കൊച്ചി: വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയ്ക്ക് സിഐടിയുവിന്‍റെ ഭീഷണി. ഉടമയുടെ ഭർത്താവിനും മർദനമേറ്റതായി പരാതിയുണ്ട്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി അനുവദിച്ച ഗ്യാസ് ഏ‍ൻസിയാണിത്.

താൽക്കാലിക ജീവനക്കാരായ നാലു പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. സിഐടിയു വിഭാഗത്തിൽപ്പെട്ട പാചകവാതക വിതരണ തൊഴിലാളികളുടെ യൂണിയനാണ് ഭീഷണിപ്പെടുത്തിയതെന്ന് ഉടമ പറഞ്ഞു.

കൊല്ലാൻ മടിക്കില്ലെന്ന് സിഐടിയുക്കാർ പറഞ്ഞുവെന്ന് ഗ്യാസ് ഏജൻസി ഉടമ പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ മുനമ്പം പോലീസ് കേസെടുത്തു.