Author: Editorial Team

ശബരിമല സ്വര്‍ണക്കൊള്ള; എല്ലാ പ്രതികളും പുറത്ത്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന അവസാന പ്രതിയും പുറത്ത്. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിനു കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. ഇന്നലെ വൈകുന്നേരത്തോടെ ജയില്‍ മോചിതനായി. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കെ.പി. ശങ്കരദാസ് കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യം തേടിയത്. 2026 ജനുവരിയിലാണ് എസ്ഐടി സംഘം ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്. ആരോഗ്യാവസ്ഥ ചൂണ്ടി കാണിച്ച് നേരത്തെ നടത്തിയ ജാമ്യ നീക്കം കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായതിനു പിന്നാലെ സ്വാഭാവിക ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചത്. ശബരിമല സ്വര്‍ണ കേസില്‍ 13 പ്രതികളില്‍ 12 പേരെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. അതില്‍ ഒമ്പതുപേര്‍ക്കു സ്വഭാവിക ജാമ്യവും രണ്ടു പേര്‍ക്ക് റിമാന്‍ഡ് കാലയളവില്‍ തന്നെ ജാമ്യവും ലഭിച്ചു. റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായി സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കപ്പെട്ടത്. ഇതോടെ 12 പ്രതികളുള്ള സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പിക്കാന്‍ കഴിയാതിരുന്നതോടെ എല്ലാവരും ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി.സുധീഷ് കുമാര്‍, മുന്‍ പ്രസിഡന്‍റും കമ്മീഷണറുമായ എന്‍. വാസു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. ശ്രീകുമാര്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പത്മകുമാര്‍, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍ എന്നിവര്‍ക്ക് സ്വാഭാവിക ജാമ്യവും തന്ത്രി കണ്ഠര് രാജീവര്, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു എന്നിവര്‍ക്ക് സാധാരണ ജാമ്യവുമാണ് കോടതി...

Read More

നിതിന്‍റെ മരണം: അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി

നെടുമങ്ങാട്: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം നിതിന്‍റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. കാന്പസിനുള്ളിലെ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് മകന്‍റെ ആത്മഹത്യയ്ക്ക് കാരണമെന്ന് മാതാപിതാക്കൾ അന്വേഷണ സംഘത്തോട് ആവർത്തിച്ചു. ഡോക്ടറാക്കാൻ അയച്ച മകനെ അവർ കൊന്നു കളയുകയായിരുന്നെന്നും നിതിൻ നേരിട്ട ജാതി അധിക്ഷേപങ്ങളും മാനസിക സംഘർഷങ്ങളും മറച്ചുവെക്കാൻ ’ലോണ്‍ ആപ്പ്’ പരാതിയെ ആയുധമാക്കുകയാണെന്നും കുടുംബം അന്വേഷണ സംഘത്തിനു മൊഴി നൽകി. ഭീഷണി കോളുകൾ വന്നതായി പറയുന്ന അധ്യാപിക ഒരിക്കൽ പോലും അക്കാര്യം തങ്ങളെ അറിയിച്ചിരുന്നില്ലെന്നും മരണത്തിലേക്ക് നയിച്ച കാരണങ്ങൾ പുറത്തുകൊണ്ടുവരണമെന്നും മകന് നീതി ലഭിക്കണമെന്നും നിതിന്‍റെ പിതാവ് പ്രതികരിച്ചു. മകന്‍റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു പിതാവ് രാജൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. സർക്കാർ നിതിന്‍റെ കുടുംബത്തോടൊപ്പമാണെന്നും നീതി ഉറപ്പാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. പോലീസ് അന്വേഷണത്തിന് പുറമെ ആരോഗ്യ സർവകലാശാല നിയോഗിച്ച പ്രത്യേക സമിതിയും അന്വേഷണം...

