Author: Editorial Team

തലതിരിഞ്ഞ പരിഷ്കാരമാണിത്..! പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് കേരളം ഇഷ്ടപ്പെടുന്നില്ല: കെ. മുരളീധരൻ

കോഴിക്കോട്: ജൻഡർ നൂട്രൽ വിഷയത്തിൽ മുസ്‌ലിം ലീഗിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. ക്ലാസിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ലിംഗസമത്വമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തലതിരിഞ്ഞ പരിഷ്കാരമാണിതെന്നും അദ്ദേഹം വിമർശിച്ചു. ‌തല തിരിഞ്ഞ പരിഷ്കാരമാണത്. ലീഗ് പറഞ്ഞതിൽ കാര്യമുണ്ട്. ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങൾ ആ രീതിയിൽ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സർക്കാർ വിദ്യാലയങ്ങൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് മുരളീധരൻ പറ‍ഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം...

Read More

മതത്തിന്‍റെ പേരിൽ ആളുകളെ വിഢികളാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു..! ബ്രാഹ്മണരെ വിമർശിച്ച നേതാവിനെ പുറത്താക്കി ബിജെപി

ഭോപ്പാൽ: ബ്രാഹ്മണരെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ ഗ്വാളിയോർ-ചമ്പൽ മേഖലയിലെ നേതാവ് പ്രീതം സിംഗ് ലോധിയെ ബിജെപി പാർട്ടിയിൽനിന്നും പുറത്താക്കി. ഇന്ന് രാവിലെ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി പ്രാഥമിക അംഗത്വത്തിൽനിന്നും അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. രാജ്ഞി അവന്തിഭായ് ലോധിയുടെ ജന്മദിനത്തിൽ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് പ്രീതം സിംഗ് ബ്രാഹ്മണരെ വിമർശിച്ചത്. ബ്രാഹ്മണർ മതത്തിന്‍റെ പേരിൽ ആളുകളെ വിഢികളാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നെന്നായിരുന്നു പ്രീതം സിംഗിന്‍റെ പരാമർശം. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെ പ്രീതം സിംഗിന്‍റെ പരാമർശം വിവാദമായി. ബിജെപി യുവജന വിഭാഗം നേതാവ് പ്രവീൺ മിശ്ര പ്രീതം സിംഗിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. പാർട്ടിയുടെ നിലപാടിന് വിരുദ്ധമാണ് പ്രീതം സിംഗിന്‍റെ പരാമർശമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ബഗവൻദാസ് സബ്‌നാനി...

Read More

അപകടത്തിനിടയാക്കിയ കാർ ഓടിച്ചത് ഷിറാസായിരുന്നു! കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ച സംഭവം: രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: നഗരൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ്, ജാഫർഖാൻ എന്നിവരാണ് അറസ്റ്റിലായത്. അപകടത്തിനിടയാക്കിയ കാർ ഓടിച്ചത് ഷിറാസായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. അപകടത്തിൽ നഗരൂർ സ്വദേശി പ്രദീപ്, മകൻ ശ്രീദേവ് (8) എന്നിവരാണ് മരിച്ചത്. പ്രദീപിന്‍റെ മൂത്തമകൻ ശ്രീഹരി (15) ഗുരുതര പരിക്കുകളോടെ ആശുപ ത്രിയിൽ ചികിത്സയിലാണ്. ശ്രീദേവ് സംഭവസ്ഥലത്തുവും പ്രദീപ് ആശുപത്രിയിലുമാണ് മരിച്ചത്. കാറിൽ മദ്യകുപ്പികളും...

Read More

വിവാഹ വിരുന്നിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ! ആശുപത്രയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമല്ലെന്ന് സർക്കാർ

അമരാവതി: ആന്ധ്രപ്രദേശിലെ കോനസീമ ജില്ലയിൽ വിവാഹ വിരുന്നിനിടെ ഭക്ഷ്യ വിഷബാധ ബാധിച്ച് 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ടാപ്പേട്ട മേഖലയിലാണ് സംഭവം. വിവാഹ വിരുന്നിൽ വിളന്പിയ ഭക്ഷണം കഴിച്ചവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ സമീപത്തെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ആശുപത്രയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമല്ലെന്ന് സർക്കാർ...

Read More

യുക്രെയ്ൻ ആണവ നിലയത്തിന് സമീപം റഷ്യൻ മിസൈൽ ആക്രമണം

കീവ്: ദക്ഷിണ യുക്രെയ്നിലെ പിവ്ദെനൗക്രെയ്ൻസ്ക് ആണവ നിലയത്തിന് സമീപമുള്ള ജനവാസ മേഖലയിൽ റഷ്യ മിസൈൽ ആക്രമണം നടത്തി. 12 പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ അഞ്ച് നില കെട്ടിടത്തിനും വീടുകൾക്കും കേടുപറ്റിയതായും നാല് കുട്ടികൾക്ക് പരിക്കേറ്റതായും പ്രാദേശിക ഗവർണർ വിറ്റാലി കിം അറിയിച്ചു. യുക്രെയ്ൻ അതിർത്തിയിലെ ക്രിമിയിൻ പ്രവിശ്യയിലുള്ള ആണവ നിലയത്തിന് സമീപത്ത് റഷ്യ മിസൈൽ നടത്തിയതായും...

Read More