Author: Editorial Team

പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ

ഇക്കാര്യം ഇറാൻ പ്രസിഡന്റ് മസൂദ് പെസേഷ്യാനോട് നടത്തിയ സംഭാഷണത്തില്‍ അദ്ദേഹം അറിയിച്ചു. സംഘർഷത്തിന് രാഷ്ട്രീയവും നയതന്ത്രപരവുമായ ഒരു പരിഹാരം കണ്ടെത്താനും, പശ്ചിമേഷ്യയില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കാനും പുടിൻ സന്നദ്ധത ഊന്നിപ്പറഞ്ഞു” ക്രെംലിൻ പുറത്തിറക്കിയ കൂട്ടിച്ചേർത്തു. യുഎസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകള്‍ കരാറില്ലാതെ അവസാനിച്ചതിനെ തുടർന്നാണ് ഈ വാഗ്‌ദാനം, ഈ സാഹചര്യം ഇപ്പോള്‍ ദുർബലമായ രണ്ടാഴ്‌ചത്തെ വെടിനിർത്തലിന് ഭീഷണിയായി മാറിയിരിക്കുകയാണ്. ആണവായുധ പാത ഉപേക്ഷിക്കാൻ ഇറാൻ വിസമ്മതിച്ചതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് യുഎസ് പറഞ്ഞു. എന്നാല്‍, ചർച്ച തകർത്തതിന് ഇറാൻ യുഎസിനെയാണ് കുറ്റപ്പെടുത്തിയത്, ഇതുമായി ബന്ധപ്പെട്ട പ്രത്യേക വിവരങ്ങളൊന്നും അവർ നല്‍കിയിട്ടില്ല താനും. സമാധാന നീക്കങ്ങളില്ലാതെ റഷ്യ യുക്രൈനുമായുള്ള സ്വന്തം യുദ്ധത്തില്‍ മുഴുകിയിരിക്കുമ്പോളാണ് ഈ വാഗ്‌ദാനം എന്നതും പ്രത്യേകം ഓർക്കേണ്ട കാര്യമാണ്. ഒരു സാങ്കല്‍പ്പിക ഇറാൻ ഭീഷണിയെ യുഎസ് ഭരണഘടനാ ക്രമം അട്ടിമറിക്കാനുള്ള മറയാക്കുന്നതായി റഷ്യ അടുത്തിടെ ആരോപിച്ചിരുന്നു. ഇറാനിയൻ നേതാക്കളില്‍ നിന്ന് അധികാരം പിടിച്ചെടുക്കാൻ പ്രേരിപ്പിക്കുന്നത് നിന്ദ്യവും മനുഷ്യത്വ രഹിതവുമാണെന്നും റഷ്യ...

Read More

നിതിൻ രാജിന് കണ്ണീരോടെ വിട; അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്‍റെ (23) സംസ്കാരം ജന്മനാടായ തിരുവനന്തപുരം ഉഴമലയ്ക്കലിൽ നടന്നു. പഠിച്ചു മിടുക്കനായി ഡോക്ടറായി മടങ്ങിവരുമെന്ന് കരുതിയ മകൻ ചേതനയറ്റ ശരീരമായി എത്തിയപ്പോൾ ഉറ്റവർക്കും നാടിനും അത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. വീടുവയ്ക്കണമെന്ന് നിതിൻ ആഗ്രഹിച്ചിരുന്ന പുരയിടത്തിൽ തന്നെ അവന് അന്ത്യവിശ്രമം ഒരുക്കി. നിതിൻ നേരിട്ടത് കടുത്ത ജാതീയ അധിക്ഷേപമാണെന്ന് കുടുംബം ആവർത്തിച്ചു ആരോപിക്കുന്നു.അനാട്ടമി വിഭാഗം മേധാവി ഡോ. റാം നിതിനെ ‘പുഴുത്ത പട്ടി’ എന്നും ‘സ്ലം ഡോഗ്’ എന്നും വിളിച്ച് പരസ്യമായി അധിക്ഷേപിച്ചിരുന്നതായി സഹോദരി നികിത പറഞ്ഞു. നിറത്തിന്‍റെയും ജാതിയുടെയും പേരിൽ അധ്യാപകർ അവനെ ഒറ്റപ്പെടുത്തിയിരുന്നു. എല്ലാ സങ്കടങ്ങളും മൂത്ത സഹോദരിമാരോട് പങ്കുവെച്ചിരുന്ന നിതിൻ, അച്ഛനും അമ്മയും ഇതൊന്നും അറിയരുതെന്ന് നിർബന്ധം പിടിച്ചിരുന്നു. പ്രതിസന്ധികളോട് പോരാടി നിന്ന നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ഡെന്‍റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് മാനേജ്‌മെന്‍റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ മരണം നടന്ന ശേഷം കോളേജിലെത്തിയ ബന്ധുക്കളോട് വിവരങ്ങൾ കൈമാറാൻ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിന് താഴെ വീണ നിലയിൽ നിതിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു കുടുംബത്തിന്‍റെ മുഴുവൻ പ്രതീക്ഷയും സ്വപ്നങ്ങളുമാണ് ഉഴമലയ്ക്കലിലെ ആ മണ്ണിൽ ഇന്ന്...

