Author: George Kakkanatt

കൊവിഡ് 19നെതിരെ വാക്‌സിന്‍ കണ്ടെത്തിയെന്നും എലികളില്‍ പരീക്ഷിച്ച്‌ വിജയിച്ചെന്നും ഇറ്റലി

റോം: കൊവിഡ് 19നെതിരെ വാക്‌സിന്‍ കണ്ടെത്തിയെന്നും എലികളില്‍ പരീക്ഷിച്ച്‌ വിജയിച്ചെന്നും ഇറ്റലി. ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിയായ അന്‍സയാണ് ലോകത്തിന് ആശ്വാസമേകുന്ന വാര്‍ത്ത പുറത്തുവിട്ടത്. പ്രതീക്ഷക്കപ്പുറമാണ് ലഭിച്ച ഫലമെന്ന് ഗവേഷണത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞര്‍ പറഞ്ഞു. കൊവിഡ് 19ന് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രായേലും രംഗത്തെത്തിയിരുന്നു. നുഷ്യ കോശങ്ങളില്‍ വാക്‌സിന്‍ ആന്റിബോഡികള്‍ നിര്‍മ്മിച്ച്‌ കൊറോണവൈറസിനെ നിര്‍വീര്യമാക്കിയെന്നും ന്യൂസ് ഏജന്‍സി അവകാശപ്പെട്ടു. ടാകിസ് എന്ന മെഡിക്കല്‍ സ്ഥാപനമാണ് വാക്‌സിന്‍ വികസിപ്പിച്ചത്. റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലായിരുന്നു വാക്‌സിന്‍ പരീക്ഷണം. ആദ്യമായാണ് കോശത്തിലെ കൊറോണവൈറസിനെ വാക്‌സിന്‍ നിര്‍വീര്യമാക്കിയെന്ന് ടാകിസ് സിഇഒ ല്യൂഗി ഔറിസിചിയോ പറഞ്ഞു. വാക്‌സിന്‍ പരീക്ഷണത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടമാണെന്നും വേനല്‍ക്കാലത്തിന് ശേഷം മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‌മനുഷ്യരിലും വാക്‌സിന്‍ ഫലപ്രദമാകുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം...

Read More

ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍….

വയനാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ താഴെ പറയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തിരിച്ചു വരാന്‍ ഉദ്ദേശിക്കുന്ന ജില്ലയുടെ കളക്ടറില്‍ നിന്നും യാത്രാനുമതി വാങ്ങേണ്ടതാണ്. യാത്ര ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങള്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ഐ.ഡി.ഉപയോഗിച്ച്‌ കോവിഡ് 19 ജാഗ്രത വെബ്‌സെറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും covid19jagratha.kerala.nic.in വഴി പുതിയതായി രജിസ്റ്റര്‍ ചെയ്യാം. പുറപ്പെടുന്ന സംസ്ഥാനത്ത് നിന്നുള്ള യാത്രനുമതിയും ആവശ്യമെങ്കില്‍ നേടേണ്ടതാണ്. ചെക്ക് പോസ്റ്റുകളില്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകണം. തിരക്ക് നിയന്ത്രിക്കുന്നതിനായി നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഒരോ ദിവസവും അതിര്‍ത്തികളിലൂടെ കടത്തിവിടുകയുള്ളൂ. കോവിഡ് 19 ജാഗ്രത വെബ്‌സെററിലൂടെ യാത്ര തീയ്യതിയും പ്രവേശന ചെക്ക് പോസ്റ്റും തെരഞ്ഞെടുക്കാന്‍ സാധിക്കും. നല്‍കിയിട്ടുള്ള മൊബൈല്‍ നമ്ബറിലും ഇ-മെയില്‍ വിലാസത്തിലും ക്യൂ ആര്‍ കോഡ് സഹിതമുള്ള യാത്രനുമതി ലഭ്യമാകും. അനുമതി ലഭിച്ച ശേഷം മാത്രമേ യാത്ര തുടങ്ങാവൂ. ഒരു വാഹനത്തില്‍ ഗ്രൂപ്പായോ കുടുംബ സമേതമോ വരുന്നവര്‍ വ്യക്തിഗത രജിസ്റ്റര്‍ നമ്ബര്‍ ഉപയോഗിച്ച്‌ ഗ്രൂപ്പ് രൂപീകരിക്കണം. വ്യത്യസ്ത ജില്ലകളിലുള്ള വ്യക്തികള്‍ ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ജില്ല അടിസ്ഥാനമാക്കി പ്രത്യേക ഗ്രൂപ്പുകള്‍ രൂപീകരിക്കണം. ഓരോ ഗ്രൂപ്പിനും ഒരേ വാഹന നമ്ബര്‍ നല്‍കേണ്ടതാണ്. ചെക്ക് പോസ്റ്റിലെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡുകളുടെ പരിശോധനയ്ക്ക് യാത്ര പെര്‍മിറ്റ് കൈയ്യില്‍ കരുതണം. സാമൂഹ്യ അകലം പാലിച്ച്‌ മാത്രമേ യാത്ര പാടുള്ളൂ. അഞ്ചു സീറ്റ് വാഹനത്തില്‍ നാല് പേര്‍ക്ക് കയറാം. ഏഴു സീറ്റ് വാഹനത്തില്‍ അഞ്ചും വാനില്‍ പത്തും ബസ്സില്‍ 25 പേര്‍ക്കും യാത്ര ചെയ്യാം. മുഖാവരണം സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. അതിര്‍ത്തി ചെക്ക് പോസ്റ്റ് വരെ വാടക വാഹനത്തില്‍ വരികയും ശേഷം മറ്റൊരു വാഹനത്തില്‍ യാത്ര തുടരുകയും ചെയ്യുന്നവര്‍ അതത് സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങള്‍ ക്രമീകരിക്കണം. യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ. ഡ്രൈവറും യാത്രയ്ക്ക് ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. യാത്രക്കാരെ കൂട്ടുന്നതിന് ചെക്ക് പോസ്റ്റില്‍ പോകുന്ന ഡ്രൈവര്‍ കോവിഡ് ജാഗ്രത വെബ്‌സൈറ്റിലൂടെ അതത് കളക്ടര്‍മാരില്‍ നിന്നും എമര്‍ജന്‍സി പാസ് വാങ്ങണം. ചെക്ക് പോസ്റ്റിലെ പരിശോധനയില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് വീട്ടിലേക്ക് പോകാം. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. രോഗ ലക്ഷണമുള്ളവരെ കോവിഡ് കെയര്‍ സെന്ററിലോ ആശൂപത്രിയിലോ പ്രവേശിപ്പിക്കും. മറ്റു സംസ്ഥാനങ്ങളില്‍ കുടങ്ങിപ്പോയ ബന്ധുക്കളെ അവിടെ ചെന്ന് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ജില്ലാ കളക്ടര്‍ പുറത്ത് പോകാനും തിരിച്ചുവരാനുമുള്ള പാസ്സ് നല്‍കും. പാസ്സില്‍ യാത്ര ചെയ്യുന്ന വ്യക്തിയുടെ പേര് ബന്ധുവിന്റെ പേര് എന്നിവ ഉള്‍പ്പെടുത്തും. യാത്ര നടത്തുന്നവര്‍ ക്വാറന്റൈന്‍ സംബന്ധിച്ച നടപടികള്‍ പാലിക്കണം. പോകുന്ന സംസ്ഥാനത്തിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുള്ളൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യാത്രക്കാരെ കൊണ്ടുവരുന്ന വാടക വാഹനങ്ങള്‍ക്കുള്ള മടക്ക പാസ്സ് ജില്ലാ കളക്ടര്‍മാര്‍ അനുവദിക്കും. കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് 19 ജാഗ്രത മെബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. യാത്രയുമായി ബന്ധപ്പെട്ട അവിചാരിത തടസ്സങ്ങള്‍ അറിയിക്കുന്നതിന് 04971 2781100, 2781101 എന്ന നമ്ബറില്‍...

