Author: Editorial Team

കൽപ്പറ്റ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ ഭാര്യയുടെ പരാതി; കേസെടുത്ത് പോലീസ്

കൽപ്പറ്റ: കൽപ്പറ്റ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന പി.കെ. അനിൽകുമാറിനെതിരെ ഭാര്യ മഞ്ജുള നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് മേപ്പാടി പോലീസ്. തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. അനിൽകുമാറിന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തെ മഞ്ജുള ചോദ്യം ചെയ്തതാണ് പീഡനത്തിന് കാരണമായതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വീട്ടിൽ വച്ചും അല്ലാതെയുമുള്ള നിരന്തരമായ മാനസിക പീഡനങ്ങളെത്തുടർന്നാണ് പോലീസിനെ സമീപിക്കാൻ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് മേപ്പാടി പോലീസ് കേസ് രജിസ്റ്റർ...

Read More

ഇന്നലത്തെ ഡൽഹി ചർച്ചകളിലും തീരുമാനമായില്ല; മുഖ്യമന്ത്രിയെ ഇന്നറിയുമോ?

ന്യൂഡൽഹി: കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. കെപിസിസി മുൻ അധ്യക്ഷന്മാർ, വർക്കിംഗ് പ്രസിഡന്‍റുമാർ അടക്കമുള്ള സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി ഡൽഹിയിൽ ഇന്നലെ രാഹുൽ ഗാന്ധി ഒറ്റയ്ക്കു നടത്തിയ ചർച്ചകൾ പൂർത്തിയായതോടെ തീരുമാനവും പ്രഖ്യാപനവും വൈകില്ലെന്ന് എഐസിസി കേന്ദ്രങ്ങൾ വെളിപ്പെടുത്തി. എന്നാൽ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് ആരും സ്ഥിരീകരിക്കുന്നില്ല. കേരളത്തിൽ കോണ്‍ഗ്രസ് പ്രവർത്തകരെയും പൊതുജനങ്ങളെയും ഇളക്കിവിട്ട് പൊതുബോധം സൃഷ്‌ടിക്കാൻ നടക്കുന്ന ശ്രമങ്ങളിൽ രാഹുൽ ഗാന്ധി കടുത്ത അമർഷവും രോഷവും രേഖപ്പെടുത്തി. അച്ചടക്കമുള്ള ഒരു പാർട്ടിക്കും അംഗീകരിക്കാൻ കഴിയാത്ത പ്രവണതകൾ തുടരാൻ അനുവദിക്കരുത്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുന്നതിനു മുന്പേ ചിലർക്ക് അനുകൂലവും പ്രതികൂലവുമായ പ്രചാരണം നടത്തിയത് ആവർത്തിക്കപ്പെടരുതെന്നും രാഹുൽ നിർദേശിച്ചു. ആരോടും മിണ്ടാതെ സോണിയ സോണിയ ഗാന്ധിയുടെ പത്താം നന്പർ ജൻപഥ് വസതിയിലായിരുന്നു രാഹുലിന്‍റെ കേരള നേതാക്കളുമായുള്ള ചർച്ചയെങ്കിലും സോണിയ ആരുമായും സംസാരിക്കുകയോ കാണുകയോ പോലും ചെയ്തില്ല. പ്രിയങ്ക ഗാന്ധിയും വിട്ടുനിന്നു. ഇന്നലെ വൈകുന്നേരം വരെ ഡൽഹിയിൽ ഇല്ലാതിരുന്ന കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്നലത്തെ ചർച്ചകളിൽ ഉണ്ടായില്ല. എന്നാൽ, രാഹുലും ഖാർഗെയും ഇന്നലെ രാത്രി വൈകി ചർച്ച നടത്തിയതായി സൂചനയുണ്ട്. നിയമസഭാ കക്ഷിയിലും പാർട്ടിയുടെ വിവിധ തലങ്ങളിലും വ്യക്തമായ ഭൂരിപക്ഷമുള്ള കെ.