Author: Editorial Team

 മുള്ളുവേലിയെ പേടിക്കുന്നില്ല: ബംഗാളിന്റെ അതിർത്തി വേലി നീക്കത്തിന് ശേഷം ബംഗ്ലാദേശ്

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി 45 ദിവസത്തിനുള്ളിൽ അതിർത്തി വേലി സ്ഥാപിക്കുന്നതിനായി ബി‌എസ്‌എഫിന് ഭൂമി കൈമാറുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ധാക്കയ്ക്ക് “മുള്ളുവേലികളെ ഭയമില്ല” എന്ന് ബംഗ്ലാദേശ് തിങ്കളാഴ്ച പറഞ്ഞു, അതിർത്തി സുരക്ഷയിൽ “കൂടുതൽ മാനുഷിക സമീപനം” സ്വീകരിക്കാൻ ന്യൂഡൽഹിയോട് ആവശ്യപ്പെട്ടു. ധാക്കയിലെ വിദേശകാര്യ മന്ത്രാലയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമുള്ളപ്പോഴെല്ലാം സർക്കാർ ആശങ്കകൾ ഉന്നയിക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് എം ഹുമയൂൺ കബീർ പറഞ്ഞു. “നമുക്ക് സംസാരിക്കേണ്ടയിടത്ത് നമ്മൾ സംസാരിക്കും,” അദ്ദേഹം പറഞ്ഞു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടുന്നതിനായി ബിഎസ്എഫിന് ഭൂമി കൈമാറുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചതായി അധികാരി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പുതിയ പശ്ചിമ ബംഗാൾ സർക്കാരിന്റെ “തിരഞ്ഞെടുപ്പ് വാചാടോപം” യഥാർത്ഥ നയമായി മാറുമോ എന്ന് ബംഗ്ലാദേശ് നിരീക്ഷിക്കുമെന്ന് കബീർ...

Read More

10 വർഷത്തെ ക്ലിഫ് ഹൗസ് വാസത്തിന് ശേഷം പിണറായി വിജയൻ വാടക വീട്ടിൽ; സ്വീകരിച്ച് റിയാസും ശിവൻകുട്ടിയും

10 വർഷം നീണ്ട ഔദ്യോഗിക വസതിയിലെ താമസം അവസാനിപ്പിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറി. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള വാടക വീട്ടിലേക്കാണ് താമസം മാറിയത്. ഡൽഹിയിൽ നടന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ഈ വീട്ടിലേക്കാണ് അദ്ദേഹം വന്നത്.  നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി, ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് നേരത്തെ തന്നെ ഒഴിഞ്ഞിരുന്നു. പുതിയ വീട്ടിലെത്തിയ പിണറായി വിജയനെ സ്വീകരിക്കാൻ മരുമകനും മുൻ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസും വി. ശിവൻകുട്ടിയും സ്ഥലത്ത്...

Read More

പ്രവചനം സത്യമായി, പദവിയും തേടിയെത്തി; മുഖ്യമന്ത്രി വിജയ്‌യുടെ സ്‌പെഷ്യൽ ഓഫീസറായി ജ്യോതിഷി രാധൻ പണ്ഡിറ്റ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം നേടിയ അട്ടിമറി വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രി വിജയ് തന്‍റെ ടീമിലേക്ക് നടത്തിയ ആദ്യ നിയമനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. വിജയ്‌യുടെ രാഷ്ട്രീയ ഉദയം മാസങ്ങൾക്ക് മുൻപേ കൃത്യമായി പ്രവചിച്ച പ്രമുഖ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആയി നിയമിച്ചു. രാഷ്ട്രീയ നിരീക്ഷകർ പോലും വിജയ്‌യുടെ വിജയസാധ്യതയിൽ സംശയം പ്രകടിപ്പിച്ചിരുന്ന സമയത്താണ് രാധൻ പണ്ഡിറ്റ് വിജയ്‌യുടെ ഉദയം പ്രവചിച്ചത്. വിജയ്‌യുടെ ജാതകത്തിൽ ഒരു രാഷ്ട്രീയ ‘സുനാമി’ ഒളിഞ്ഞിരിപ്പുണ്ടെന്ന അദ്ദേഹത്തിന്‍റെ സോഷ്യൽ മീഡിയ വീഡിയോകൾ ഇപ്പോൾ വൈറലാണ്. ‘തമിഴക വെട്രി കഴകം’ എന്ന പാർട്ടി പേരിന്‍റെ സംഖ്യാശാസ്ത്രപരമായ പ്രാധാന്യവും വിജയ്‌യുടെ നക്ഷത്രപ്പൊരുത്തവും അദ്ദേഹം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ രാധൻ പണ്ഡിറ്റ് പുതിയൊരാളല്ല. മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഏറ്റവും അടുത്ത വിശ്വസ്തനും ഉപദേശകനുമായിരുന്നു അദ്ദേഹം. സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങളിൽ ജയലളിത ഇദ്ദേഹത്തിന്‍റെ നിർദേശങ്ങൾ തേടിയിരുന്നു. ആത്മീയ ഗുരു എന്നതിലുപരി രാഷ്ട്രീയ-ബിസിനസ് മേഖലകളിൽ വലിയ സ്വാധീനമുള്ള വ്യക്തികൂടിയാണ് രാധൻ പണ്ഡിറ്റ്. ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ യുക്തിചിന്തകൾക്ക് പകരം ജ്യോതിഷത്തിന് പ്രാധാന്യം നൽകുന്നു എന്നാരോപിച്ച് പ്രതിപക്ഷം ഈ നിയമനത്തെ വിമർശിക്കുന്നുണ്ട്. എന്നാൽ, രാഷ്ട്രീയ വിശകലനവും ജ്യോതിഷവും ചേർത്തുള്ള രാധൻ പണ്ഡിറ്റിന്‍റെ ശൈലിയെ ടിവികെ പ്രവർത്തകർ വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. എം.കെ. സ്റ്റാലിൻ, എടപ്പാടി പളനിസ്വാമി തുടങ്ങിയ പ്രമുഖരെ മറികടന്ന് വിജയ് അധികാരത്തിലെത്തുമെന്ന് അദ്ദേഹം ഉറപ്പിച്ചു...

