Author: George Kakkanatt

പനി പ്രധാന ലക്ഷണമായ അസുഖങ്ങളുടെ പട്ടികയില്‍ കൊവിഡും; ഫീവര്‍ പ്രോട്ടോകോള്‍ പുതുക്കും

തിരുവനന്തപുരം | പനി പ്രധാന ലക്ഷണമായ അസുഖങ്ങളുടെ പട്ടികയില്‍ കൊവിഡ് 19 കൂടി ചേര്‍ത്ത് സംസ്ഥാനത്തെ ഫീവര്‍ പ്രോട്ടോകോള്‍ പുതുക്കും. കൊവിഡ് അവലോകനത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണ് ഇക്കാര്യം. ഡെങ്കിപ്പനി, എലിപ്പനി, എച്ച്‌ 1 എന്‍ 1 എന്നീ സാംക്രമിക രോഗങ്ങള്‍ക്കും പനിയാണ് പ്രധാന ലക്ഷണം. ഈ അസുഖങ്ങളെ പ്രതിരോധിക്കാന്‍ പ്രത്യേക ശ്രദ്ധയും മുന്‍കരുതലും ആവശ്യമാണ്. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈ ഇനം കൊതുക് വളരുന്നത്. വീട്ടിലും പരിസരത്തുമായി കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കണം. ടെറസ്, പൂച്ചെട്ടികള്‍, വീടിന് ചുറ്റും അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ടുള്ള ടയര്‍, കുപ്പികള്‍, ഫ്രിഡ്ജിലെ ട്രേ എന്നിവയിലെ വെള്ളം ഇടക്കിടെ നീക്കം ചെയ്യാന്‍ പ്രത്യേക ശ്രദ്ധ വേണം. റബര്‍ തോട്ടങ്ങളിലെ ചിരട്ടയിലെ വെള്ളം ഒഴിവാക്കി കമിഴ്്ത്തിവെക്കണം. വൈകുന്നേരം നാല് മുതല്‍ സന്ധ്യ കഴിയുന്ന സമയം വരെയാണ് കൊതുകുകള്‍ വീടിനകത്ത് പ്രവേശിക്കാനുള്ള സാധ്യത കൂടുതല്‍. അതിനാല്‍, വൈകുന്നേരം മുതല്‍ രാവിലെ വരെ വാതിലുകളും ജനലുകളും അടച്ചിടണം. കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാനും ശ്രദ്ധിക്കണം. വീട്ടില്‍ കഴിയുന്നവര്‍ ദേഹം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം. കിടക്കുന്നയിടത്ത് കൊതുകു വല ഉപയോഗിക്കുന്നത് നല്ലതാണ്. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും നടത്തിവരുന്ന ഫോഗിംഗ് രോഗബാധിതരുടെ വീടുകളില്‍ നിര്‍ബന്ധമായും നടത്തണം. എലിപ്പനി കന്നുകാലികളുടെയും പട്ടികളുടെയും പന്നികളുടയെയും മൂത്രത്തിലൂടെയും വ്യാപിക്കും. അവയെ പരിപാലിക്കുമ്ബോള്‍ ഗണ്‍ബൂട്ടുകളും കൈയുറകളും ധരിക്കണം. തൊഴുത്തുകള്‍, പന്നിഫാമുകള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി...

Read More

ബെവ്‌ക്യൂ: രണ്ട് ദിവസത്തേക്ക് മദ്യവില്‍പ്പന ഉണ്ടാകില്ല

തിരുവനന്തപുരം: മദ്യവില്‍പ്പനയ്‌ക്കായുള്ള ബെവ്‌ക്യൂ ആപ്പിന്റെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അധികൃതര്‍. നാളെ സാധാരണ രീതിയില്‍ മദ്യവില്‍പ്പന നടക്കും. അതിനുശേഷം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മദ്യവില്‍പ്പനയുണ്ടാകില്ല. തിങ്കളാഴ്‌ച ഒന്നാം തീയതി ആയതിനാലാണ് മദ്യവില്‍പ്പന ഇല്ലാത്തത്.ചൊവ്വാഴ്‌ച മദ്യവില്‍പ്പന പുനരാരംഭിക്കും. ഇതിനിടയില്‍ ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനിടെ ആപ് രൂപവത്‌കരിച്ച ഫെയര്‍കോഡ് ടെക്‌നോളജീസിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇ-ടോക്കണ്‍ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. അതേസമയം, സംസ്ഥാനത്ത് മദ്യവിതരണത്തിനായി ആരംഭിച്ച വെര്‍ച്വല്‍ ക്യൂ ആപ് ‘ബെവ്‌ക്യൂ’ പിന്‍വലിക്കേണ്ടതില്ലെന്ന് എക്‌സെെസ് വകുപ്പ് വ്യക്തമാക്കി. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബെവ് ക്യൂ ആപ് പിന്‍വലിക്കണമെന്ന് ബാറുടമകള്‍...

