Author: Editorial Team

പന്ത് ഗവർണറുടെ കോർട്ടിൽ തന്നെ! വിസിമാർക്ക് തത്കാലം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി ആവശ്യപ്പെട്ട ഒൻപത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് തത്കാലം തുടരാമെന്ന് ഹൈക്കോടതി. സർവകലാശാല ചാൻസലർ കൂടിയായ ഗവർണറുടെ അന്തിമ ഉത്തരവ് വരെ വിസിമാർക്ക് തുടരാമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ച് വ്യക്തമാക്കി. രാജി ആവശ്യപ്പെട്ട് ഗവർണർ കത്തയച്ചത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു. നിയമപ്രകാരം മാത്രമേ വിസിമാർക്കെതിരെ നടപടി പാടുള്ളു. ഗവർണർ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ രാജി ചോദിച്ച കത്ത് അസാധുവായെന്നും കോടതി വ്യക്തമാക്കി. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ വിസിമാർക്ക് വിശദീകരണം നൽകാം. വിശദീകരണം കേട്ടശേഷം ഗവർണർക്ക് അന്തിമ നടപടി സ്വീകരിക്കാമെന്നും കോടതി അറിയിച്ചു. നവംബർ മൂന്നിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ഗവർണർ വിസിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമനം റദ്ദാക്കാതിരിക്കാൻ കാരണമറിയിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ വിസിമാർക്ക് തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ പത്ത് ദിവസം കൂടി ലഭിക്കും. വിസി നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി എന്നതാണ് പ്രശ്നമെന്നും ഗവർണർ പറഞ്ഞു. ചില വിസിമാർ മികച്ചവരാണ്, പക്ഷേ സുപ്രീം കോടതി വിധി തനിക്ക് നടപ്പാക്കണം. സുപ്രീം കോടതി ആർക്കും ഇളവ് കൊടുത്തിട്ടില്ല. മികച്ച പ്രകടനം കാഴ്ചവച്ച വിസിമാരോട് അനുകമ്പയെന്നും ഗവർണർ പറഞ്ഞു. എന്നാൽ ഡിജിറ്റൽ, ശ്രീനാരായണ വിസിമാർക്കെതിരേ നടപടിയുണ്ടാകുമെന്നും ഗവർണർ വിശദമാക്കി. വിസിമാരോട് രാജി വേണ്ടെന്ന് പറഞ്ഞത് എൽഡിഎഫ് ആണ്. വിസിമാർക്ക് വേണമെങ്കിൽ വീണ്ടും അപേക്ഷിക്കാം. യോഗ്യതയുണ്ടെങ്കിൽ സ്ഥാനത്ത് വരാം. സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ല. ഒരു വിസിയേയും പുറത്താക്കിയിട്ടില്ലെന്നും ഗവർണർ...

Read More

നാല് മാധ്യമങ്ങൾക്ക് ഗവർണർ വിലക്ക് ഏർപ്പെടുത്തിയത് തെറ്റെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആ കസേരയിൽ ഇരുന്ന് ചെയ്യുന്നത് ശരിയല്ലെന്നും അത് പിൻവലിച്ച്‍ എല്ലാവരെയും കാണണമെന്നും സതീശന്‍ പറഞ്ഞു. കൈരളി, ജയ്‍ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ മാധ്യമങ്ങളെയാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്. അനുമതി ചോദിച്ചിട്ടും രാജ്ഭവന്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനുശേഷം പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട്, പാര്‍ട്ടി കേഡര്‍മാരോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു ഗവര്‍ണറുടെ...

Read More

തുറിച്ചുനോക്കി; യുവാവിനെ മൂന്നംഗസംഘം തല്ലിക്കൊന്നു

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ യുവാവിനെ മൂന്നംഗസംഘം തല്ലിക്കൊന്നു. തങ്ങളിൽ ഒരാളെ തുറിച്ചുനോക്കിയെന്ന് ആരോപിച്ചാണ് റോണിത് ഭലേക്കർ എന്ന യുവാവിനെ തല്ലി കൊന്നത്. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. ഒരു സുഹൃത്തിനോടൊപ്പം മാതുംഗയിലേക്ക് പോകുകയായിരുന്നു റോണിത് ഭലേക്കർ. ഇയാൾ മദ്യലഹരിയിലായിരുന്നു. ഇതിനിടെ മൂന്ന് പ്രതികളിലൊരാളെ തുറിച്ചുനോക്കിയതിന്‍റെ പേരിൽ വാക്കേറ്റമുണ്ടായി. പ്രതികൾ ബെൽറ്റ് കൊണ്ട് തലയിൽ അടിക്കുകയും ആവർത്തിച്ച് മർദിക്കുകയും നെഞ്ചിലും വയറിലും ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്നു യുവാവ് സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു. ഇയാളെ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ...

Read More

തെലങ്കാനയിൽ ഒഴുക്കിൽപെട്ട മലയാളി വൈദികനും വൈദിക വിദ്യാർഥിയും മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ ഗോദാവരി നദിയിൽ ഒഴുക്കിൽപെട്ട് മലയാളി വൈദികനും വൈദിക വിദ്യാർഥിയും മരിച്ചു. കപ്പുച്ചിൻ സഭാംഗങ്ങളായ ഫാ.ടോണി സൈമൺ പുല്ലാടൻ, റീജന്‍റ് ബ്രദർ ബിജോ തോമസ് പാലംപുരയ്ക്കൽ എന്നിവരാണ് മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറോടെ അദിലാബാദിലെ ചെന്നൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് അപകടം. വെള്ളത്തിൽ മുങ്ങിത്താണ ബ്രദർ ബിജോയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫാ.ടോണിയും അപകടത്തിൽപെട്ടത്. ഇരുവരും ചെന്നൂരിലെ അസീസി ഹൈസ്കൂളിൽ സേവനം ചെയ്തു വരികയായിരുന്നു. ഇരുവരും കപ്പുച്ചിൻ സഭയുടെ കോട്ടയം സെന്‍റ് ജോസഫ് പ്രോവിൻസ് അംഗങ്ങളാണ്. ലണ്ടനിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബ്രദർ ബിജോ കപ്പുച്ചിൻ സഭയിൽ...

Read More

നടി ഷംന കാസിം വിവാഹിതയായി

ദുബായി: നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായില്‍വച്ച് ആഡംബരപൂര്‍വമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങിൽ അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ് താരം. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം...

Read More