Author: Editorial Team

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി സമരം ശക്തമാവുന്നു; സമരപന്തലിലേക്ക് താമസം മാറ്റുമെന്ന് ആര്‍ച്ച് ബിഷപ്

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിര്‍മാണമേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കി. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചിരിക്കുന്നത്. വൈദികരുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിനുപേരാണ് ഇന്നും പ്രതിഷേധവുമായെത്തിയത്. തുറമുഖ കവാടത്തില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ കയറ്റിവിടണമെന്ന ആവശ്യം പോലീസ് അംഗീകരിച്ചു. കവാടത്തിനു മുന്നില്‍ സ്ഥാപിച്ചിരുന്ന പുലിമുട്ടില്‍ പതാക നാട്ടിയശേഷം വാഗ്ദാനമനുസരിച്ച് പ്രതിഷേധക്കാര്‍ സമാധാനപരമായി പിരിഞ്ഞുപോയി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കിയില്ലെങ്കില്‍ സമരം ഇനിയും ശക്തമാക്കുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. അടുത്തവര്‍ഷത്തോടെ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് വിലയിരുത്തുന്നത്. ഈ ഘട്ടത്തില്‍ പുനരധിവാസ പാക്കേജ് നടപ്പായില്ലെങ്കില്‍ പിന്നീട് അതിനുള്ള സാധ്യത തീരെക്കുറവാണെന്ന വിലയിരുത്തലാണ് സമരം ശക്തമാക്കാനുള്ള കാരണം. തുറമുഖ നിര്‍മാണം നിറുത്തിവച്ച് തീരശോഷണത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുക, പദ്ധതി കാരണം വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുക, മണ്ണെണ്ണ വില നിയന്ത്രിക്കുന്നതിന് തമിഴ്‌നാട് മോഡല്‍ സബ്‌സിഡി നടപ്പാക്കുക, ജോലിക്കുപോകാന്‍ കഴിയാത്ത തൊഴിലാളിക്ക് മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയവയാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ബിഷപ് ഹൗസില്‍നിന്ന് സമരപന്തലിലേക്ക് താമസം മാറ്റാനും തയാറാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ...

Read More

സർക്കാരിന് കനത്തതിരിച്ചടി! പ്രിയ വർഗീസിന്‍റെ നിയമനം സ്റ്റേ ചെയ്ത് ഗവർണർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന് കനത്തതിരിച്ചടി നൽകി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ നിയമിച്ചത് ഗവർണർ സ്റ്റേ ചെയ്തു. ചാൻസലർ എന്ന അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ നടപടി. രാജ്ഭവൻ ഇക്കാര്യം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്‍റർവ്യൂവിൽ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ സംഭവത്തിൽ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും ഗവർണർ കാരണം കാണിക്കൽ നോട്ടീയ്...

Read More

ശമ്പളം നല്‍കാന്‍ പണമില്ല; ആസ്തികള്‍ വിറ്റ് ശമ്പളം നല്‍കണമെന്ന് കോടതി

കൊച്ചി: ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം നല്‍കാന്‍ പണമില്ലെന്ന് കെഎസ്ആര്‍ടിസി. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പണം കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്നും പ്രശ്‌നപരിഹാരത്തിനായി യൂണിയനുമായി ചര്‍ച്ച നടക്കുകയാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ശമ്പളവിതരണം എല്ലാമാസവും അഞ്ചാം തീയതിക്കുള്ളില്‍ നല്‍കണമെന്ന കോടതിവിധി നടപ്പാക്കത്തതില്‍ കോടതി അതൃപതി പ്രകടിപ്പിച്ചു. കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ വിറ്റോ പണയപ്പെടുത്തിയോ ശമ്പളം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ആദ്യം നിങ്ങള്‍ ശമ്പളം നല്‍കൂവെന്നും അല്ലാതെ എങ്ങനെയാണ് അവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നതെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ ചോദിച്ചു. ശമ്പളവിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനായി 24 ലേക്കു...

