Author: Editorial Team

അച്ചടക്കനടപടി നടപടി അംഗീകരിക്കുന്നു, നിരപരാധിത്വം തെളിയിക്കും: എല്‍ദോസ് കുന്നപ്പിള്ളി

കൊച്ചി: കെപിസിസിയുടെ അച്ചടക്കനടപടി നടപടി അംഗീകരിക്കുന്നതായും നിരപരാധിത്വം തെളിയിക്കുമെന്നും പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മുന്നോട്ടുപോകും. ഇനി ജാഗ്രതയോടെ പ്രവര്‍ത്തിക്കും. ശക്തമായി പാര്‍ട്ടില്‍ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സ്വയം തിരുത്താന്‍ ഈയവസരം ഉപയോഗിക്കും. പൊതുസമൂഹത്തില്‍ പ്രശ്‌നം ഉണ്ടായാല്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് പെട്ടെന്നൊരു നടപടിയെടുക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ രീതി. ആലോചിച്ച് നേതൃത്വം എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും എല്‍ദോസ്...

Read More

വിഷ്ണുപ്രിയയുടെ ആൺസുഹൃത്തിനെയും കൊല്ലാന്‍ പദ്ധതിയിട്ടു; ആയുധം വൃത്തിയാക്കി സൂക്ഷിച്ചു

കണ്ണൂര്‍: വിഷ്ണുപ്രിയയുടെ ആൺസുഹൃത്തിനെയും കൊല്ലാന്‍ പ്രതി ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായി പോലീസ്. പൊന്നാനി സ്വദേശിയായ യുവാവിനെ കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നത്. ഇതിനായാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ആയുധങ്ങള്‍ കഴുകി സൂക്ഷിച്ചതെന്ന് ചോദ്യം ചെയ്യലിൽ ശ്യാംജിത്ത് പോലീസിനോട് പറഞ്ഞു. ആൺസുഹൃത്തുമായി വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നു എന്ന സംശയത്തിലാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. അതിനുശേഷം കീഴടങ്ങാനായിരുന്നു പദ്ധതിയെന്നും ശ്യാംജിത്ത് പോലീസിനോട് പറഞ്ഞു. സ്വന്തമായി നിര്‍മിച്ച കത്തിയുമായാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ സിനിമയില്‍ നിന്നാണ് സ്വന്തമായി കത്തി നിര്‍മിക്കുന്നതിനെ കുറിച്ച് താന്‍ മനസിലാക്കിയതെന്നും ശ്യാംജിത്ത് മൊഴി...

Read More

കാറിലെത്തിയ സംഘം സ്‌കൂട്ടർ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി

കോഴിക്കോട്: താമരശേരിയിൽ കാറിലെത്തിയ സംഘം സ്‌കൂട്ടർ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി. താമരശേരി അവേലം സ്വദേശി അഷ്റഫിനെയാണ് തട്ടിക്കൊണ്ട് പോയത്. താമരശേരി -മുക്കം റോഡിൽ വെഴുപ്പൂർ സ്കൂളിന് സമീപമാണ് സംഭവം. ടാറ്റാ സുമോയിലും, മറ്റൊരു കാറിലുമായി എത്തിയ സംഘമാണ് സ്കൂട്ടർ തടഞ്ഞു നിർത്തി അഷ്റഫിനെ കാറിലേക്ക് കയറ്റിയതെന്നാണ് സൂചന. റോഡിൽ ഉപേക്ഷിച്ച സ്കൂട്ടർ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നിൽ കൊടിയത്തൂർ കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് നിഗമനം. താമരശേരി പോലീസ് അന്വേഷണം തുടങ്ങി. ഗൾഫിൽ വ്യാപാരിയാണ് അഷ്റഫ്. സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് തട്ടിക്കൊണ്ടുപോകലെന്ന് പോലീസ്...

Read More

പരാതി നൽകാനെത്തിയ സ്ത്രീയുടെ കരണത്തടിച്ച് ബിജെപി മന്ത്രി

ബംഗളൂരു: പരാതി നൽകാനെത്തിയ സ്ത്രീയുടെ കരണത്തടിച്ച് കർണാടകയിലെ ബിജെപി മന്ത്രി വി. സോമണ്ണ. ചാമരാജനഗർ ജില്ലയിലെ ഹംഗല ഗ്രാമത്തിൽ പട്ടയം വിതരണം ചെയ്യുന്ന പരിപാടിയിലാണ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ മന്ത്രിയുടെ അതിക്രമമുണ്ടായത്. ഇതിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തനിക്ക് പട്ടയം ലഭിച്ചിട്ടില്ലെന്ന് കരഞ്ഞുകൊണ്ട് സ്ത്രീ മന്ത്രിയോട് പരാതി പറയവെ യാതോരു പ്രകോപനവും കൂടാതെ മന്ത്രി സ്ത്രീയുടെ കരണത്തടിക്കുകയായിരുന്നു. അടികൊണ്ടിട്ടും സ്ത്രീ മന്ത്രിയുടെ പാദങ്ങളിൽ സ്പർശിക്കുന്നതും കാണാം. സംഭവത്തിൽ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. കർണാടകയിൽ ഇതാദ്യമായല്ല ഒരു ബിജെപി മന്ത്രി പരസ്യമായി ജനങ്ങളെ അധിക്ഷേപിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ നിയമമന്ത്രി ജെ.സി. മധുസ്വാമി ഒരു പൊതു ചടങ്ങിനിടെ സ്ത്രീയെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ...

Read More

ഛത്തീസ്ഗഡിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നഴ്സിനെ കെട്ടിയിട്ട് കൂട്ടമാനഭംഗത്തിനിരയാക്കി

ഭോപ്പാൽ: ഛത്തീസ്ഗഡിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിനെ നാല് പേർ ചേർന്ന് കെട്ടിയിട്ട് കൂട്ടമാനഭംഗത്തിനിരയാക്കി. പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണ്. സംഭവുമായി ബന്ധപ്പെട്ട് 17 വയസുകാരൻ ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാലാമൻ ഒളിവിലാണ്. പ്രതികൾ‌ ലൈംഗിക പീഡനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് മഹേന്ദ്രഗഡ് ജില്ലയിലെ ചിപ്ചിപി ഗ്രാമത്തിലായിരുന്നു സംഭവം. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നഴ്സ് ഒറ്റയ്ക്കായിരുന്ന സമയം മനസിലാക്കി പ്രതികൾ അതിക്രമിച്ചുകയറുകയായിരുന്നു. പ്രതികൾ യുവതിയെ കെട്ടിയിട്ട് വായ പൊത്തിപ്പിടിച്ച ശേഷം മാറിമാറി ബലാത്സംഗം ചെയ്തു. ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ യുവതി പിന്നീട് മാതാപിതാക്കളോട് വിവരം പറഞ്ഞു. ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി...

Read More