Author: Editorial Team

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മൂന്ന് കിലോയോളം സ്വർണം കണ്ടെടുത്തു

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്ന് കിലോയോളം സ്വർണം കണ്ടെടുത്തു. അബുദാബി-കണ്ണൂർ വിമാനത്തിന്‍റെ ശുചിമുറിയിൽനിന്നാണ് സ്വർണം കണ്ടെടുത്തത്. 2831 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. ഇതിന് വിപണിയിൽ ഒന്നരക്കോടിയോളം...

Read More

യുപിയിൽ മോഷണം ആരോപിച്ച് ദളിത് യുവാവിന്‍റെ തല മൊട്ടയടിച്ചു

ബഹ്റായ്ച്ച്: ഉത്തർപ്രദേശിൽ ടോയ്‌ലറ്റ് സീറ്റ് മോഷ്ടിച്ചുവെന്നാരോപിച്ച് ബിജെപി നേതാവും കൂട്ടാളികളും ദളിത് യുവാവിന്‍റെ മുഖത്ത് കരി ഓയിലോഴിച്ച് തല മൊട്ടയടിച്ചു. ചൊവ്വാഴ്ച ബഹ്റായ്ച്ചിലെ ഹാർദിയിലായിരുന്നു സംഭവം. പ്രാദേശിക ബിജെപി നേതാവ് രാധശ്യാം മിശ്രയും അദ്ദേഹത്തിന്‍റെ രണ്ട് സഹായികളും ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. രാജേഷ് കുമാർ എന്ന ദളിത് യുവാവിനാണ് ആക്രമണം നേരിടേണ്ടിവന്നത്. യുവാവ് ഹാർദിയിലെ വീട്ടിൽനിന്നും ടോയ്‌ലറ്റ് സീറ്റ് മോഷ്ടിച്ചതായാണ് ആരോപണം. രാജേഷ് കുമാറിനെ ആൾക്കൂട്ടം പിടികൂടി തൂണിൽ കെട്ടിയിട്ടു. ഇതിന്‍റെ വീഡിയോയും പകർത്തി. രാധശ്യാം മിശ്രയുടെ നേതൃത്വത്തിൽ യുവാവിനെ മർദിക്കുകയും മുഖത്ത് കരിഓയിൽ ഒഴിക്കുകയും ചെയ്തു. രാജേഷ് കുമാറിന്‍റെ മുടി ഇവർ ബലമായി ഷേവ് ചെയ്തു. ഈ സമയം ആൾക്കൂട്ടം കൈയടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ പ്രചരിച്ചതോടെയാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാധശ്യാം മിശ്ര...

Read More

കൊടുവായൂർ കാക്കിയൂരിൽ തെരുവുനായ ആക്രമണം; വയോധികന്‍റെ മുഖം കടിച്ചുപറിച്ചു

പാലക്കാട്: കൊടുവായൂർ കാക്കിയൂരിൽ തെരുവുനായ ആക്രമണം. വയോധികനെ ഉൾപ്പെടെ നാല് പേരെ തെരുവുനായ കടിച്ചു. കാക്കിയൂർ സ്വദേശി വയ്യാപുരിക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. നായ മുഖത്തെ മാംസം കടിച്ചുപറിച്ചു. തുന്നലിടാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. വയ്യാപുരി രാവിലെ ചായ കുടിക്കാൻപോയി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വഴിയിൽ നായയെ കണ്ട വയ്യാപുരി വടിയെടുത്തതോടെ ആക്രമിക്കുകയായിരുന്നു. നായ ചാടി മുഖത്ത് കടിച്ചു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ...

Read More

വിഷ്ണുപ്രിയ വധക്കേസ്: ആയുധങ്ങൾ കണ്ടെടുത്തു

തലശേരി: പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെ കളത്തിൽ ശ്യാംജിത്തുമായി (25) പോലീസ് നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ശ്യാംജിത്തിന്‍റെ വീടിനു സമീപം കുഴിയിൽ ബാഗിനുള്ളിലായി ആയുധങ്ങൾ ഒളിപ്പിച്ച നിലയിലായിരുന്നു. കൊലയ്ക്കുപയോഗിച്ച ചുറ്റിക, കത്തി, ഗ്ലൗസ് എന്നിവയും ആ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ഷൂസും ബാഗിനുള്ളിലുണ്ടായിരുന്നു. ഇരുതലയും മൂർച്ചയുള്ള ആയുധവും മുളകുപൊടിയും പവർബാങ്കും വെള്ളക്കുപ്പിയും ബാഗിനുള്ളിൽ കണ്ടെത്തി. കൊലപാതകത്തിനു ശേഷം ഇവ ബാഗിനുള്ളിലാക്കി ഒളിപ്പിച്ചതാണെന്ന് പ്രതിപോലീസിനോടു പറഞ്ഞു. ബാഗിനു മുകളിൽ കല്ല് എടുത്തുവച്ച നിലയിലായിരുന്നു. പാനൂർ ടൗണിലെ സ്വകാര്യ ലാബ് ജീവനക്കാരി പാനൂർ വള്ള്യായിയിലെ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദിന്‍റെ മകൾ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 11 നു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത് ഇരുകൈകളും വെട്ടിമുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു. ആക്രമണസമയത്ത് വീട്ടിൽ തനിച്ചായിരുന്നു വിഷ്ണുപ്രിയ. ആറു ദിവസം മുന്പ് വിഷ്ണുപ്രിയയുടെ അച്ഛന്‍റെ അമ്മ മരിച്ചതിനാൽ കുടുംബാംഗങ്ങളും ബ ന്ധുക്കളും തൊട്ടടുത്ത തറവാട്ടുവീട്ടിലായിരുന്നു. ഏറെനേരം കഴിഞ്ഞും വിഷ്ണുപ്രിയയെ കാണാത്തതിനെത്തുടർന്ന് അമ്മ ബിന്ദു അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്. തൊപ്പിയും ബാഗുമായി ഒരാളെ വിഷ്ണുപ്രിയയുടെ വീടിനുമുന്നിൽ കണ്ടതായി നാട്ടുകാർ മൊഴി നൽകിയിരുന്നു. വിഷ്ണുപ്രിയയുടെ ഫോണിലേക്കു വന്ന കോളുകൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയിലേക്ക് എത്തിയത്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ...

Read More

സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു; മകൾക്ക് ഗുരുതര പരിക്ക്

കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ഇടപ്പള്ളി ബാലകൃഷ്ണന്‍ റോഡില്‍ നേരിയക്കല്‍ സാജന്‍റെ ഭാര്യ ബീന (54) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ജിബിനയെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് ഏഴിന് ഇടപ്പള്ളി പള്ളിക്കു മുന്നിലായിരുന്നു അപകടം. ബസുകളുടെ മത്സരയോട്ടമാണ് അപകടകാരണമെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഫോര്‍ട്ടുകൊച്ചി-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബാദുഷ ബസാണ് സ്കൂട്ടറിൽ...

Read More