട്ടതിനാൽ നേരത്തെ വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന നേഗിയുടെ അവശ്യം കൽപയിലെ പോളിംഗ് അധികൃതർ അംഗീകരിച്ചതോടെയാണ് അദേഹം ആദ്യ വോട്ടറായത്. 2003 വരെ ചരിത്ര നേട്ടം ആരെയും അറിയിക്കാതെ ജീവിച്ച “മാസ്റ്റർജി’യെ സന്ദർശിച്ച ഐഎഎസ് ഉദ്യോഗസ്ഥയോട് നടത്തിയ വെളിപ്പെടുത്തലാണ് അദേഹത്തെ പൊതുശ്രദ്ധ‌യിലേക്ക് കൊണ്ടുവന്നത്. രേഖകൾ പരിശോധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ ആദ്യ വോട്ടറെന്ന നേഗിയുടെ അവകാശവാദം തെളിവുകളുടെ അടിസ്ഥാനത്തിൽ 2007-ൽ അംഗീകരിച്ചു. 2012-ൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ നേഗിയെ വസതിയിലെത്തി ആദരിച്ചിരുന്നു. 34 തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്ത നേഗിയുടെ സംസ്കാര ശുശ്രൂഷകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് ഹിമാചൽ സർക്കാർ...

Read More

ജയിലിലുള്ള പിഎഫ്ഐ നേതാവിനു മതഗ്രന്ഥത്തില്‍ ഒളിപ്പിച്ച് സിം കാര്‍ഡെത്തിച്ചു

തൃശൂർ: ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് വേണ്ടി മതഗ്രന്ധത്തിൽ ഒളിപ്പിച്ച് സിം കാർഡ് കടത്താൻ ശ്രമം. വിയ്യൂർ അതീവ സുരക്ഷാ ജയിലിലാണ് സംഭവം. പിഎഫ്ഐ നേതാവ് ഇടുക്കി പെരുവന്താനം സ്വദേശി ടി.എസ്. സൈനുദ്ദീന് നൽകാൻ കുടുംബം കൈമാറിയ ഖുറാനിലാണ് സിം കാർഡ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 31നാണ് സംഭവം. സൈനുദ്ദീന്‍റെ കുടുംബാംഗങ്ങൾ ജയിലിൽ എത്തിയപ്പോഴാണ് ഖുറാൻ കൈമാറിയത്. ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനയിൽ ഖുറാനിൽ സിം കണ്ടെത്തുകയായിരുന്നു. ആരുടെ പേരിലുള്ള സിം കാർഡാണിതെന്നും പരിശോധിക്കുകയാണ്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കും. ോയന്പത്തൂർ കാർ സ്ഫോടനക്കേസിൽ വിയ്യൂർ അതിസുരക്ഷ ജയിലിൽ കഴിയുന്ന പലരും ഇപ്പോഴും സംശയത്തിന്‍റെ നിഴലിലാണെന്നിരിക്കെ നിരോധിക്കപ്പെട്ട സംഘടനയുടെ മുൻ ഭാരവാഹിക്കു വേണ്ടി ജയിലിനകത്തേക്ക് സിം കാർഡ് കടത്താൻ ശ്രമിച്ചത് എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ്...

Read More

ആറു വയസുകാരനെതിരായ ആക്രമണം; കുട്ടിയുടെ വാരിയെല്ലിന് ചതവ്

കണ്ണൂര്‍: തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് യുവാവ് ചവിട്ടിതെറിപ്പിച്ച ആറു വയസുകാരന്‍റെ ഇടതു വാരിയെല്ലിന് ചതവ്. കുട്ടിയുടെ മുതുകില്‍ നീര്‍ക്കെട്ടുണ്ടെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസംകൂടി കുട്ടി ആശുപത്രിയില്‍ തുടരുമെന്നാണ് വിവരം. അതേസമയം കുട്ടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷഹ്ഷാദിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്ക് തലശേരി കോടതിയാണ് മുഹമ്മദിനെ റിമാന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. തലശേരിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.നിര്‍ത്തിയിട്ടിരുന്ന കാറില്‍ചിരിനിന്നതിന് യുവാവ് കുട്ടിയെ ചവിട്ടിതെറിപ്പിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍...

Read More

ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം

കൊല്ലം: ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ വിദ്യാർഥിനികൾക്കാണ് ദുരനുഭവമുണ്ടായത്. കോട്ടയം എക്സ്പ്രസിൽ വച്ചാണ് സംഭവം. അശ്ലീല പ്രകടനം നടത്തിയയാൾ വർക്കലയിലിറങ്ങി. ഇയാളുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിക്കായി പോലീസ് അന്വേഷണം...

Read More