Author: Editorial Team

ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിച്ചുവെന്നത് ദുഷ്പ്രചാരണം: ചാണ്ടി ഉമ്മൻ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിച്ചു എന്നത് അനാവശ്യ പ്രചാരണമാണെന്ന് മകൻ ചാണ്ടി ഉമ്മൻ. എന്തിനാണ് ഇത്തരം വാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് അസുഖം വരുന്നത് ഇത് ആദ്യമായല്ല. അസുഖം എന്താണെന്ന് കൃത്യമായി അറിയേണ്ടതുണ്ട്. ഇതിനായി വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് ജർമനിയിലേക്ക് പോകുന്നത്. ദുഷ്പ്രചാരണത്തിന് പിന്നിൽ സ്വാർഥ താൽപര്യമുള്ളവരാണെന്നും ചാണ്ടി ഉമ്മൻ...

Read More

ഏക സിവിൽ കോഡ് നടപ്പാക്കണം; ബിജെപി നടത്തുന്നത് തെരഞ്ഞെടുപ്പ് തട്ടിപ്പ്: അരവിന്ദ് കേജരിവാൾ

ന്യൂഡൽഹി: ഏക സിവിൽ കോഡിനെ അനുകൂലിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ. സിവിൽ കോഡ് ഏകാഭിപ്രായത്തോടെ നടപ്പാക്കണമെന്നും ബിജെപി നടത്തുന്നത് തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും കേജരിവാൾ കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡിലെ സമിതി അംഗങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വീട്ടിൽപോയന്നും കേജരിവാൾ പരിഹാസിച്ചു. ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം ബിജെപി ഒരു കമ്മിറ്റി ഇതിനായി രൂപീകരിച്ചെങ്കിലും വൈകാതെ അത് അപ്രത്യക്ഷമായി. ഇപ്പോള്‍ വീണ്ടും ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം അതും അപ്രത്യക്ഷമാകുമെന്നും കെജരിവാള്‍ പറഞ്ഞു. ഗുജറാത്തില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കാന്‍ കഴിഞ്ഞ ദിവസം ബിജെപി മന്ത്രിസഭ തീരുമാനിച്ചിരുന്നു. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ മൂന്നോ നാലോ അംഗങ്ങളുണ്ടാവുമെന്ന് ആഭ്യന്തരസഹമന്ത്രി ഹര്‍ഷ് സാഘ്വി...

Read More

ജനങ്ങളുടെ കോർകമ്മിറ്റിയിൽ സ്ഥാനമുണ്ട്; അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ തനിക്ക് സ്ഥാനമുണ്ടെന്നും രണ്ടര പതിറ്റാണ്ടായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി കോർ കമ്മിറ്റിയിൽ വരുന്നതിൽ സന്തോഷമുണ്ടെന്നും ശോഭാ വ്യക്തമാക്കി. പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുന്നുവെന്ന ആരോപണം തള്ളിയ ശോഭാ, പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കേണ്ടത് അധ്യക്ഷനാണെന്നും കൂട്ടിച്ചേർത്തു. ബിജെപിക്ക് പഞ്ചായത്ത് അംഗം പോലുമില്ലാത്ത കാലത്ത് പാര്‍ട്ടിക്ക് വേണ്ടി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപിക്ക് സ്വാധീനമില്ലാത്ത കാലത്ത് കമ്യൂണിസ്റ്റ് കോട്ടകൊത്തളങ്ങളില്‍ താന്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ശോഭ...

Read More

ഇരിട്ടിയിൽ പതിനേഴു വയസുകാരി ശുചിമുറിയിൽ പ്രസവിച്ചു

കണ്ണൂർ: ഇരിട്ടിയിൽ പതിനേഴു വയസുകാരി ശുചിമുറിയിൽ പ്രസവിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് കുട്ടി പ്രസവിച്ചത്. വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് കുട്ടി ഇവിടെ എത്തിയത്. സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് പതിനേഴുവയസുകാരിയെ ഇരിട്ടിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. അതിന് ശേഷം പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ബന്ധുക്കള്‍ അവിടെ നല്‍കിയ പ്രായം പതിനേഴാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ്...

Read More

സ്ത്രീയെ ആക്രമിച്ചതും വീട്ടിൽ കയറിയതും ഒരാളല്ലെന്ന് പോലീസ്; തിരിച്ചറിയൽ പരേഡ് പരാജയം

തിരുവനന്തപുരം: മ്യൂസിയത്തിൽ യുവതിയെ ആക്രമിച്ചതും കുറുവൻകോണത്ത് വീട്ടില് കയറിയും ഒരാളല്ലെന്നും പോലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഈ നിഗമനത്തിലെത്തിയത്. രണ്ടുപേർക്കും രണ്ടു ശരീരഘടനയാണുള്ളത്. സ്ത്രീയെ ആക്രമിച്ചത് ഉയരമുള്ള ശരീരകക്ഷമതയുള്ള ആളാണ്. കുറുവൻകോണത്ത് വീട്ടിൽ കയറാൻ ശ്രമിച്ചയാളുടെ ശരീരിക ഘടന മറ്റൊന്നാണ്. അതേസമയം, മ്യൂസിയം വളപ്പില്‍ പ്രഭാതസവാരിക്കിടെ സ്ത്രീയെ ആക്രമിച്ച കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്യുന്നു. സംശയമുള്ള ഏഴു പേരെ കസ്റ്റഡിയിലെടുത്തു. തിരിച്ചറിയൽ പരേഡ് നടത്തിയെങ്കിലും പരാതിക്കാരി ആരേയും തിരിച്ചറിഞ്ഞില്ല. ഇവരെ പിന്നീട് വിട്ടയച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതല്‍ ദൃശ്യങ്ങള്‍...

Read More