Author: George Kakkanatt

ഡല്‍ഹിയിലെ ഒരു ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പടെ 39 പേര്‍ ക്വാറന്‍റീനില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മാക്സ് ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പടെ 39 ജീവനക്കാരെ ക്വാറന്‍റീന്‍ ചെയ്തു. ആശുപത്രിയിലെ രണ്ടു രോഗികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരുമായി അടുത്തിടപഴകിയവരെയാണ് നിരീക്ഷണത്തിലാക്കിയത്. രണ്ടുദിവസം മുമ്ബാണ് ഹൃദ്രോഗ ചികിത്സക്കായി രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് ബാധ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍മാരെയും നഴ്സുമാരെയുമടക്കം 39 പേരെ നിരീക്ഷണത്തിലാക്കിയത്. ക്വറന്‍റീനില്‍ പോയവര്‍ക്ക് രോഗ ലക്ഷണം ഇല്ലെന്നും ഇവരുടെ സാമ്ബിളുകള്‍ പരിശോധിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നേരത്തേ ഡല്‍ഹി എയിംസില്‍ ഹൃദ്രോഗ വിഭാഗത്തിലെ 30 ഓളം ഡോക്ടര്‍മാരെയും ജീവനക്കാരെയും ക്വാറന്‍റീന്‍ ചെയ്തിരുന്നു. ഹൃദ്രോഗ ചികിത്സക്കെത്തിയ 72 കാരന് കോവിഡ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഡല്‍ഹി മൊഹല്ല ക്ലിനിക്കുകളിലെ നിരവധി ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരത്തേ കോവിഡ് ബാധ...

Read More

കൊല്ലം- തമിഴ്നാട് അതിർത്തി നിരീക്ഷണത്തിന് സ്പെഷൽ സ്ക്വാഡ്

കൊല്ലം: കൊല്ലം-തമിഴ്നാട് അതിർത്തി പ്രദേശങ്ങിൽ സ്പെഷൽ സ്ക്വാഡിനെ നിയമിച്ച് പരിശോധന കർശനമാക്കി. കോവിഡിന്‍റെ സാമൂഹ്യ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് പരിശോധന. തമിഴ്‌നാട്ടിൽ നിന്ന് നിരവധി പേർ ജില്ലയിലേക്ക് നുഴഞ്ഞു കയറുന്നതായുള്ള ആരോപണം ശക്തമാണ്. ഇന്നലെ കൂടുതൽ വാഹനങ്ങൾ അതിർത്തി കടന്നെത്തിയതോടെ സ്ക്വാഡ് പ്രവർത്തനം ശക്തമാക്കി. ആരോഗ്യവകുപ്പ് , ഭക്ഷ്യസുരക്ഷാ വകുപ്പ്, റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പ് സ്ക്വാഡുകളും പോലീസും...

Read More

വിഷു ആശംസ നേർന്ന് ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിഷു ആശംസകള്‍ നേര്‍ന്നു. “സമൃദ്ധിക്കും പുരോഗതിക്കുമൊപ്പം ആരോഗ്യപൂര്‍ണവും സുരക്ഷിതവുമായ ഭാവിയുടെ പ്രതീക്ഷയുണര്‍ത്തുന്ന വിഷു വരുംവര്‍ഷത്തിലുടനീളം ഏവര്‍ക്കും സമാധാനവും ഐശ്വര്യവും ഒരുമയും പ്രദാനം ചെയ്യട്ടെ “- ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍...

Read More

വടക്കൻ അറേബ്യ അപ്പസ്തോലിക് വികാരിയേറ്റ് ബിഷപ് കാമിലോ ബാലിൻ കാലം ചെയ്തു

കുവൈറ്റ്: വടക്കൻ അറേബ്യയുടെ അപ്പസ്തോലിക് വികാരിയേറ്റ് ബിഷപ് കാമിലോ ബാലിൻ(76) കാലം ചെയ്തു. ഏതാനും നാളുകളായി ശ്വാസകോശ അർബുദത്തിന് ചികിൽസയിലായിരുന്ന അദ്ദേഹത്തിന്‍റെ അന്ത്യം റോമിലെ ജിമിലി ആശുപത്രിയിലായിരുന്നു. ഇറ്റലിക്കാരനായ ബിഷപ് കാമിലോ അറിയപ്പെടുന്ന എഴുത്തുകാരനും വിദ്യാഭ്യാസ, മിഷണറി പ്രവർത്തകനുമായിരുന്നു. കൊംബോനി മിഷണറി സഭാംഗമായ അദ്ദേഹത്തെ 2005ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ കുവൈറ്റിന്‍റെ അപ്പസ്തോലിക് വികാർ ആയി നിയമിച്ചു. 2011ൽ ബഹറിൻ, കുവൈറ്റ്, ഖത്തർ, സൗദിഅറേബ്യ എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള അപ്പസ്തോലിക് വികാരിയേറ്റ് ആയി...

Read More

ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നു പേർക്ക് കൂടി കോവിഡ്

ന്യൂഡൽഹി: ഡൽഹി സർക്കാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗിക്കും ജീവനക്കാർക്കും ഉൾപ്പെടെ മൂന്നു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 25 പേർക്ക് കോവിഡ് കണ്ടെത്തി. രോഗി, ആശുപത്രിയിലെ അറ്റൻഡർ, സെക്യൂരിറ്റി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് കാൻസർ രോഗികൾ, മൂന്ന് ഡോക്ടർമാർ‌ എന്നിവരുൾപ്പെടെ നേരത്തെ 22 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ശനിയാഴ്ച ആശുപത്രി അടച്ച് പൂർണമായും അണുവിമുക്തമാക്കിയിരുന്നു. കോവിഡ് ബാധിച്ച രോഗികളിലൊരാൾ മരിച്ചതോടെ മറ്റ് രണ്ട് രോഗികളെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പുതതായി എത്തുന്ന രോഗികൾക്ക് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം നൽകുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയിലെ 70 ജീവനക്കാർ സമ്പർക്കവിലക്കിലാണ്. ആശുപത്രിയിലെ ഒരു വനിതാ ഡോക്ടർക്ക് യുകെയിൽ നിന്നുംവന്ന ബന്ധുവിലൂടെയാണ് ആദ്യം രോഗം പിടിപെട്ടത്. ഇവർ പിന്നീട് ആശുപത്രിയിൽ ജോലിക്കെത്തിയതോടെ ജീവനക്കാരിലേക്കും രോഗികളിലേക്കും രോഗം...

Read More