Read More

പൂര്‍വികരുടെ വേരുതേടിയെത്തിയ വിദേശവനിത ഫോര്‍ട്ടുകൊച്ചിയില്‍ കുടുങ്ങി

മട്ടാഞ്ചേരി: നൂറ്റാണ്ടിന് മുമ്ബ് കടല്‍ കടന്ന പൂര്‍വീകരുടെ തലമുറയെ തേടി ദക്ഷിണാഫ്രിക്കയില്‍നിന്ന് കേരളത്തിലെത്തിയെ യോഷ്നി പിള്ള ലോക്ഡൗണിനെ തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചിയില്‍ കുടുങ്ങി. കോപ്ടൗണില്‍ നിന്ന് പൂര്‍വികരുടെ വേരുകള്‍ തേടിയെത്തിയ ഫൈനാന്‍ഷ്യല്‍ അഡ്വൈസറായ യോഷ്നി പിള്ള അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തി ഒരു മാസമായി ഫോര്‍ട്ട്കൊച്ചിയിലെ കൊച്ചിന്‍ ഹോം സ്റ്റേയില്‍ താമസിച്ചു വരികയാണ്. 1903 ല്‍ അപ്പൂപ്പന്‍ കപ്പല്‍ യാത്ര നടത്തി ദക്ഷിണാഫ്രിക്കയില്‍ എത്തിയതാണ്. അദ്ദേഹം കൈവശം സൂക്ഷിച്ചിരുന്ന ഭൂരേഖ വിവരങ്ങളുമായാണ് കേരളത്തിലെത്തിയത്. മലബാര്‍ ജില്ലയിലെ കുറുമ്ബ്രനാട് താലൂക്ക് േപരാമ്ബ്ര അംശം വില്ലേജ് എന്നാണ് രേഖകളില്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബെനില്‍ റിട്ട. സ്കൂള്‍ ലൈബ്രേറിയന്‍ ശശിധരന്‍ പിള്ള -ഇന്ദ്രാണി ദമ്ബതികളുടെ മകളാണ് യോഷ്നി. രക്ഷിതാക്കളെ ബിസിനസുകാരനായ സഹോദരന്‍ യുജെെന്‍റ കുടുംബത്തോടോപ്പമാക്കിയാണ് യോഷ്നി കേരളത്തിലെത്തിയത്. അപ്പൂപ്പെന്‍റ കുടുംബത്തില്‍ പെട്ടവരെ കണ്ടെത്തണമെന്നതാണ് യോഷ്നിയുടെ ആഗ്രഹം. 2020 ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ ഇവര്‍ മുംബൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് കൊച്ചിയിലെത്തിയത്. ലോക്ഡൗണിനുശേഷം അന്വേഷണം തുടരാനാണ്...

Read More

കാഷ്മീരിലെ അവന്തിപ്പോരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ അവന്തിപ്പോരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍. അവന്തിപ്പോരയിലെ ഷര്‍ഷാലി ക്രൂ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ശക്തമായ തിരിച്ചടിക്കൊടുവില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. അതേസമയം ഭീകരര്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഭീകരരുടെ സാന്നിധ്യത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുമ്ബോഴാണ് ആക്രമണം ഉണ്ടായത്. പോലീസും, സൈന്യവും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍...

