Author: Editorial Team

നിലമ്പൂരിൽ വീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ആറ് വയസുകാരന്‍ മരിച്ചു

മലപ്പുറം: നിലമ്പൂര്‍ രാമംകുത്തില്‍ വീടിന്‍റെ തൂണ്‍ ഇടിഞ്ഞുവീണ് ആറ് വയസുകാരന്‍ മരിച്ചു. നിലമ്പൂര്‍ രാമംകുത്ത് പാറേങ്ങല്‍ മൊയ്തുവിന്‍റെ മകന്‍ സിഫ്രാന്‍ ആണ് മരിച്ചത്. സിഫ്രാന്‍റെ വീടിന് സമീപത്തുള്ള ബന്ധുവീട്ടില്‍ വച്ചാണ് അപകടമുണ്ടായത്. വീടിന്റെ ടെറസില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. തുണികള്‍ ഉണക്കാനായി നിര്‍മ്മിച്ച താല്‍ക്കാലിക അരഫില്ലറിലെ വെട്ടുകല്ലുകള്‍ സിഫ്രാന്‍റെ തലയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കള്‍ ഉടന്‍തന്നെ സിഫ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷൈഹയാണ് മാതാവ്. റാഷിന്‍, റഷ ഫാത്തിമ, സായാന്‍ എന്നിവര്‍...

Read More

വിജയ് പണി തുടങ്ങി; സെക്രട്ടറിമാരായി രണ്ട് ഐഎഎസുകാരെ നിയമിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഭരണരംഗത്ത് അഴിച്ചുപണികൾക്ക് തുടക്കമിട്ട് വിജയ്. തന്‍റെ ഓഫീസിലേക്ക് രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സെക്രട്ടറിമാരായി നിയമിച്ചുകൊണ്ടാണ് വിജയ് ഔദ്യോഗിക നടപടികൾക്ക് തുടക്കം കുറിച്ചത്. ഡോ. പി. സെന്തിൽകുമാർ, ജി. ലക്ഷ്മി പ്രിയ എന്നിവരെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായി നിയമിച്ചത്. ഒരു വർഷത്തേക്കാണ് നിയമനം. ആരോഗ്യ-കുടുംബക്ഷേമ വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു സെന്തിൽകുമാർ. ആദി ദ്രാവിഡർ-പഴങ്കുടി ക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന ലക്ഷ്മി പ്രിയ. ഇരുവരുടെയും ഭരണപരമായ മികവ് പരിഗണിച്ചാണ് പുതിയ നിയമനം. അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണം കാഴ്ചവെക്കുമെന്ന് സത്യപ്രതിജ്ഞയ്ക്കു പിന്നാലെ അദ്ദേഹം പറഞ്ഞിരുന്നു. വിജയ്ക്കൊപ്പം ഒമ്പതു മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോൺഗ്രസ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. അതേസമയം മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിജയ്ക്ക്...

Read More

കാട്ടാക്കട ബസ് സ്റ്റാൻഡിൽ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാൻഡിൽ സ്ത്രീ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ ഇരയായ സ്ത്രീയെ കണ്ടെത്തി. ഇവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ വൈദ്യ പരിശോധന ഇന്ന് നടത്തും. മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. സംഭവത്തിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ചാണ് യുവതിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പന്നിയോട് സ്വദേശി ബ്രൂസ്‌ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് പുറത്തറിയുന്നത്. കെഎസ്ആർടിസി ഡിപ്പോ അധികൃതർ നൽകിയ പരാതിയിലാണ് പോലീസിന്‍റെ നടപടി. ബ്രൂസ്‌ലി ഷിബുവിനായി പോലീസ് അന്വേഷണം...

Read More

പത്തനാപുരത്ത് വോട്ടുകച്ചവടം നടന്നു; കണക്കുകൾ നിരത്തി ഗണേഷ് കുമാർ

കൊല്ലം: പത്തനാപുരം മണ്ഡലത്തിലെ തോൽവിയിൽ പ്രതികരിച്ച് കെ.ബി.ഗണേഷ് കുമാർ. ബിജെപി വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചെന്നും ഇത് ഡീലിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ലഭിച്ച വോട്ടിന്‍റെ കണക്ക് പങ്കുവെച്ചാണ് ഗണേഷ് കുമാര്‍ ആരോപണം ഉന്നയിച്ചത്. ഡീലിന്‍റെ ഭാഗമായാണ് ട്വന്‍റി-20 പത്തനാപുരത്ത് മത്സരിച്ചതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും ഇതേ ഡീല്‍ നടന്നു. ബിജെപി ജയിച്ച മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയത് എല്‍ഡിഎഫാണ്. വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ് മൂന്ന് മണ്ഡലങ്ങളിൽ ബിജെപിക്ക് ജയിക്കാന്‍ കഴിഞ്ഞത്. മൂന്ന് സ്ഥലത്തും യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. ആ സ്ഥലങ്ങളില്‍ കഴിഞ്ഞ പാര്‍ലമെന്‍റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകള്‍ പോലും കോണ്‍ഗ്രസിന് ലഭിച്ചില്ലെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. 2016 ല്‍ ബിജെപിക്ക് പത്തനാപുരത്ത് 11,700 വോട്ടും 2021 ലെ തെരഞ്ഞെടുപ്പിൽ 12,398 വോ‌ട്ടും ലഭിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 23,000 ഓളം വോട്ടുകളാണ് ലഭിച്ചത്. എന്നാൽ ഇത്തവണ 7,031 വോട്ട് മാത്രമാണ് എൻഡിഎയ്ക്ക് ലഭിച്ചത്. ഇതെല്ലാം ഡീലിന്‍റെ ഭാഗമാണെന്നും അദ്ദേഹം...

Read More

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; ഇരുപതോളം പേർ പാർട്ടി വിട്ടു

പാലക്കാട്: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി. സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തെ വിമർശിച്ച ഏരിയ കമ്മിറ്റി അംഗത്തെ തരം താഴ്ത്തിയതിൽ പ്രതിഷേധിച്ച് 20 ഓളം പേർ സിപിഐഎമ്മിൽ നിന്ന് രാജിവച്ചു. കഴിഞ്ഞദിവസമാണ് പാലക്കാട് ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ഷുക്കൂറിന് പാർട്ടിയിൽനിന്ന് തരംതാഴ്ത്തിയത്. ഏരിയ കമ്മിറ്റി യോഗത്തിൽ വച്ച് ജില്ലാ നേതൃത്തോട് കലഹിച്ചതിന്ന് പിന്നാലെയാണ് അബ്ദുൽ ഷുക്കൂറിനെ തരംതാഴ്ത്താൻ തീരുമാനിച്ചത്. പാലക്കാട് ഏരിയ കമ്മറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്‌ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു. ജില്ലാ സെക്രട്ടി ഇഎൻ സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു രാജി. കൂടുതൽ സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് അബ്‌ദുൽ ഷുക്കൂർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അതേസമയം, അബ്‌ദുൽ ഷുക്കൂറിന്‍റെ രാജിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി. ആദ്യ വിക്കറ്റ് വീണു എന്നാണ് ബിജെപിയുടെ പ്രതികരണം. മുമ്പ് പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് സമയത്തും ഷുക്കൂറിന്റെ അതൃപ്തി വലിയ...

Read More