കൊച്ചി: കെ-റെയില്‍ സമരക്കാര്‍ക്ക് എതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കില്ലെന്ന് കേരളാ സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

സര്‍വേ കുറ്റികള്‍ സ്ഥാപിക്കുന്നതിന്  എതിരായി നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി സമരക്കാര്‍ക്ക് എതിരെ പോലീസ് നേരത്തെ കേസുകള്‍ എടുത്തിരുന്നു.

അതേസമയം, കേന്ദ്രത്തിന്‍റെ അനുമതി ഇല്ലാതെ സാമൂഹികാഘാത പഠനം നടത്തിയ സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. ഡിപിആറിന് കേന്ദ്രാനുമതി ഇല്ലെന്നിരിക്കെ ഇത്രയധികം പണം ചെലവാക്കി പഠനം നടത്തിയിട്ട് എന്ത് ഗുണമുണ്ടായി എന്നും കോടതി ചോദിച്ചു.