Author: Editorial Team

ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കൊല്ലം: എഴുകോണിനും കുണ്ടറയ്ക്കും ഇടയിൽ റെയിൽപാളത്തിൽ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് വീശിയ കാറ്റിലാണ് മരം മറിഞ്ഞത്. ഇതേടുർന്ന് കൊല്ലം ട്രെയിൻ കൊട്ടാരക്കരയിൽ പിടിച്ചിട്ടിരിക്കുകയാണ്. ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ റെയിൽവേ നടപടികൾ...

Read More

വിതുരയിൽ ശക്തമായ മഴ; കാർ ഒലിച്ചുപോയി

തിരുവനന്തപുരം: വിതുരയിൽ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും കാർ ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന മൂന്ന് പേരെയും നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി. ഇവർക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മീൻമുട്ടി വെള്ളച്ചാട്ടം കാണാൻ എത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതേതുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പുറമേ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം...

Read More

പൊഴിക്കരയില്‍ മത്സ്യബന്ധനബോട്ട് മറിഞ്ഞു; ആറു പേരെ കാണാതായി

തിരുവനന്തപുരം: പെരുമാംതുറ പൊഴിക്കരയില്‍ മത്സ്യബന്ധനബോട്ട് മറിഞ്ഞ് ആറു പേരെ കാണാതായി. 16 പേരാണ് അപകടത്തില്‍പ്പെട്ട ബോട്ടില്‍ ഉണ്ടായിരുന്നത്. പത്തു പേര്‍ രക്ഷപെട്ടു. ഇന്നു ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ബോട്ട് മറിഞ്ഞത്. രക്ഷപ്പെട്ടവർ വിവിധ ഭാഗങ്ങളിലേയ്ക്കാണ് നീന്തി കയറിയത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നു പോലീസ്...

Read More

ഓണം വെള്ളത്തിലാകുമോ? സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: തിരുവോണ നാൾ വരെ സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ മഞ്ഞ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പ് വന്നതോടെ ജില്ലാ ഭരണകൂടങ്ങൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. ഉത്രാട ദിവസം എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ മഞ്ഞ് അലർട്ടുമാണ് നിലവിൽ നൽകിയിരിക്കുന്നത്. തിരുവോണ ദിവസവും വിവിധ ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകി കഴിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസമായി സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിരിക്കുകയായിരുന്നു. ചില ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് മഴയുണ്ടായിരുന്നത്. തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുമ്പോൾ മഴ പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ആശങ്കയിലാണ്...

Read More

സീനിയര്‍ വിദ്യാര്‍ഥിനികള്‍ ആറാംക്ലാസുകാരിയുടെ മുടി മുറിച്ചതായി പരാതി; മുടി മുറിക്കാനുള്ള കാരണം…

കൊല്ലം: സ്കൂളിലെ സീനിയര്‍ വിദ്യാര്‍ഥിനികള്‍ ആറാംക്ലാസുകാരിയുടെ മുടി മുറിച്ചതായി പരാതിഇവര്‍ പുക വലിച്ചത് അബദ്ധത്തില്‍ കണ്ടുപോയതിനാണ് കുട്ടിയുടെ മുറിച്ചതെന്നാണ് ആരോപണം. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കൊല്ലം നഗരത്തിലെ പ്രധാന സ്‌കൂളില്‍വച്ച് കഴിഞ്ഞ 23ന് ഓണാഘോഷദിനത്തിലാണ് സംഭവമുണ്ടായത്. സ്‌കൂളിലെ ശുചിമുറിയില്‍വച്ച് പത്താം ക്ലാസിലെ ആറു പെണ്‍കുട്ടികള്‍ പുകവലിച്ചു. ഇതു കണ്ടതോടെ ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ഇവര്‍ മര്‍ദിച്ചെന്നും, മുടി മുറിച്ചെന്നുമാണ് കുട്ടി പറയുന്നത്. സംഭവത്തില്‍ പെൺകുട്ടിയുടെ രക്ഷിതാക്കൾ ശിശുക്ഷേമസമിതിക്ക് പരാതി നൽകി. സ്‌കൂള്‍ അധികൃതരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സംഭവം നടന്നിട്ടുണ്ടോയെന്ന് ഇപ്പോള്‍ ഉറപ്പ് പറയാനാവില്ലെന്ന് കുട്ടിയെ കൗണ്‍സിലിംഗ് ചെയ്ത ശിശുസംരക്ഷണ സമിതി അംഗങ്ങള്‍ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കുട്ടി പറയുന്ന ചില കാര്യങ്ങളില്‍ വ്യക്തത കുറവുണ്ടെന്നും സമിതി...

Read More