Read More

കൊച്ചി ഫ്ലാറ്റ് കൊലപാതകം! പിന്നില്‍ ലഹരിത്തർക്കമെന്ന് പോലീസ്; പ്രതി പിടിയില്‍

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിനു സമീപമുള്ള ഫ്ലാറ്റിൽ നടന്ന കൊലപാതകത്തിനു പിന്നില്‍ ലഹരിയുടെ പേരിലുള്ള തര്‍ക്കമെന്ന് പോലീസ്. പിടിയിലായ അര്‍ഷാദില്‍നിന്നു കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. അര്‍ഷാദിന്‍റെ സഹായി അശ്വന്തും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്‍റെ നിഗമനം. സജീവനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്ലാറ്റില്‍ സ്ഥിരമായി ലഹരി ഇടപാടുകള്‍ നടന്നിരുന്നതായാണ് സൂചന. നിരവധി ആളുകള്‍ ഫ്ലാറ്റില്‍ സ്ഥിരമായി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസിനെ വിവരം അറിയിച്ചിരുന്നില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. അപരിചിതരായവര്‍ ഫ്ലാറ്റിലെത്തുമ്പോള്‍ പോലീസിനെ വിവരമറിയിക്കണമെന്ന് റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ ഈ നിർദേശവും പാലിക്കപ്പെട്ടില്ല. ജ്വലറിയില്‍നിന്ന് മൂന്നു പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതിയാണ് പിടിയിലായ അര്‍ഷാദ്.ഈ കേസില്‍ ഒളിവിലിരിക്കുമ്പോഴാണ് ഇയാള്‍ സ്ഥിരമായി ഫ്ലാറ്റില്‍ എത്തിയിരുന്നതെന്നും പോലീസ് അറിയിച്ചു. കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശിയായ അര്‍ഷാദിനെ പോലീസ് പിടികൂടിയത്. കസ്റ്റഡിലെടുക്കുമ്പോള്‍ ഇയാളുടെ കൈവശം മയക്കുമരുന്നുണ്ടായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യും. കൊ ലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്. മരിച്ച സജീവ് കൃഷ്ണയ്ക്കും അറസ്റ്റിലായ അര്‍ഷാദിനും പുറമേ മറ്റ് മൂന്ന് പേര്‍ കൂടി ഫ്ലാറ്റില്‍ താമസിച്ചിരുന്നു. ഇവര്‍ വിനോദയാത്ര പോയി തിങ്കളാഴ്ച വൈകിട്ട് എത്തിയെങ്കിലും ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. ചൊവ്വാഴ്ച ഫ്ലാറ്റിന്‍റെ മറ്റൊരു താക്കാല്‍ ഉപയോഗിച്ച് അകത്തു കടന്നപ്പോഴാണ് രക്തക്കറയും പിന്നാലെ മൃതദേഹവും...

Read More

ചികിത്സതേടുന്ന രോഗികളുടെ എണ്ണം വർധിച്ചു! ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നു

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നു. ആശുപത്രിയിൽ ചികിത്സതേടുന്ന രോഗികളുടെ എണ്ണം വർധിച്ചു. ഇതോടെ മാസ്ക് ധരിക്കാനും കോവിഡ് മാനദണ്ഡങ്ങൾ പലിക്കാനും അധികൃതർ ആവശ്യപ്പെട്ടു. കോവിഡ് കേസുകളും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണെന്ന് പൊതുജനാരോഗ്യ വിദഗ്ധ ഡോ. സുനില ഗാർഗ് പറഞ്ഞു. രോഗംഭേദമാകുന്നവരുടെ നിരക്ക് മികച്ചതാണ്, പക്ഷേ കേസുകൾ വർധിക്കുകയും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നു. 9,000 കിടക്കകൾ ഉള്ളതിൽ‌ 500 എണ്ണത്തിലും രോഗികളായി. 2,129 ഐസിയു ബെഡുകളിൽ ഇതിനകം 20-ലധികം രോഗികളായി. 65 രോഗികൾ ഇപ്പോൾ വെന്‍റിലേറ്ററിൽ ചികിത്സയിലാണ്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, എന്നാൽ ജാഗ്രതവേണമെന്ന് സുനില ഗാർഗ് കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച ഡൽഹിയിൽ 1,227 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 14.57 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. എട്ട് മരണങ്ങളും റിപ്പോർട്ട്...

Read More