Read More

‘ട്രോമ, കടുത്ത നിരാശ, അനീതി’; നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ പൊട്ടിത്തെറിച്ച് വിദ്യാർത്ഥികൾ

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കിയ സർക്കാർ തീരുമാനം തങ്ങളെ മാനസികമായി തളർത്തിയെന്ന് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയത് “ട്രോമാറ്റിക്” ആണെന്നും തങ്ങളുടെ കഠിനാധ്വാനം വെറുതെയായെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു. മാസങ്ങളോളം ഉറക്കമില്ലാതെ പഠിച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഈ വാർത്ത ഉൾക്കൊള്ളാനായിട്ടില്ല. “ഇത് തികച്ചും അനീതിയാണ്, പരീക്ഷാ ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണിത്,” എന്ന് പരീക്ഷാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷ കഴിഞ്ഞ് വിശ്രമത്തിലേക്ക് കടന്ന വിദ്യാർത്ഥികൾക്ക് പെട്ടെന്ന് വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നത് വലിയ സമ്മർദമുണ്ടാക്കുന്നു. “പഠിച്ച കാര്യങ്ങൾ വീണ്ടും അതേ തീവ്രതയോടെ പഠിച്ചെടുക്കുക എന്നത് പ്രയാസകരമാണ്,” എന്ന് തെലങ്കാനയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പ്രതികരിച്ചു. പരീക്ഷാ അഴിമതികൾ ഓരോ വർഷവും ആവർത്തിക്കുന്നത് പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്നുവെന്ന് രക്ഷിതാക്കളും ചൂണ്ടിക്കാട്ടി. നിർഭാഗ്യകരമാണെങ്കിലും വിദ്യാർത്ഥികൾ പരിഭ്രാന്തരാകരുതെന്ന് പ്രമുഖ അധ്യാപകർ നിർദേശിച്ചു. പരീക്ഷാ സംവിധാനത്തിന്‍റെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ പുനഃപരീക്ഷ അനിവാര്യമാണെന്ന് ഇവർ ഓർമ്മിപ്പിക്കുന്നു. മേയ് മൂന്നിന് നടന്ന പരീക്ഷയിൽ വലിയ തോതിലുള്ള അട്ടിമറി നടന്നുവെന്ന് സിബിഐ പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. 720-ൽ 600 മാർക്കിനുള്ള ചോദ്യങ്ങളും പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ‘ഗെസ് പേപ്പറുകളിൽ’ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് എൻടിഎയുടെ നിലപാട്. രാജ്യമെമ്പാടുമുള്ള 22.79 ലക്ഷം വിദ്യാർത്ഥികളാണ് ഇപ്പോൾ പുനഃപരീക്ഷാ തീയതിക്കായി...

Read More

‘പാതയോര ബോർഡുകളും ബാനറുകളും വേണ്ട’; ടിവികെ പ്രവർത്തകർക്ക് കർശന നിർദേശം നൽകി മുഖ്യമന്ത്രി വിജയ്

ചെന്നൈ: ടിവികെ പ്രവർത്തകർക്ക് പുതിയ നിർദേശവുമായി മുഖ്യമന്ത്രി വിജയ്. പാതയോര ബോർഡുകളും ബാനറുകളും സ്ഥാപിക്കരുതെന്നും ആൾക്കൂട്ടം എത്തുന്നയിടങ്ങളിൽ പ്രചാരണബോർഡുകൾ പാടില്ലെന്നാണ് വിജയ്‌യുടെ നിർദേശം. ഗതാഗതം തടസപ്പെടുത്തി ഒന്നും ചെയ്യരുത്. പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ജന്മദിനത്തിനും മറ്റും ആഘോഷങ്ങൾ സംഘടിപ്പിക്കരുത്. നിർദേശം ലംഘിച്ചാൽ കർശന നടപടി എന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. അതിനിടെ, അധികാരത്തിലേക്കുള്ള പാതയിൽ ഒപ്പംനിന്ന സ്ത്രീകളുടെ കൈയടി നേടുന്ന പ്രഖ്യാപനവും നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി വിജയ്. സർക്കാർ മദ്യ വിതരണ സ്ഥാപനമായ ടാസ്മാക്കിന്‍റെ 4765 ഔട്ട്‌ലറ്റുകളിൽ 717 എണ്ണം രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ വിജയ് ഉത്തരവിട്ടു. ‌‌ ധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാന്‍റുകള്‍ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകൾക്കാകും താഴു വീഴുക. ഇവയുടെ 50 മീറ്റർ ദൂരപരിധിയിൽ മദ്യശാലകൾ പാടില്ലെന്നാണ് നിലവിലെ നഗരസഭ...

Read More