ഒരു 55കാരന്റെയും 22കാരിയുടെയും പ്രണയകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാകിസ്ഥാനില്‍നിന്നുള്ള ദമ്പതികളാണ് ആലിയയും റഫീഖും.

നല്ല രുചികരമായ ഭക്ഷണത്തിലൂടെയും ഒരാളുടെ ഹൃദയം കവരാമെന്ന് തെളിയിക്കുന്നതാണ് ഈ പ്രണയകഥ. ആലിയ എന്ന 22കാരിക്ക് രുചികരമായ മട്ടന്‍ കറി വെച്ചു നല്‍കിയാണ് റഫീഖ് എന്ന 55കാരന്‍ അവളുടെ മനസ് കീഴടക്കിയത്.

പ്രണയം തുറന്നുപറഞ്ഞു ഇരുവരും വിവാഹം കഴിക്കുകയും സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയും ചെയ്യുന്നു.

ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച്ച നടന്നത് ഒരു റിക്ഷയിലാണെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ ആലിയക്ക് റഫീഖിനെ അറിയില്ലായിരുന്നു.

ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വഴക്ക് രൂക്ഷമായതോടെ ആലിയ റഫീഖിനെ തല്ലുകയും ചെയ്തു.

ഇതിന് ശേഷം റഫീഖ് ആലിയയ്ക്ക് മട്ടന്‍ കറി ഉണ്ടാക്കി നല്‍കി. അത് ഇവരുടെ ജീവിതത്തെ മാറ്റിമറിച്ചു. ആലിയയുടെയും റഫീഖിന്റെയും പ്രണയകഥ പാക്കിസ്ഥാനി യൂട്യൂബര്‍ സയ്യിദ് ബാസിത് അലിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

റിക്ഷയില്‍ വച്ചാണ് ആലിയയെ പരിചയപ്പെട്ടതെന്ന് റഫീഖ് പറയുന്നു. ഇതിനിടയില്‍ വഴക്കുണ്ടായി ആലിയ അയാളെ തല്ലുകയായിരുന്നു.

ആലിയ റിക്ഷയില്‍ നിന്ന് ഇറങ്ങിയതിന് ശേഷം റഫീഖ് അവളെ പിന്തുടര്‍ന്നു, അയാള്‍ അവളുടെ വീട്ടിലെത്തി. ദിവസങ്ങളോളം റഫീഖ് ആലിയയുടെ വീട്ടില്‍ പോയിരുന്നെങ്കിലും ഫലമുണ്ടായില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം റഫീഖ് ആലിയയോട് ഒരു ജോലിയെക്കുറിച്ച് സംസാരിച്ചു, താന്‍ നന്നായി ഭക്ഷണം പാചകം ചെയ്യുമെന്ന് പറഞ്ഞു.

അങ്ങനെ റഫീഖിന് ആലിയയുടെ വീട്ടില്‍ ജോലി ലഭിച്ചു. ആലിയയുടെ നിര്‍ദേശപ്രകാരം റഫീഖ് ആദ്യ ദിവസം തന്നെ ഒരു സ്‌പെഷ്യല്‍ മട്ടണ്‍ കറി ഉണ്ടാക്കി.

ആ വിഭവം അത്രയേറെ ഇഷ്ടപ്പെട്ടതിനാല്‍ റഫീഖുമായി ആലിയ പ്രണയത്തിലായി. റഫീഖിനെ പോലെ മറ്റാര്‍ക്കും ഭക്ഷണം പാകം ചെയ്യാനാകില്ലെന്നും ആലിയ പറയുന്നു.

റഫീഖ് വീട്ടുജോലികള്‍ നോക്കുന്നു, ആലിയ ഓണ്‍ലൈന്‍ ബിസിനസ്സ് ചെയ്യുന്നു. ഇരുവരും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നു.