Read More

ആഢംബര കാറിന് മുകളിലേക്ക് ട്രക്ക് മറിഞ്ഞു; അഭിഭാഷകന് ദാരുണാന്ത്യം

ഹൈദരാബാദ്: കോൺക്രീറ്റ് മിക്സുമായി എത്തിയ ട്രക്ക് ആഢംബര കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ആന്ധ്രാ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബി. ശ്രീനിവാസ റാവു ആണ് മരിച്ചത്. ഹൈദരാബാദ് വിജയവാഡ ഹൈവേയിൽ കീസര ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം നടന്നത്. വൈകുന്നേരം 4.20 ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് ശ്രീനിവാസ റാവു സഞ്ചരിച്ച കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ശ്രീനിവാസ റാവു അമരാവതിയിൽ നടന്ന ബാർ കൗൺസിൽ ഇലക്ഷനിൽ പങ്കെടുത്ത ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം. ട്രക്ക് മറിഞ്ഞതിനെ തുടർന്ന് പൂർണമായും തകർന്ന കാറിൽ നിന്ന് ശ്രീനിവാസ റാവുവിനെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പുറത്തെടുത്തത്. അപകട സ്ഥലത്ത് വച്ചുതന്നെ ശ്രീനിവാസ റാവു മരിച്ചിരുന്നു. വിജയവാഡ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം...

Read More

നിതിൻ രാജിന്‍റെ മരണം: പ്രത്യേക സംഘം അന്വേഷിക്കണം; കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. നിതിൻ രാജിന്‍റെ മരണത്തിൽ വലിയ ദുരൂഹതകളുണ്ടെന്ന് കുടുംബം ആരോപിക്കുന്ന സാഹചര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. അധ്യാപകരിൽ നിന്ന് ജാതിയുടെയും നിറത്തിന്‍റെയും പേരിൽ നിതിൻ നേരിട്ട മാനസിക പീഡനങ്ങൾ ആത്മഹത്യയിലേക്ക് നയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത്തരം പ്രവണതകൾ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നാണക്കേടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോളജിലെ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം നീതി ലഭിക്കില്ല. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ നിതിന്‍റെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരാണെന്നും അവർക്ക് നീതി ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും വേണുഗോപാൽ...

Read More

ഇത്തരക്കാർ അധ്യാപകർ ആണോ; നിധിൻ രാജിന്‍റെ മരണത്തിൽ പ്രതികരിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിൽ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിധിൻ രാജിന്‍റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിധിന്‍റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരെ സതീശൻ രൂക്ഷ ഭാഷയിൽ വിമർശിച്ചു. ഇത്തരക്കാർ അധ്യാപകർ ആണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇത് കേരളത്തിന് വലിയ നാണക്കേടാണെന്നും നാണക്കേട് കാരണം തലകുനിച്ച് നിൽക്കുന്നുവെന്നും വി.ഡി.സതീശൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിധിന്‍റെ മരണത്തിന് പിന്നാലെ അധ്യാപകരുടെ അധിക്ഷേപത്തിന്‍റെ വാർത്തയടക്കം പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ വിമർശനം. പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർഥിന്‍റെ മരണത്തിൽ കർശന നടപടി വേണമായിരുന്നെന്നും സതീശൻ അഭിപ്രായപ്പെട്ടു. അന്ന് കർശന നടപടിയെടുത്തിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ...

Read More