Author: Editorial Team

ഇടുക്കിയിൽ യുവാവിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി പരാതി

ഇടുക്കി: ഇ-കോമേഴ്‌സ് സ്ഥാപനത്തിലെ ട്രെയിനറെ തട്ടിക്കൊണ്ടുപോയതായി പരാതി. മുരിക്കാശേരി രാജഗിരിയിൽ നിന്നാണ് ‍യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതിയുള്ളത്. ഞായറാഴ്‌ച രാവിലെയോടെ ആയിരുന്നു സംഭവം. ഇ-കോമേഴ്‌സ് സ്ഥാപനത്തിലെ ട്രെയിനർ ജയചന്ദ്രനെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി പരാതിയുള്ളത്. ജയചന്ദ്രൻ സുഹൃത്തുക്കൾക്കൊപ്പം മുരിക്കാശേരി രാജഗിരിയിൽ താമസിച്ചുവരികയായിരുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം മുരിക്കാശേരിയിൽ നിന്ന് മടങ്ങുംവഴിയാണ് ഇന്നോവയിൽ എത്തിയ അജ്ഞാതർ ജയചന്ദ്രനെ തട്ടിക്കൊണ്ടുപോയത്. ഇതേ തുടർന്ന് ഒപ്പമുണ്ടായിരുന്നവരാണ് പോലീസിൽ പരാതി...

Read More

വൈറൽ താരത്തിന്‍റെ വിവാഹം: ആധാർ കാർഡ് ഒറിജിനൽ, വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്‍റെ വിവാഹത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് ഒറിജിനൽ ആണെന്നും യുഐഡിഎഐ സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നുമാണ് ഡിജിപിക്ക്‌ കൈമാറിയ റിപ്പോർട്ടില്‍ പറയുന്നത്. ഇതേ ആധാർ നമ്പരാണ് ജനന സർട്ടിഫിക്കറ്റിലും ഉള്ളത്. എന്നാൽ ജനന സർട്ടിഫിക്കറ്റ് സ്ഥിരീകരിക്കാന്‍ സംവിധാനമില്ലെന്നും റിപ്പോർട്ടില്‍ വിശദീകരിക്കുന്നു. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ കമ്മീഷന്‍റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പോലീസ് ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. ഈ മാസം 22 ന് ദേശീയ പട്ടിക വർഗ കമ്മീഷന് മുമ്പിൽ കേരള ഡിജിപി ഹാജരാകണമെന്നും നിര്‍ദേശം നല്കി. കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വൈറൽ താരത്തിന്‍റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് പിന്നീട് ദേശീയ പട്ടികവർഗ കമ്മീഷൻ...

Read More

വോട്ടെടുപ്പ് നടപടികള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറത്ത് വോട്ടെടുപ്പ് നടപടികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. നിലമ്പൂര്‍ വീട്ടിച്ചാല്‍ സ്വദേശി ലസിന്‍ സബാദിനെ ആണ് സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് ലംഘിച്ചായിരുന്നു പോളിംഗ് സ്റ്റേഷനുള്ളിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. മലപ്പുറം സൈബര്‍ ക്രൈം പോലീസ് ആണ് ലസിന്‍ സബാദിനെതിരെ കേസെടുത്തത്. നിലമ്പൂര്‍ മണ്ഡലത്തിലെ കുറുമ്പലങ്കോട് ജിയുപി സ്‌കൂളിലെ 129-ാം നമ്പര്‍ ബുത്തിലായിരുന്നു നിയമലംഘനം. ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ യു.കെ. ഷാജഹാന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ നിലമ്പൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിയിൽ നിന്ന് ഫോണും...

Read More

തെരഞ്ഞെടുപ്പ് ചൂടിനിടെ റാലികൾ റദ്ദാക്കി വിജയ്; ‘വർക്ക് ഫ്രം ഹോം’ എന്ന് ഡിഎംകെയുടെ പരിഹാസം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ, തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് തന്‍റെ പ്രധാന തെരഞ്ഞെടുപ്പ് റാലികൾ പലതും റദ്ദാക്കിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. വിജയു‌ടെ ഈ നീക്കത്തെ പരിഹസിച്ചുകൊണ്ട് ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിശ്ചയിച്ചിരുന്ന നിരവധി പൊതുപരിപാടികളും റാലികളുമാണ് വിജയ് പെട്ടെന്ന് റദ്ദാക്കിയത്. ഇത് വിജയ്‌യുടെ ആരാധകരെയും പാർട്ടി പ്രവർത്തകരെയും ഒരുപോലെ നിരാശരാക്കിയിട്ടുണ്ട്. വോട്ട് തേടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നതിന് പകരം വിജയ് വീട്ടിലിരുന്ന് രാഷ്ട്രീയം കളിക്കുകയാണെന്ന് ഡിഎംകെ പരിഹസിച്ചു. വിജയ്‌യു‌ടെ രാഷ്ട്രീയ പ്രവർത്തനം ‘വർക്ക് ഫ്രം ഹോം’ മാതൃകയിലാണെന്നും ഡിഎംകെ നേതാക്കൾ കുറ്റപ്പെടുത്തി. എന്നാൽ റാലികൾ റദ്ദാക്കിയതിന് പിന്നിൽ കൃത്യമായ തന്ത്രങ്ങളുണ്ടെന്നാണ് ടിവികെ നൽകുന്ന...

Read More

പ്രണയപ്പകയിൽ യുവതിയെ ആസിഡൊഴിച്ച് കൊലപ്പെടുത്തി; രണ്ട് പേർ പിടിയിൽ‌

ലക്‌നോ: യുപിയിൽ പ്രണയപ്പകയെ തുടർന്ന് അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. രാംകൊല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൊര്‍വാന്‍ എന്ന സ്ഥലത്താണ് സംഭവം. കാജൾ(23), അമ്മ ലീലാവതി ദേവി എന്നിവർക്കെതിരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് കാജൾ കൊല്ലപ്പെട്ടു. അമ്മ ലീലാവതി ദേവി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് സംഭവം. കാജളും ലീലാവതിയും ഉറങ്ങുന്ന സമയത്ത് ആക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം കുശിനഗര്‍ മെഡിക്കല്‍ കോളജിലേക്കും പിന്നീട് ഗൊരഖ്പുര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് കാജൾ മരിച്ചത്. സംഭവത്തില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഛോട്ടിലാല്‍ ഖര്‍വാര്‍, അനുജ് കുശ്‌വാഹ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഛോട്ടിലാല്‍ നിരന്തരം കാജളിനോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. യുവതി ഇത് നിരസിച്ചതോടെയാണ് ആക്രമണം...

Read More