സി. വേണുഗോപാലിന് നിയുക്ത മുഖ്യമന്ത്രിയാകാൻ മേൽക്കൈയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇന്നലെയും ശനിയാഴ്ചയും നടന്ന ചർച്ചകളിൽ രാഹുൽ തീരുമാനമോ നിലപാടോ വ്യക്തമാക്കിയില്ല. ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും രാഹുലിന്‍റെ തീരുമാനം ആരുമായും പങ്കുവച്ചിട്ടില്ലെന്നും എഐസിസിയിലെ ഉന്നതൻ ദീപികയോട് പറഞ്ഞു. കെപിസിസി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ അധ്യക്ഷന്മാരായ കെ. മുരളീധരൻ, വി.എം. സുധീരൻ, കെ. സുധാകരൻ, എം.എം. ഹസൻ, വർക്കിംഗ് പ്രസിഡന്‍റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറന്പിൽ, മുൻ വർക്കിംഗ് പ്രസിഡന്‍റ് ടി. സിദ്ദിഖ് എന്നിവരുമായാണ് ഡൽഹിയിൽ ഇന്നലെ ചർച്ച നടത്തിയത്. ഡൽഹി യാത്ര ഒഴിവാക്കിയ മുല്ലപ്പള്ളി രാമചന്ദ്രനുമായി ടെലിഫോണിലാണു സംസാരിച്ചത്. മന്ത്രിമാരുടെ കാര്യമോ വകുപ്പുകളോ കെപിസിസി പുനഃസംഘടനയോ ഡൽഹിയിൽ ചർച്ചയായില്ല. വിശദമായി കേട്ട് രാഹുൽ ഉച്ചകഴിഞ്ഞു ഡൽഹിയിലെത്തിയ വി.എം. സുധീരനുമായി രാത്രി എട്ടിനും വൈകിയെത്തിയ സിദ്ദിഖുമായി രാത്രി ഒന്പതരയോടെയുമാണ് രാഹുൽ ചർച്ച പൂർത്തിയാക്കിയത്. പറയാനുള്ളതെല്ലാം രാഹുൽ വിശദമായി കേട്ടെന്ന് നേതാക്കൾ ദീപികയോട് പറഞ്ഞു. സംസ്ഥാനത്തെ പ്രത്യേക സ്ഥിതിവിശേഷത്തെക്കുറിച്ച് രാഹുലിന് കൃത്യവും വ്യക്തവുമായ വിവരമുണ്ടെന്നും ഏതാനും നേതാക്കൾ പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനിക്കുന്നതിനുമുന്പായി കേരളത്തിലെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും പടർത്തിയതിലുള്ള കടുത്ത അതൃപ്തി രാഹുൽ മറച്ചുവച്ചില്ല. സതീശനും വേണുഗോപാലിനും അനുകൂലമായി പോസ്റ്ററുകളും ബോർഡുകളും പ്രകടനങ്ങളും നടത്തിയതിലും സതീശനുവേണ്ടി ജനവികാരം ഇളക്കിവിടാനും ആസൂത്രിത നീക്കമുണ്ടായെന്ന് രാഹുൽ ഗാന്ധിയും എഐസിസി നിരീക്ഷകരും കരുതുന്നു. നേതാക്കളുടെ ആഹ്വാനത്തിനുശേഷം അഭികാമ്യമല്ലാത്ത പലതും സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നതിലും ഹൈക്കമാൻഡിന്...