Read More

1,464 പേര്‍ പശ്ചിമബംഗാളിലേക്ക് തിരിച്ചു; കോട്ടയത്തുനിന്ന് ഇതുവരെ മടങ്ങിയത് 6,021 അതിഥി തൊഴിലാളികള്‍

കോട്ടയം: ജില്ലയില്‍നിന്നും 1,464 അതിഥി തൊഴിലാളികള്‍ കൂടി പശ്ചിമബംഗാളിലേക്ക് മടങ്ങി. കോട്ടയത്തുനിന്നും പശ്ചിമബംഗാളിലെ ബെര്‍ഹാംപോര്‍ കോര്‍ട്ടിലേക്കുള്ള ട്രെയിന്‍ ഇന്ന് വൈകീട്ട് 4.10നാണ് പുറപ്പെട്ടത്. ഇതോടെ ജില്ലയില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളുടെ എണ്ണം 6,021 ആയി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് 44 കെഎസ്‌ആര്‍ടിസി ബസ്സുകളില്‍ തൊഴിലാളികളെ സ്റ്റേഷനിലെത്തിച്ചു. കോട്ടയം-350, ചങ്ങനാശ്ശേരി- 350, വൈക്കം- 214, മീനച്ചില്‍- 350, കാഞ്ഞിരപ്പള്ളി- 200 എന്നിങ്ങനെയാണ് മടങ്ങിയ തൊഴിലാളികളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. ജില്ലാ പോലിസ് മേധാവി ജി ജയദേവ്, എഡിഎം അനില്‍ ഉമ്മന്‍, ആര്‍ഡിഒ ജോളി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍മാരായ മോന്‍സി അലക്‌സാണ്ടര്‍, ജിയോ ടി മനോജ്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം...

Read More

തടവില്‍ കഴിയുന്ന വെയ്ന്‍സ്റ്റൈനെതിരെ പീഡനാരോപണവുമായി കൂടുതല്‍ സ്ത്രീകള്‍

വാഷിങ്ടണ്‍: ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവും ലൈംഗികാതിക്രമ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന ഹാര്‍വി വെയ്ന്‍സ്റ്റൈയ്നെതിരെ ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. 23 വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട് ന്യൂയോര്‍ക്കിലെ ജയിലില്‍ കഴിയുന്ന വെയ്ന്‍സ്റ്റൈയ്നെതിരെ നാല് സ്ത്രീകളാണ് ലൈംഗിക പീഡനമാരോപിച്ചിരിക്കുന്നത്. 1984 മുതല്‍ 2013 വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. വെയ്ന്‍സ്റ്റൈന്‍ ലൈംഗികമായി പീഡിപ്പിക്കുേമ്ബാള്‍ ഇവരില്‍ ഒരാള്‍ക്ക് 17...

Read More

വീരേന്ദ്രകുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

കോഴിക്കോട്: എഴുത്തുകാരനും മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി.വീരേന്ദ്ര കുമാര്‍ എംപിക്ക് കേരളം വിടനല്‍കി. ഔദ്യോഗിക ബഹുമതികളോടെ വീരേന്ദ്ര കുമാറിന്‍റെ സംസ്കാരം വയനാട്ടിലെ കുടുംബ ശ്മശാനത്തില്‍ നടന്നു. കല്‍പ്പറ്റ പുളിയാര്‍മലയില്‍ കുടുംബ ശ്മശാനത്തില്‍ മകന്‍ എം.വി. ശ്രേയാംസ് കുമാര്‍ ചിതയ്ക്ക് തീകൊളുത്തി. മന്ത്രിമാരായ എ.കെ ശശീന്ദ്രനും കെ. കൃഷ്ണന്‍കുട്ടിയും ചടങ്ങില്‍ സംബന്ധിച്ചു. കോവിഡ് മാര്‍ഗനിര്‍ദേശം പാലിച്ചായിരുന്നു ചടങ്ങുകള്‍. വ്യാഴാഴ്ച രാത്രി 11.30 ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായി രുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലൈ 22ന് വയനാട്ടിലെ കല്‍പറ്റയിലാണ് ജനനം. 1987 ല്‍ കേരള നിയമ സഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പി ന്നീട് തൊഴില്‍വകുപ്പിന്‍റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, പിടിഐ ഡയറക്ടര്‍, പിടിഐ ട്രസ്റ്റി, ഇന്‍റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗം, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ അംഗം, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ജനതാദള്‍(യു) സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഹൈമവതഭൂവില്‍, സമന്വയത്തിന്‍റെ വസന്തം, ബുദ്ധന്‍റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുള്‍ പരക്കുന്ന കാലം, അധിനിവേശത്തിന്‍റെ അടിയൊഴുക്കുകള്‍, ഗാട്ടും കാണാച്ചരടുകളും, രാമന്‍റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സി.അച്യുത മേനോന്‍ സാഹിത്യ പുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, സ്വദേശാഭിമാനി പുരസ്കാരം, മൂര്‍ത്തിദേവി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍...

Read More