തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ മുതിർന്ന നേതാവ് കെ. മുരളീധരൻ. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എൽദോസിനെതിരായ പാർട്ടി നടപടി വൈകിയെന്നും മുരളീധരൻ പറഞ്ഞു.

എംഎൽഎയെ കണ്ടുപിടിക്കേണ്ടത് പോലീസാണ്. ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. ഇത്തരക്കാരെ അതാത് പാർട്ടികൾ ഒറ്റപ്പെടുത്തണം.

പാര്‍ട്ടി നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായം. എംഎൽഎയെ പാർട്ടി സംരക്ഷിക്കുന്ന പ്രശ്നമില്ല. നിരപരാധിയെങ്കിൽ ജനങ്ങളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.