Read More

വിലങ്ങാട് പുനരധിവാസം: 70 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി കെസിബിസി

കോഴിക്കോട്: വിലങ്ങാട് ഉരുള്‍ ദുരിതബാധിതര്‍ക്കായി കെസിബിസി ആരംഭിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും നാളെ വൈകുന്നേരം നാലിനു മഞ്ഞക്കുന്ന് സെന്‍റ് അല്‍ഫോണ്‍സ പള്ളി അങ്കണത്തില്‍ നടക്കും. ദുരിതബാധിതരായ കുടുംബങ്ങള്‍ക്കു കെസിബിസിയുടെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ 41 ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിനാണു തീരുമാനിച്ചത്. പിന്നീട് ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് പദ്ധതിയില്‍ 70 വീടുകള്‍ ഉള്‍പ്പെടുത്തി. വിവിധ രൂപതകള്‍, സന്യാസസഭകള്‍, സാമൂഹിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കിയ 70 വീടുകളും നാളെ കുടുംബങ്ങള്‍ക്കു കൈമാറുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുനരധിവാസ പദ്ധതി നിര്‍വഹണ ചുമതല കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തെയാണു കെസിബിസി ഏല്‍പ്പിച്ചത്. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്‍റെ താമരശേരി രൂപതാ ഘടകമായ സിഒഡിയാണു വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. പുതിയ എട്ടു വീടുകളുടെ നിര്‍മാണം, ജീവനോപാധി സാധ്യതകള്‍ വർധിപ്പിക്കല്‍, പ്രകൃതി ദുരന്തങ്ങളില്‍ കര്‍മനിരതരാകാന്‍ പ്രാപ്തരായ ടാസ്‌ക് ഫോഴ്‌സ് ടീം രൂപവത്കരണം, മാനസിക പിന്തുണക്കായുള്ള കൗണ്‍സിലേഴ്‌സ് ടീം ശക്തീകരണം എന്നിവയ്ക്കാണു രണ്ടാം ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. കെസിബിസി പ്രസിഡന്‍റ്അർച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തലശേരി അതിരൂപതാധ്യക്ഷന്‍ ആർച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖ പ്രഭാഷണം നടത്തും. വടകര എംപി ഷാഫി പറമ്പില്‍, നിയുക്ത നാദാപുരം എംഎല്‍എ കെ.എം. അഭിജിത്ത്, മേപ്പയൂര്‍ സലാഫിയ കോളജ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. ഹുസൈന്‍ മടവൂര്‍, സിഒഡി. പ്രസിഡന്‍റ് മോണ്‍. ഏബ്രഹാം വയലില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെസിബിസി ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗവും രാഷ്‌ട്രദീപിക മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രദീപ്, കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, ദേവഗിരി സെന്‍റ് ജോസഫ്‌സ് കോളജ് അഡ്മിസിസ്‌ട്രേറ്റര്‍ ഫാ. ബോണി അഗസ്റ്റിന്‍ സിഎംഐ, സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്‌ഐസി (പ്രസിഡന്‍റ്- കെസിഎംഎസ്, കെസിബിസി), അപ്പസ്‌തോലിക് കാര്‍മല്‍ സിസ്‌റ്റേഴ്‌സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജസീന, വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, റെജി ജെ. കരോട്ട് (ഓള്‍ കേരള ലേ അനിമേറ്റര്‍, ജീസസ് യൂത്ത്) തുടങ്ങിയവര്‍ പ്രസംഗിക്കും. പദ്ധതിക്കു പിന്തുണ നല്‍കിയ വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ മോണ്‍. ഏബ്രഹാം വയലില്‍, ഫാ. ജേക്കബ് മാവുങ്കല്‍, ഫാ. സായി പാറന്‍കുളങ്ങര, പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ആല്‍ബിന്‍ സക്കറിയാസ് എന്നിവര്‍...

Read More

തമിഴ്നാട്ടിൽ വിശ്വാസവോട്ടെടുപ്പ്; എതിർത്ത് വോട്ടുചെയ്യാൻ വിപ്പ് നൽകി ഇപിഎസ് പക്ഷം

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ് നേരിടുന്ന വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാൻ വിപ്പ് നൽകി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം. എന്നാൽ എഐഎഡിഎംകെയിലെ വിമത പക്ഷം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ എഐഎഡിഎംകെയ്ക്കും ഇപിഎസിനും ഇന്നത്തെ ദിവസം നിർണായകമാണ്. ഇന്ന് രാവിലെ 9.30നാണ് സഭ ചേരുന്നത്. 233 അംഗങ്ങളിൽ 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് നാല് ദിവസം നീണ്ട രാഷ്ട്രീയ ചർച്ചകൾക്ക് ശേഷമാണ് സർക്കാർ രൂപീകരിക്കാനായത്. 118 എന്ന കേവലഭൂരിപക്ഷ മാന്ത്രിക സഖ്യ തികയ്ക്കാൻ കഴിഞ്ഞതോടെയാണ് ഗവർണർ അർലേക്കർ സർക്കാരുണ്ടാക്കാൻ...

Read More

 ചെലവ് ചുരുക്കാൻ മാതൃകയായി പ്രധാനമന്ത്രി; വാഹനവ്യൂഹത്തിന്റെ വലിപ്പം പകുതിയായി കുറച്ചു

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഇന്ധന ലാഭത്തിനും ചെലവ് ചുരുക്കലിനും മാതൃകയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ വാഹനവ്യൂഹത്തിന്റെ (Convoy) വലിപ്പം 50 ശതമാനമായി കുറയ്ക്കാൻ പ്രധാനമന്ത്രി ഉത്തരവിട്ടതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നടപ്പിലാക്കുന്ന വിപുലമായ മിതവ്യയ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. സുരക്ഷാ പ്രോട്ടോക്കോളുകളിൽ വിട്ടുവീഴ്ച വരുത്താതെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് (SPG) നിർദ്ദേശം നൽകി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം എസ്പിജി ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചു...

Read More