Author: Editorial Team

അടിമാലിയിൽ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു

ഇടുക്കി: അടിമാലിയിൽ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മുരിക്കാശേരി നെടുംതറയിൽ ബിജു (43) ആണ് മരിച്ചത്. റോഡിൽ നിന്നും തടി വലിച്ച് കയറ്റുന്നതിനിടെ ട്രാക്ടർ മറിയുകയായിരുന്നു. ചൊവാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോ‌ടയാണ് അപകടം നടന്നത്. കൊന്നത്തടി മുതിരപുഴ സ്വപ്ന പടി സിറ്റിയിൽ വെട്ടിയിട്ടിരുന്ന തടി റോഡിലേക്ക് വലിച്ച് കയറ്റുവാൻ കൊണ്ടുവന്നതായിരുന്നു ട്രാക്ടർ. തടി കയറ്റുന്നതിനിടെ റോഡിന്‍റെ തിട്ട് ഇടിഞ്ഞ് ട്രാക്ടർ മറിയുകയായിരുന്നു. ആദ്യം തടി വലിച്ചപ്പോൾ റോഡിന്‍റെ മൺതിട്ട ഇടിഞ്ഞ് വാഹനം ചരിഞ്ഞു. ഉടൻ വടം കൊണ്ട് വാഹനം കെട്ടി നിർത്തി. വീണ്ടും തടി വലിക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞപ്പോൾ ബിജു വാഹനത്തിൽ നിന്നും എടുത്ത് ചാടി. വീഴ്ചയ്ക്കിടെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ബിജുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമായത്. ഭാര്യ സോണി. മക്കൾ ശ്രീഹരി,...

Read More

ബുർഖ ധരിച്ചില്ല; യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

മുംബൈ: ബുര്‍ഖ ധരിക്കാത്തതിന്‍റെ പേരിൽ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. മുംബൈയിലാണ് സംഭവം. മുസ്‌‌ലിം മതവിശ്വാസിയായ യുവാവിനെ വിവാഹം ചെയ്ത രൂപാലി(20) എന്ന യുവതിയാണ് മരിച്ചത്. ഇഖ്ബാല്‍ ഷെയ്ഖ് എന്നയാളുമായി 2019ലാണ് രൂപാലിയുടെ വിവാഹം നടന്നത്. തുടര്‍ന്ന് ഇവര്‍ സാറ എന്ന പേര് സ്വീകരിച്ചു. ഇവര്‍ക്ക് 2020ല്‍ കുഞ്ഞ് ജനിച്ചു. എന്നാല്‍ അടുത്തിടെ ഭര്‍ത്താവുമായി അഭിപ്രായഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് രൂപാലി മകനുമായി വേറൊരു വീട്ടിലാണ് താമസം. ഇഖ്ബാലിന്‍റെ ബന്ധുക്കള്‍ രൂപാലിയോട് ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിച്ചതാണ് വഴക്കിന് കാരണമായത്. തുടര്‍ന്ന് ഇവര്‍ വിവാഹമോചിതരാകാന്‍ തീരുമാനിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച കാണണമെന്ന് ഇഖ്ബാല്‍ രൂപാലിയോട് ആവശ്യപ്പെട്ടു. എന്നാല്‍ സംസാരത്തിനിടെ കുട്ടിയുടെ കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഇടവഴിയിലേക്ക് രൂപാലിയെ വലിച്ചിഴച്ച ഇഖ്ബാല്‍ ഇവിടെ വച്ച് അവരെ കുത്തുകയായിരുന്നു. നിരവധി പ്രാവശ്യം കുത്തേറ്റ രൂപാലി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത പോലീസ് കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍...

Read More

പോലീസുകാരനെതിരെ പോക്സോ കേസ്

തൃശൂർ: തൃശൂരിൽ പോലീസുകാരനെതിരെ പോക്‌സോ കേസ്. തൃശൂര്‍ പുല്ലൂര്‍ സ്വദേശി രതീഷിനെയാണ് അറസ്റ്റ് ചെയ്തത്. ബസില്‍ പതിനേഴുകാരിക്ക് നേരെ‌ ലൈംഗീക അതിക്രമം നടത്തിയെന്നാണ് പരാതി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്...