Read More

മാര്‍പാപ്പയെ കടന്നാക്രമിച്ച് ട്രംപ്; സഭയുടെ കാര്യം നോക്കിയാല്‍ മതി, രാഷ്ട്രീയക്കാരനാകേണ്ട

വാഷിംഗ്ടണ്‍ ഡിസി: ഇറാനെതിരായ സൈനികനീക്കത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയ ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ വീണ്ടും കടന്നാക്രമിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. തീവ്ര ഇടതുപക്ഷത്തെ തൃപ്തിപ്പെടുത്താനാണു മാര്‍പാപ്പ ശ്രമിക്കുന്നതെന്നും അതു നിര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് മാര്‍പാപ്പ സ്വീകരിക്കുന്ന നിലപാട് ദുര്‍ബലമാണ്. അദ്ദേഹത്തിന്‍റെ വിദേശനയങ്ങള്‍ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. അമേരിക്കക്കാരനായ അദ്ദേഹത്തെ സഭ മാര്‍പാപ്പയായി തെരഞ്ഞെടുത്തതുതന്നെ തന്നെ നേരിടാന്‍വേണ്ടിയാണെന്നും ട്രംപ് ആരോപിച്ചു. താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം വത്തിക്കാനില്‍ ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. സോഷ്യല്‍ മീഡിയ പോസ്റ്റിലും ടാര്‍മാക്കിന് നല്‍കിയ അഭിമുഖത്തിലും ട്രംപ് നിലപാട് ആവര്‍ത്തിച്ചു. “ഞാന്‍ ലെയോ മാര്‍പാപ്പയുടെ ആരാധകനല്ല, ഇറാന്‍ ആണവായുധം കൈവശം വയ്ക്കുന്നത് ശരിയാണെന്നു കരുതുന്ന ഒരു മാര്‍പാപ്പയെ എനിക്ക് അംഗീകരിക്കാനാകില്ല. വെനസ്വേലയില്‍നിന്നുള്ള മയക്കുമരുന്ന് കടത്തും കുറ്റവാളികളുടെ കടന്നുകയറ്റവും തടയാന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍ അതിനെ മാര്‍പാപ്പ വിമര്‍ശിക്കുന്നതു ശരിയല്ല’’- ട്രംപ് പറഞ്ഞു. “മാര്‍പാപ്പ ആകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല; ഒരു അമേരിക്കക്കാരനായതിനാല്‍ മാത്രമാണ് സഭ അദ്ദേഹത്തെ അവിടെ ഉള്‍പ്പെടുത്തിയത്, പ്രസിഡന്‍റ് ട്രംപിനെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്ന് അവര്‍ കരുതി. ഞാന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലെയോ വത്തിക്കാനില്‍ ഉണ്ടാകുമായിരുന്നില്ല. ഇടതുപക്ഷക്കാരനായ ഡേവിഡ് ആക്സല്‍റോഡിനെപ്പോലുള്ള ഒബാമ അനുഭാവികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നു. ലെയോ മാര്‍പാപ്പ എന്ന നിലയില്‍ തന്‍റെ കടമകള്‍ നിര്‍വഹിക്കണം. സാമാന്യബുദ്ധി ഉപയോഗിക്കണം, ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത് നിര്‍ത്തണം. രാഷ്‌ട്രീയക്കാരനാകാനല്ല, മഹാനായ മാര്‍പാപ്പയാകുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം’’ -സമൂഹമാധ്യമത്തില്‍ ട്രംപ് കുറിച്ചു. ലോകസമാധാനത്തിനായി നിരന്തരം ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ലെയോ മാര്‍പാപ്പ ഏറ്റവുമൊടുവില്‍ കഴിഞ്ഞ ശനിയാഴ്ച സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ലോകസമാധാനത്തിനായി പ്രത്യേക പ്രാര്‍ഥനാശുശ്രൂഷ നടത്തുകയും അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം നല്‍കുകയും...

