തൊടുപുഴ: മദ്യവും മയക്കുമരുന്നും സൃഷ്ടിക്കുന്ന വിപത്തിനെതിരേയാണ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയില്‍ പ്രസംഗിച്ചത്. ഇത്തരം വിപത്തിനെതിരേ വിശ്വാസികളോട് ജാഗരൂഗരായിരിക്കാനുള്ള നിര്‍ദേശമാണ് നല്‍കിയത്. അതിനെ ഒരു സമുദായത്തിനെതിരേയുള്ള പ്രസ്താവനായി കാണേണ്ടതില്ല. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു.

എല്ലാ സമുദായങ്ങളോടും ആദരവാണ് ബിഷപ്പിനുള്ളത്. ബിഷപ്പ് ഹൗസിലേക്കുള്ള മാര്‍ച്ച്‌ തെറ്റിദ്ധാരണയുടെ പേരില്‍ നടത്തിയതാകും.അത്തരം പ്രവണതകള്‍ ശരിയല്ല. സൗഹൃദ അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും ജോസഫ് പറഞ്ഞു.