Read More

അന്ന് ശ്രീധന്യക്ക് പ്രചോദനമായത് സാംബശിവറാവു; ഇന്ന് കലക്ടറായി കൂടെ അദ്ദേഹം

കോഴിക്കോട്: 2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്മെന്‍റില്‍ താല്‍കാലികമായി ജോലി ചെയ്യുന്നതിനിടെയാണ് പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ ഗ്രാമത്തില്‍നിന്നുള്ള ഗോത്ര വര്‍ഗ പെണ്‍കുട്ടി ശ്രീധന്യ സുരേഷ് വയനാട്ടില്‍ സബ്കലക്ടറായിരുന്ന ശീറാം സാംബശിവറാവുവിനെ കാണുന്നത്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹമെത്തിയപ്പോള്‍ ദൂരെനിന്ന് കാഴ്ചക്കാരി മാത്രമായിരുന്നു ശ്രീധന്യ. ചടങ്ങില്‍ സബ് കലക്ടര്‍ക്ക് ലഭിച്ച ആദരവും അദ്ദേഹത്തിെന്‍റ പെരുമാറ്റവുമൊക്കെ കണ്ടാണ് ആ പെണ്‍കുട്ടിയുടെ മനസ്സില്‍ സിവില്‍ സര്‍വിസിനോടുള്ള മോഹം നാെമ്ബടുക്കുന്നത്. അതു കലശലായപ്പോള്‍ ചുരമിറങ്ങി അവള്‍ തിരുവനന്തപുരത്തെത്തി. സിവില്‍ സര്‍വിസ് അക്കാദമിയില്‍ പരിശീലനം നേടി പരീക്ഷയെഴുതി. മനസ്സിലുറച്ച സിവില്‍ സര്‍വിസ് സ്വപ്നങ്ങള്‍ ഒടുവില്‍ കഠിനാധ്വാനത്തിലൂടെ എത്തിപ്പിടിച്ച്‌ ആ വയനാട്ടുകാരി ചരിത്രെമഴുതി. ഒടുവില്‍ മസൂറിയിലെ പരിശീലനത്തിനുശേഷം അസിസ്റ്റന്‍റ് കലക്ടറായി ആദ്യ ട്രെയിനിങ് അപ്പോയ്മെന്‍റ് ലഭിച്ചത് കോഴിക്കോട്ട്. അവിെടയെത്തുേമ്ബാള്‍ കലക്ടറുടെ കസേരയില്‍ ആദ്യപാഠങ്ങള്‍ പറഞ്ഞുകൊടുക്കാനുള്ളത് തനിക്ക് പ്രചോദനമായ അതേ സാംബശിവറാവുവാണെന്നത് അതിശയിപ്പിക്കുന്ന യാദൃച്ഛികതയായി. അമ്ബലക്കൊല്ലി കോളനിയിലെ പഴകിപ്പൊളിയാറായ, പ്രളയകാലത്ത് ചോര്‍ച്ചയും ഉറവയുംകൊണ്ട് താമസം ദുഷ്കരമായ ഈ വീട്ടിലിരുന്നു പഠിച്ചാണ് ആദിവാസി വിദ്യാര്‍ഥിനി ശ്രീധന്യ സുരേഷ് സിവില്‍ സര്‍വിസിെന്‍റ ഉയരങ്ങള്‍ താണ്ടി നാടിെന്‍റ അഭിമാനമായത്. വയനാട്ടിലെ ഗോത്രവര്‍ഗക്കാരുടെ പതിവ് രീതികളില്‍നിന്ന് മാറിനടന്നാണ് സിവില്‍ സര്‍വിസ് പരീക്ഷയില്‍ 410ാം റാങ്ക് നേടി ഈ പെണ്‍കുട്ടി ചരിത്രമെഴുതിയത്. അതിന് സഹായമായതാകട്ടെ, അറിവിെന്‍റ വഴിയില്‍ പതറാതെ മുന്നേറാന്‍ പിന്തുണ നല്‍കിയ മാതാപിതാക്കളും. തൊഴിലുറപ്പ് പദ്ധതിയുടെ ആശ്രയത്തില്‍ ജീവിതം തള്ളിനീക്കുന്ന മാതാപിതാക്കളായ സുരേഷും കമലയും പൊള്ളുന്ന പ്രാരബ്ധങ്ങള്‍ക്കിടയിലും പഠനകാര്യത്തില്‍ മക്കള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കാന്‍ ശ്രദ്ധവെച്ചു. അമ്ബും വില്ലും നിര്‍മിച്ച്‌ വില്‍പന നടത്തുന്നതുള്‍പ്പെടെ കുറിച്യ സമുദായത്തിെന്‍റ പരമ്ബരാഗത വഴികളെ മുറുകെ പിടിക്കാനും കുടുംബം താല്‍പര്യം കാട്ടുന്നു. എട്ടാംമൈല്‍ സെന്‍റ് മേരീസ് യു.പി സ്കൂള്‍, തരിയോട് നിര്‍മല ഹൈസ്കൂള്‍, തരിയോട് ജി.എച്ച്‌.എസ്.എസ് എന്നിവിടങ്ങളിലെ പഠനശേഷം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍നിന്ന് ബിരുദവും യൂനിേവഴ്സിറ്റി കാമ്ബസില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയാണ് ശ്രീധന്യ സിവില്‍ സര്‍വിസ് സ്വപ്നങ്ങളിലേക്ക്...

Read More