Read More

മോഷണക്കുറ്റം ആരോപിച്ച് വിദ്യാർഥിക്ക് മർദനം; പിടിഎ അംഗത്തിനെതിരെ കേസ്

കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് വിദ്യാർഥിക്ക് സ്കൂൾ പിടിഎ അംഗത്തിന്‍റെ മർദനം. കോഴിക്കോട് കോക്കല്ലൂർ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. സ്കൂൾ കാന്‍റീനിൽ വച്ച് പിടിഎ അംഗം സജി മർദിച്ചെന്ന് കുട്ടി ആരോപിച്ചു. സംഭവത്തിൽ സജിക്കെതിരെ ബാലുശേരി പോലീസ്...

Read More

യുഎഇയിൽ വൻ വിലക്കുറവിനു സാധ്യത തെളിയുന്നു

അബുദാബി : ചരക്ക് ഇറക്കുമതിക്കുള്ള നിരക്കിലുണ്ടാകുന്ന കുറവും ദിർഹത്തിന്‍റെ മൂല്യത്തിലെ വർധനവും നിമിത്തം യുഎഇയിലെ ഭക്ഷണ വിലയിലും ഭക്ഷ്യോൽപന്ന വിലയിലും കനത്ത ഇടിവ് ഉണ്ടാകുമെന്ന കണക്കുകൂട്ടൽ ശക്തമാകുന്നു. യുഎഇയിലെ റീറ്റെയ്ൽ മേഖലയിലെ പ്രമുഖർ ഭക്ഷണത്തിന്‍റെയും ഭക്ഷ്യോത്പന്ന വിലയിലും 20 ശതമാനം വരെ വിലക്കുറവ് യാഥാർഥ്യമാകുമെന്നാണ് സൂചന നൽകുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, യൂറോപ്പ്, യുകെ തുടങ്ങിയ രാജ്യങ്ങളുടെ കറൻസികളുമായുള്ള വിനിമയത്തിൽ യുഎ ഇ ദിർഹം ശക്തി പ്രാപിച്ചിരിക്കുന്നത് ഇറക്കുമതിക്ക് അനുകൂല സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. യുഎ ഇയിലേക്കുള്ള ഇറക്കുമതിയുടെ നിരക്കിലുണ്ടാകുന്ന കുറവും വിലക്കയറ്റത്തെ പിടിച്ചു നിർത്തുമെന്നും, വിപണിയിൽ വിലക്കുറവിനു സാഹചര്യം ഒരുക്കുമെന്നുമാണ് കണക്കു കൂട്ടുന്നത്. 20 അടി വിസ്തൃതിയുള്ള കണ്ടൈയ്നറുകൾക്ക് 1100 ഡോളറുണ്ടായിരുന്ന ഇറക്കുമതി നിരക്ക് 375 ഡോളറിലേക്കാണ് കൂപ്പ് കുത്തിയിരിക്കുന്നത്. ഇത് വീണ്ടും കുറഞ്ഞു നൂറു ഡോളർ വരെ താഴുമെന്നാണ് വിപണി നൽകുന്ന സൂചന. ഇറക്കുമതിയിൽ നിരക്കിലുണ്ടാകുന്ന വൻ ഇടിവ് ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്ന വിലക്കുറവിനു കാരണമാകും. ഇന്ത്യ, പാക്കിസ്ഥാൻ, യൂറോപ്പ്, യുകെ തുടങ്ങിയ രാജ്യങ്ങളുടെ കറൻസി നേരിടുന്ന തകർച്ചയും യുഎഇക്കു അനുകൂല ഘടകമായി മാറും. ഇതോടെ വിപണിയിൽ 20 ശതമാനം വിലക്കുറവ് ലഭ്യമാകുമെന്ന ആശ്വാസകരമായ വാർത്തയാണ് വിപണിയിൽ നിന്നും...

Read More