Author: Editorial Team

പാക്ക് അധിനിവേശ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് വിളിച്ച് കെ ടി ജലീല്‍ പുലിവാല് പിടിച്ചു, ഇന്ത്യയുടെ കാശ്മീര്‍ ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്നും ഫേസ് ബുക്ക് കുറിപ്പില്‍

പാക്ക് അധിനിവേശകാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് വിളിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍ പുലിവാല് പിടിച്ചു. പഞ്ചാബ് കാശ്മീര്‍ സന്ദര്‍ശനത്തിനെക്കുറിച്ചുള്ള തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് പാക്കിസ്ഥാന്‍ ആക്രമിച്ച് കീഴടക്കിയ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് വിളിച്ച് ജലീല്‍ വീണ്ടും വിവാദം സൃഷ്ടിച്ചത്. പാക് അധിനിവേശ കാശ്മീര്‍ എന്നാണ് ഇന്ത്യ ഈ ഭാഗത്തെ വിളിക്കുന്നത്. പാക്കിസ്ഥാനാണ് ഈ പ്രദേശത്തെ സ്വതന്ത്ര കാശ്മീര്‍ എന്ന അര്‍ത്ഥത്തില്‍ ആസാദ് കാശ്മീര്‍ എന്ന് വിളിച്ചു പോരുന്നത്. പാക്കിസ്ഥാന്റെ കയ്യിലിരിക്കുന്ന ഈ ഭാഗത്തിന്റെ രാഷ്ട്രീയ അസ്ഥിത്വം ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. മാത്രമല്ല ജമ്മു കാശ്മീരിനെ പാക്കിസ്ഥാന്‍ വിളിക്കുന്ന പോലെ ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നും ജലീല്‍ ഫേസ് ബുക്കില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതും വലിയ വിവാദത്തിന് കാരണമായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തന്റെ പഞ്ചാബ് കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ജലീല്‍ ഫേസ് ബുക്ക് കുറിപ്പുകള്‍...

Read More

ആദിവാസി യുവതിയെ വിവസ്ത്രയാക്കി മര്‍ദിച്ചു; സംഭവം മധ്യപ്രദേശില്‍

ഭോപ്പാൽ: മധ്യപ്രദേശില്‍ ആദിവാസി യുവതിയെ വിവസ്ത്രയാക്കി മര്‍ദിച്ചു. ഝബുവ ജില്ലയിലെ രൂപാറെല്‍ ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി മുകേഷ് എന്നയാള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഭര്‍ത്താവിന്‍റെ വീട്ടില്‍ യുവതി മടങ്ങിയെത്തിയതറിഞ്ഞ് മുകേഷും സുഹൃത്തുക്കളും യുവതിയെയും ഇവരുടെ ഭര്‍ത്താവിനെയും വീട്ടിലെത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.  യുവതിയുടെ വസ്ത്രം വലിച്ചുകീറിയ സംഘം ഇവരെ ഇരുമ്പ് ദണ്ഡിന് മര്‍ദിച്ചു. സംഭവമറിഞ്ഞെത്തിയ പോലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മുകേഷ് തന്നെ നിരന്തരം മര്‍ദിക്കുമായിരുന്നുവെന്നും അതിനാലാണ് താന്‍ ഭര്‍ത്താവിന്‍റെ അടുക്കലേക്ക് മടങ്ങിയതെന്നും യുവതി പോലീസിന് മൊഴി...

Read More

മാലിയിൽ ഭീകരാക്രമണം 42 സൈനികർ കൊല്ലപ്പെട്ടു, 39 ഭീകരരെ വധിച്ചു

ബമാകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഭീകരാക്രമണത്തിൽ 42 സൈനികർ കൊല്ലപ്പെട്ടു. ഗാവോ മേഖലയിലെ ടെസിറ്റ് പട്ടണത്തിലായിരുന്നു ആക്രമണം. 39 ഭീകരരും കൊല്ലപ്പെട്ടു. ഇസ്‌ലാമിക് സ്റ്റേറ്റ് ഇൻ ദ ഗ്രേറ്റർ സഹാറ (ഐഎസ്ജിഎസ്) ഭീകരരാണ് ആക്രമണം നടത്തിയത്. മാലി, നൈജർ, ബുർക്കിനോ ഫാസോ രാജ്യങ്ങളുടെ അതിർത്തിയായ പ്രദേശത്തായിരുന്നു ആക്രമണം. പത്തു വർഷത്തിലേറെയായി രാഷ്‌ട്രീയമായും സാമ്പത്തികമായും പ്രതിസന്ധി നേരിടുന്ന മാലിയിൽ തീ വ്രവാദി, ജിഹാദി ആക്രമണങ്ങൾ...

Read More

ഗുജറാത്തിലെ ജാംനഗർ ഹോട്ടലിൽ വൻ തീപിടിത്തം! എല്ലാവരും സുരക്ഷിതരാണെന്ന് ജാംനഗർ കളക്ടർ

ന്യൂഡൽഹി: ഗുജറാത്തിലെ ജാംനഗർ ഹോട്ടലിൽ വൻ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരമാണ് ഹോട്ടലിൽ തീപിടിത്തമുണ്ടായത്. ഹോട്ടൽ ജീവനക്കാരടക്കം 27 പേരാണ് ഹോട്ടലിലുണ്ടായിരുന്നതെന്നും ഇവരെ രക്ഷപ്പെടുത്തിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണെന്ന് ജാംനഗർ കളക്ടർ സൗരഭ് പർഗിയും...

Read More

ഫോൺ കൊടുത്തില്ല; നടുറോഡിലിട്ട് യുവതിയെ മർദിച്ച് ഭർത്താവ്

കൊല്ലം: മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് പട്ടാപ്പകല്‍ നഗര മധ്യത്തില്‍ വച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. കലയ്‌ക്കോട് ആലുംമൂട്ടില്‍ കിഴക്കതില്‍ സുമയെയാണ് ഭർത്താവ് മർദിച്ചത്. സുമയുടെ ഭര്‍ത്താവ് കോട്ടപ്പുറം കാരുണ്യത്തില്‍ ശ്രീനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സുമ ജോലി ചെയ്യുന്ന നഗരത്തിലെ ഒരു വസ്ത്ര വ്യാപാര ശാലയില്‍ എത്തിയ ശ്രീനാഥ് ഇവിടെവച്ച് സുമയെ മര്‍ദിക്കുകയായിരുന്നു. പിന്നീട് കടയില്‍നിന്ന് സുമയെ പിടിച്ച് വലിച്ചിഴച്ച് പുറത്ത് റോഡില്‍ കൊണ്ടുവന്ന ശേഷവും മര്‍ദിച്ചു. പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ജനക്കൂട്ടം നോക്കി നില്‍ക്കെയാണ് യുവതിക്ക് അതിക്രൂരമായ മര്‍ദനമേറ്റത്. പിന്നീട് പോലീസെത്തി ഇയാളെ...

Read More