Author: Editorial Team

ഇനി ഓർമകളുടെ ക്രീസിൽ; റോബിൻ ഉത്തപ്പ വിമരമിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ വിമരമിച്ചു. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിമരമിക്കുന്നതായി ഉത്തപ്പ അറിയിച്ചു. 2007 ൽ ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു പാതിമലയാളിയായ ഉത്തപ്പ. ഇന്ത്യയ്ക്ക് വേണ്ടി 2006 ൽ അരങ്ങേറ്റം കുറിച്ച റോബിൻ ഉത്തപ്പ 46 ഏകദിനങ്ങളിലും 13 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ ആറ് അർധസെഞ്ചുറിയടക്കം 934 റൺസ് നേടിയ ഉത്തപ്പ ടി20 ക്രിക്കറ്റിൽ 249 റൺസ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്‍റെ ഇന്ത്യൻ പര്യടനത്തിലെ അവസാനത്തെ മത്സരത്തിലാണ് ഉത്തപ്പ ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റത്തിൽതന്നെ മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹം 86 റൺസുമായി നിൽക്കുമ്പോൾ റണ്ണൗട്ടായി. ഒരു ഇന്ത്യൻ താരം നിശ്ചിത ഓവർ മത്സരങ്ങളിലെ അരങ്ങേറ്റത്തിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. കർണാട കുടക് സ്വദേശിയായ വേണു ഉത്തപ്പ‍യാണ് അച്ഛൻ. അമ്മ റോസെലിൻ കോഴിക്കോട്...

Read More

ശബരിമലയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നു; മണ്ഡലകാലത്ത് പരമാവധി ഭക്തരെ പ്രവേശിപ്പിക്കും

തിരുവനന്തപുരം: ശബരിമലയിൽ കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ ധാരണ. മണ്ഡലകാലത്ത് പരമാവധി ഭക്തരെ പ്രവേശിപ്പിക്കും. ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകും. ഈ വർഷത്തെ ശബരിമല മണ്ഡലമകരവിളക്ക് മഹോൽസവത്തിനുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഉന്നതതല യോഗം തീരുമാനിച്ചു. ഓരോ വകുപ്പും പൂർത്തിയാക്കേണ്ട പ്രവൃത്തികൾ അടിയന്തരമായി തീർപ്പാക്കാനും യോഗത്തിൽ തീരുമാനമായി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍റെ അ ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, ആന്‍റണി രാജു, തോമസ് ചാഴികാടൻ എംപി, എംഎൽഎമാ രായ കെ.യു. ജെനീഷ് കുമാർ, പ്രമോദ് നാരായണൻ, വാഴൂർ സോമൻ തുടങ്ങിയവർ പങ്കെടുത്തു. ദർശനത്തിനുള്ള ബുക്കിംഗ് വെർച്വൽ ക്യൂ മുഖേനയാണ് നടപ്പാക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ, ദേവസ്വം സെക്രട്ടറി കെ. ബിജു, കോട്ടയം, പത്തനംതിട്ട, ഇടുക്കി കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ...

Read More

മധു വധക്കേസ്: “കാഴ്ചയില്ലാത്ത സാക്ഷി’യുടെ ജോലി പോയി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സുനില്‍കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വനം വകുപ്പ് സൈലന്‍റ് വാലി ഡിവിഷന് കീഴിലെ താത്കാലിക വാച്ചര്‍ ആയിരുന്നു ഇയാള്‍. കേസിലെ 29-ാം സാക്ഷിയാണ് സുനിൽകുമാർ. മധുവിനെ വനത്തിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടുവെന്നായിരുന്നു നേരത്തേ ഇയാൾ നൽകിയിരുന്ന മൊഴി. എന്നാൽ ഇക്കാര്യം വിസ്താര വേളയിൽ നിഷേധിച്ചു. മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വീഡിയോയിലെ ദ്യശ്യങ്ങൾ കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്. കോടതി നിർദേശപ്രകാരം സുനിൽകുമാറിന്‍റെ കണ്ണ്...

Read More

കാലുവാരിയത് ഈശ്വരൻ പറഞ്ഞിട്ടെന്ന് ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാവ്

പനാജി: സ്വന്തം പാർട്ടിയെ വഞ്ചിച്ച് മറുകണ്ടം ചാടിയത് ഈശ്വരൻ പറഞ്ഞിട്ടെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ഗോവയിലെ മുതിർന്ന നേതാവ് ദിഗംബർ കാമത്ത്. ഗോവയിലെ 11 കോൺഗ്രസ് എംഎൽഎമാരിൽ കാമത്ത് ഉൾപ്പെടെ എട്ട് പേരാണ് ഭരണകക്ഷിയായ ബിജെപിയിലേക്ക് മാറിയത്. ഏഴ് മാസം മുൻപ് കൂറുമാറ്റം നടത്തില്ലെന്ന് പള്ളിയിലും മോസ്കിലും ക്ഷേത്രത്തിലും സത്യം ചെയ്തവരാണ് ഒടുവിൽ കാലുവാരിയത്. തെരഞ്ഞെടുപ്പിന് ശേഷം തങ്ങൾ‌ പാർട്ടിവിടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ബിജെപിയിൽ ചേരുന്നതിന് മുമ്പ് താനും ബാക്കിയുള്ള എംഎൽഎമാരും ഈശ്വരന്‍റെ അനുമതി വാങ്ങിയിരുന്നെന്നും ഈശ്വരൻ സമ്മതിച്ചെന്നുമാണ് കൂറുമാറ്റങ്ങൾക്ക് നേതൃത്വം നൽകിയ ദിഗംബർ കാമത്ത് ന്യായീകരണം നടത്തിയത്. താൻ ദൈവത്തിൽ വിശ്വസിക്കുന്നയാളാണ്. കോൺഗ്രസ് വിടില്ലെന്ന് തെരഞ്ഞെടുപ്പിന് മുൻപ് സത്യം...

Read More

തെരുവുനായ ആക്രമണം: പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: പൊതുനിരത്തിലെ അക്രമകാരികളായ നായകളെ മാറ്റി പാർപ്പിക്കണമെന്ന് ഹൈക്കോടതി. തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. നായശല്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ മറ്റെന്നാൾ കോടതിയെ അറിയിക്കണമെന്നും നിർദേശം നൽകി. തെരുവുനായ്ക്കളെ അടിച്ചുകൊന്ന് ജനം നിയമം കൈയിലെടുക്കരുതെന്നും കോടതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം. പൊതു അവബോധത്തിനായി പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ തെരുവുനായ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി...

Read More