Author: George Kakkanatt

“വന്ദേ ഭാരത്’ മിഷന്‌ തുടക്കം; പ്രവാസികള്‍ക്കുള്ള ആദ്യ വിമാനം കൊച്ചിയിൽനിന്നു പറന്നു

കൊച്ചി: പ്രവാസികളെ തിരികെയെത്തിക്കാനുള്ള ആദ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽനിന്നു പുറപ്പെട്ടു. ക്യാപ്റ്റൻ അനുഷുൽ ഷിയോരന്‍റെ നേതൃത്വത്തിലുള്ള വിമാനത്തിൽ ദീപക് മേനോൻ, അഞ്ജന ജോണി, സന്തോഷ് റിയാങ്ക, ഭൂട്ടിയ താഷി എന്നിവർ അടങ്ങുന്ന കാബിൻ ക്രൂ ആണുള്ളത്. രാത്രി 9.40-ന് യാത്രക്കാരെയും കൊണ്ട് അബുദാബിയിൽ നിന്നുള്ള വിമാനം കൊച്ചിയിൽ തിരിച്ചെത്തും. വിമാനത്തിൽ 179 യാത്രക്കാരുണ്ടാകും. യാത്രക്കാർ നൽകേണ്ട സത്യവാങ്മൂലമുൾപ്പെടെയുള്ള ഫോറങ്ങൾ വിമാനത്തിന്‍റെ അങ്ങോട്ടുള്ള യാത്രയിൽ കൊടുത്തുവിടും. കേരളത്തിലേക്ക് ഒരാഴ്ചയ്ക്കുള്ളിൽ എട്ട് വിമാനങ്ങൾ ഉപയോഗിച്ച് 14 സർവീസുകളാണു കൊച്ചി ആസ്ഥാനമായ എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. വ്യാഴാഴ്ച മുതൽ 13 വരെ നീളുന്ന ആദ്യ ഘട്ടത്തിൽ 2478 പ്രവാസികളാണ്...

Read More

വിശാഖപട്ടണത്തേക്ക് വിദഗ്ദ്ധ സംഘത്തെ അയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

വിശാഖപട്ടണം: വിഷവാതക ചോര്‍ച്ചയുണ്ടായ വിശാഖപട്ടണത്തേക്ക് വിദഗ്ദ്ധ സംഘത്തെ അയക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ദുരിതാശ്വാസത്തിന് അടിയന്തിര നടപടി സ്വീകരിക്കുവാനും കേന്ദ്രം നിര്‍ദേശിച്ചു. അതേസമയം, വിശാഖപട്ടണത്ത് മരണം പത്തായി. 316 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ആര്‍ വെങ്കട്പട്ടണം ഗ്രാമത്തിലെ എല്‍ദി പോളിമേഴ്‌സ് കമ്പനിയിലെ വാതകപൈപ്പാണ് വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെ ചോര്‍ന്നത്. സ്‌റ്റെറീന്‍ വാതകമാണ് ചോര്‍ന്നതെന്നാണ്...

Read More

മാസങ്ങൾക്കുള്ളിൽ ക്ഷാമം പൊട്ടിപ്പുറപ്പെടും, ദശലക്ഷങ്ങൾ പട്ടിണിയാകും: യുഎന്‍ മുന്നറിയിപ്പ്‌

ജനീവ: കൊറോണ വൈറസ് ലോകത്ത് നിരവധി ക്ഷാമങ്ങൾ സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. മാസങ്ങൾക്കുള്ളിൽ ബൈബിളിൽ പ്രവചിച്ചിരിക്കുന്ന തരത്തിലുള്ള ക്ഷാമങ്ങളുണ്ടാകുമെന്നും 130 ദശലക്ഷം ജനങ്ങൾ ലോകത്ത് പട്ടിണിയിലാകുമെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്. യുഎന്നിന്‍റെ കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാം എക്സിക്യുട്ടീവ് ഡയറസ്ടർ ഡേവിസ് ബീസ്ലിയാണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകുന്നത്. മൂന്നു ഡസനിലധികം രാജ്യങ്ങളെ ക്ഷാമം കടുത്ത രീതിയിൽ ബാധിക്കുമെന്നും ഇതിൽതന്നെ പത്തു രാജ്യങ്ങൾ ഇപ്പോൾ തന്നെ ക്ഷാമത്തിലൊണെന്നും ബീസ്ലി പറഞ്ഞു. യെമൻ, റിപ്പബ്ളിക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാൻ, വെനസ്വേല, ഇത്യോപ്യ, സൗത്ത് സുഡാൻ, സിറിയ, സുഡാൻ, നൈജീരിയ, ഹെയ്തി എന്നിവയാണ് നിലവിൽ ഭക്ഷ്യക്ഷാമം നേരിടുന്നതായി ബീസ്ലി ചൂണ്ടിക്കാട്ടിയ രാജ്യങ്ങൾ. ഈ രാജ്യങ്ങളെ ഇതുവരെ കൊറോണ കാര്യമായി ബാധിച്ചിട്ടില്ല. സംഘർഷങ്ങൾ, സാന്പത്തിക മാന്ദ്യം, മരുന്നുകളുടെ അഭാവം, എണ്ണവിലയിലെ ഇടിവ് എന്നിവയാണ് ഭക്ഷ്യക്ഷാമത്തിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഈ ദുരന്തം ഒഴിവാക്കാൻ കടുത്ത നടപടികൾ വേണ്ടിവരുമെന്നും മറിച്ചായാൽ കോവിഡ് മാരണങ്ങളേക്കാൾ കുടുതൽ പട്ടിണി മരണങ്ങൾ സംഭവിച്ചേക്കാമെന്നും യുഎൻ സുരക്ഷാ സമിതിയിൽ അദ്ദേഹം...

Read More

വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ച; മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം

വിശാഖപട്ടണം: വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഒരു കോടി രൂപ സഹായധനമായി നല്‍കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയാണ് അറിയിച്ചത്. അതേസമയം, ഇവിടെ മരണ സംഖ്യ പത്തായി. 22 പശുക്കളും ഇവിടെ ചത്തു. വാതക ചോര്‍ച്ച പൂര്‍ണമയും നിയന്ത്രിച്ചെന്ന് എല്‍ജി കമ്പനി അറിയിച്ചു. ഫാക്ടറിക്കു സമീപമുള്ള 1,000 പേരെയാണ് വാതക ചോര്‍ച്ച ബാധിച്ചത്. പ്രശ്‌നം നിയന്ത്രണ വിധേയമായെന്ന് ദേശീയ ദുരന്തനിവാരണ സമിതി...

Read More

കോവിഡ് ബാധിതയായ യുവതി കുഞ്ഞിന് ജന്മം നല്‍കി

ദുബായ്: കോവിഡ് ബാധിതയായ യുവതി കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ദുബായിലെ അല്‍ സഹ്ര ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 25കാരിയായ യുവതിയെ മേയ് രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മേയ് അഞ്ചിന് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന് കോവിഡ് ഉണ്ടോയെന്ന് അറിയാന്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധന ഫലം ഇതുവരെയും...

Read More