Author: George Kakkanatt

കോവിഡ് പരത്തുന്നുവെന്ന് സംശയം; തമിഴ്നാട്ടിലെ കോയന്പേട് മാർക്കറ്റ് അടച്ചു

ചെന്നൈ: കോവിഡ് 19 രോഗം പരത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചെന്നൈയിലെ കോയമ്പേട് മൊത്തവിതരണ മാര്‍ക്കറ്റ് താത്കാലികമായി അടച്ചു. 295 ഏക്കര്‍ വസ്തൃതിയുള്ള പച്ചക്കറി, പഴങ്ങള്‍, പൂക്കള്‍ എന്നിവയുടെ കച്ചവടത്തിന് പ്രശസ്തമായ ഈ മാര്‍ക്കറ്റ് തമിഴ്‌നാട്ടിലെ എല്ലാ ഭാഗങ്ങളിലേക്കും കോവിഡ് വാഹകരെ എത്തിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 527 പേരില്‍ ഭൂരിഭാഗം ആളുകൾക്കും ഈ മാര്‍ക്കറ്റുമായി ബന്ധമുണ്ടെന്നാണ് വ്യക്തമായിട്ടുണ്ട്. തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ആയിരക്കണക്കിനു പേരാണ് ദിനവും ഇവിടെ എത്തുന്നത്. മൂവായിരത്തോളം വ്യാപര സ്ഥാപനങ്ങൾ ഈ മാർക്കറ്റിലുണ്ട്. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ മാർക്കറ്റ് പ്രവർത്തിച്ചതാണ് രോഗവ്യാപനത്തിന് കാരണമായത്. മാർക്കറ്റ് അണുവിമുക്തമാക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. ജയലളിത ആദ്യം മുഖ്യമന്ത്രിയായ 1991 മുതല്‍ 96 വരെയുള്ള കാലത്താണ് മാര്‍ക്കറ്റ് ഇന്നത്തെ നിലയിലേക്ക്...

Read More

മദ്യത്തിന് പൊള്ളുന്ന വില: തിരക്കിന് കുറവില്ല; ആന്ധ്രയിൽ നികുതി വീണ്ടും കൂട്ടി

അമരാവതി: ഡൽഹി സർക്കാരിനു പിന്നാലെ മദ്യത്തിന് വില വീണ്ടും കൂട്ടി ആന്ധ്രാപ്രദേശ് സർക്കാർ. മദ്യത്തിന് 75 ശതമാനം അധിക നികുതി ഈടാക്കാനാണ് സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയത്. അന്പതു ശതമാനം അധിക നികുതി ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു ശേഷവും മദ്യശാലകളിലെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് 75 ശതമാനമായി നികുതി വർധിപ്പിച്ചത്. മദ്യപാന നിരക്കിൽ അസാധാരണമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. മദ്യാസക്തിയിൽനിന്ന് ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനുമായാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്നും സ്പെഷൽ ചീഫ് സെക്രട്ടറി രജത് ഭാർഗവ...

Read More

അതിർത്തിയിൽ പാക് ഗ്രനേഡ് ആക്രമണം; രണ്ടു ഗ്രാമീണർക്ക് പരിക്ക്

ജമ്മു: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക്കിസ്ഥാന്‍റെ വെടിനിർത്തൽ ലംഘനം. ബദ്ഗാമിൽ സിആർപിഎഫ് ജവാന്മാർക്കു നേരെയാണ് പാക് സൈന്യം വെടിവയ്പും ഗ്രനേഡ് ആക്രമണവും‌ നടത്തിയത്. സംഭവത്തിൽ രണ്ടു നാട്ടുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സൈന്യവും ശക്തമായി...

Read More

നീറ്റ് പരീക്ഷ ജൂലൈ 26ന്

ന്യൂഡൽഹി: ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ), നീറ്റ് പരീക്ഷകളുടെ പുതുക്കിയ തിയതികൾ പ്രഖ്യാപിച്ചു. ജൂലൈ 26നായിരിക്കും നീറ്റ് പരീക്ഷ. ജെഇഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23വരെ നടക്കും. കേന്ദ്രമാനവശേഷി വികസന മന്ത്രി രമേഷ് പൊഖ്രിയാലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. നേരത്തെ പ്രവേശന പരീക്ഷകൾ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ്-19 വ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ അഡ്മിറ്റ് കാർഡുകളും ഉടൻ പ്രസിദ്ധീകരിക്കും. nta.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ്...

Read More

അതിഥി തൊഴിലാളികളുടെ മടക്ക യാത്രയ്ക്കുള്ള പണം എറണാകുളത്തും കളക്ടർ വാങ്ങിയില്ല

ആലപ്പുഴ: അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്കായുള്ള ടിക്കറ്റ് തുക എറണാകുളത്തും കളക്ടർ സ്വീകരിച്ചില്ല. ഡിസിസി പ്രസിഡന്‍റ് ടി.ജെ. വിനോദാണ് അതിഥി തൊഴിലാളികൾക്കു നാട്ടിലേക്കു മടങ്ങി പോകുവാനുള്ള ടിക്കറ്റ് തുകയുമായി കളക്ട്രേറ്റിൽ എത്തിയത്. പണം സ്വീകരിക്കുവാൻ സർക്കാരിൽ നിന്നും ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞുവെന്നും പണം സ്വീകരിച്ചില്ലെന്നും ടി.ജെ. വിനോദ് പറഞ്ഞു. നേരത്തെ ആലപ്പുഴയിലും സമാന സംഭവം നടന്നിരുന്നു. ആലപ്പുഴ കോൺഗ്രസ് ജില്ലാ നേതൃത്വം അതിഥി തൊഴിലാളികൾക്കു നാട്ടിലേക്കു മടങ്ങുന്നതിനുള്ള ടിക്കറ്റ് തുകയുമായി ജില്ലാ കളക്ടറെ സമീപിച്ചിരുന്നു. എന്നാൽ കളക്ടർ എം. അഞ്ജന തുക സ്വീകരിച്ചില്ല. കളക്ടറുടെ നിലപാടിനെ ചോദ്യം ചെയ്ത് ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് എം. ലിജു...

Read More