Read More

ജനനായകൻ കേബിൾ ടിവിയിൽ പ്രദർശിപ്പിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

ചെന്നൈ: വിജയ് നായകനായി ജനനായകൻ റിലീസിന് മുൻപേ പ്രദർശിപ്പിച്ച സംഭവത്തിൽ ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ. കോയമ്പത്തൂരിലെ ഒരു പ്രാദേശിക ചാനലായ റാസി പ്രൈം മൂവിയിലൂടെയാണ് ജനനായകന്‍ പ്രദർശിപ്പിച്ചത്. ടിവികെ പ്രവർത്തകരുടെ പരാതിയിൽ എസ്. പളനിസാമി ആണ് അറസ്റ്റിലായത്. കേബിൾ ടിവി ഓഫീസിൽ പോലീസ് നടത്തിയ പരിശോധനയിൽ നാല് ഹാർഡ് ഡിസ്‌കും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. രണ്ടാം പകുതിയുടെ 21ാം മിനിറ്റ് വരെയാണ് പ്രദർശിപ്പിച്ചത്. ഏപ്രില്‍ 11ന് രാത്രിയില്‍ ആയിരുന്നു സംപ്രേഷണം. ചിത്രത്തിന്‍റെ ഇടവേള കഴിഞ്ഞ് 21 മിനിറ്റ് വരെ പ്രദര്‍ശനം തുടര്‍ന്നെന്നും ടിവികെ പ്രവർത്തകർ ആരോപിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കരുമത്താംപട്ടിയിലെ ടിവികെ അണികളാണ് പോലീസിനെ...

Read More

ആറളത്ത് കാട്ടാന വീണ്ടും കുടിൽ തകർത്തു ; മൂന്നംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു

ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ കാട്ടാന വീണ്ടും കുടിൽ തകർത്തു. വീട്ടിൽ അന്തിയുറങ്ങിയ മൂന്നു പേർ ആനയുടെ പിടിയിൽനിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ബ്ലോക്ക് ഒമ്പത് പൂക്കുണ്ടിലെ ഓമന ബാബുവിന്‍റെ പുരയിടത്തിലെ ഷെഡ് ആണ് ആന തകർത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.45 ഓടെയായിരുന്നു ആനയുടെ ആക്രമണം. ശബ്ദംകേട്ട് വളർത്തുനായ കുരച്ച് ബഹളം വച്ചതോടെ ഓടിയടുത്ത ആന കുടിലിനു നേരേ ആക്രമണം നടത്തുകയായിരുന്നു. ഇതിനിടെ വീട്ടുകാര്‍ ഉണർന്നു. കുടിലിന് പിറകുവശം തകർക്കുന്നതിനിടയിൽ ഷെഡിലെ താമസക്കാരായ അമ്മിണിയും മറ്റ് കുടുംബാംഗങ്ങളും മുൻഭാഗത്തുകൂടി പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഓമനയുടെ ബന്ധുക്കളായ അമ്മിണി, മഹേഷ്, അമ്മു എന്നിവരാണ് ഷെഡിൽ ഉണ്ടായിരുന്നത്. അമ്മിണിക്ക് ഒമ്പതാം ബ്ലോക്കിൽ സ്വന്തമായി സ്ഥലവും വീടും ഉണ്ടെങ്കിലും കാട്ടാനശല്യം രൂക്ഷമാണ്. സമീപ വീടുകളിൽ താമസക്കാർ ഇല്ലാതായതോടെ മേഖലയിൽ തനിച്ചായ അമ്മിണി ബന്ധുവായ ഓമന ബാബുവിന്‍റെ പുരയിടത്തിൽ കുടിൽ കെട്ടി കഴിയുകയായിരുന്നു. അപകടകരമായ സാഹചര്യത്തിൽ കഴിയുന്ന നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കാനുള്ള നടപടിയും ഉണ്ടായിട്ടില്ല. 15 ജീവിതങ്ങൾ കാട്ടാനയ്ക്ക് മുന്നിൽ പൊലിഞ്ഞ പുനരധിവാസ മേഖലയിൽ ഒരു വർഷത്തിനിടെ പത്താമത്തെ കുടിലാണ് കാട്ടാന...

Read More