Author: Editorial Team

മധു വധക്കേസ്: “കാഴ്ചയില്ലാത്ത സാക്ഷി’യുടെ ജോലി പോയി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സുനില്‍കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വനം വകുപ്പ് സൈലന്‍റ് വാലി ഡിവിഷന് കീഴിലെ താത്കാലിക വാച്ചര്‍ ആയിരുന്നു ഇയാള്‍. കേസിലെ 29-ാം സാക്ഷിയാണ് സുനിൽകുമാർ. മധുവിനെ വനത്തിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടുവെന്നായിരുന്നു നേരത്തേ ഇയാൾ നൽകിയിരുന്ന മൊഴി. എന്നാൽ ഇക്കാര്യം വിസ്താര വേളയിൽ നിഷേധിച്ചു. മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വീഡിയോയിലെ ദ്യശ്യങ്ങൾ കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്. കോടതി നിർദേശപ്രകാരം സുനിൽകുമാറിന്‍റെ കണ്ണ്...

Read More

കാലുവാരിയത് ഈശ്വരൻ പറഞ്ഞിട്ടെന്ന് ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാവ്

പനാജി: സ്വന്തം പാർട്ടിയെ വഞ്ചിച്ച് മറുകണ്ടം ചാടിയത് ഈശ്വരൻ പറഞ്ഞിട്ടെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ഗോവയിലെ മുതിർന്ന നേതാവ് ദിഗംബർ കാമത്ത്. ഗോവയിലെ 11 കോൺഗ്രസ് എംഎൽഎമാരിൽ കാമത്ത് ഉൾപ്പെടെ എട്ട് പേരാണ് ഭരണകക്ഷിയായ ബിജെപിയിലേക്ക് മാറിയത്. ഏഴ് മാസം മുൻപ് കൂറുമാറ്റം നടത്തില്ലെന്ന് പള്ളിയിലും മോസ്കിലും ക്ഷേത്രത്തിലും സത്യം ചെയ്തവരാണ് ഒടുവിൽ കാലുവാരിയത്. തെരഞ്ഞെടുപ്പിന് ശേഷം തങ്ങൾ‌ പാർട്ടിവിടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ബിജെപിയിൽ ചേരുന്നതിന് മുമ്പ് താനും ബാക്കിയുള്ള എംഎൽഎമാരും ഈശ്വരന്‍റെ അനുമതി വാങ്ങിയിരുന്നെന്നും ഈശ്വരൻ സമ്മതിച്ചെന്നുമാണ് കൂറുമാറ്റങ്ങൾക്ക് നേതൃത്വം നൽകിയ ദിഗംബർ കാമത്ത് ന്യായീകരണം നടത്തിയത്. താൻ ദൈവത്തിൽ വിശ്വസിക്കുന്നയാളാണ്. കോൺഗ്രസ് വിടില്ലെന്ന് തെരഞ്ഞെടുപ്പിന് മുൻപ് സത്യം...

Read More

തെരുവുനായ ആക്രമണം: പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: പൊതുനിരത്തിലെ അക്രമകാരികളായ നായകളെ മാറ്റി പാർപ്പിക്കണമെന്ന് ഹൈക്കോടതി. തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. നായശല്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ മറ്റെന്നാൾ കോടതിയെ അറിയിക്കണമെന്നും നിർദേശം നൽകി. തെരുവുനായ്ക്കളെ അടിച്ചുകൊന്ന് ജനം നിയമം കൈയിലെടുക്കരുതെന്നും കോടതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം. പൊതു അവബോധത്തിനായി പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ തെരുവുനായ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി...

Read More

ആ “ശ്വാസ’ വിധി; ഗാംഗുലിക്കും ഷായ്ക്കും പദവികളിൽ തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജയ് ഷായ്ക്കും ആശ്വാസമായി സുപ്രീം കോടതി വിധി. ബിസിസിഐയുടെ ഭരണഘടനാ ഭേദഗതിക്ക് സുപ്രീം കോടതി അംഗീകാരം നല്‍കി. ഇതോടെ ഗാംഗുലിക്കും ജയ് ഷായ്ക്കും പദവികളിൽ തുടരാം. ബിസിസിഐ തെരഞ്ഞെടുപ്പിലും മത്സരിക്കാം. ഇത് സംബന്ധിച്ച് വിശദമായ ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങും. സംസ്ഥാന അസോസിയേഷനിൽ ആറ് വർഷവും ബിസിസിഐയിൽ ആറ് വർഷവും ഉൾപ്പെടെ 12 വർഷത്തേക്ക് ഭാരവാഹികൾക്ക് തുടർച്ചയായി പദവികൾ വഹിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. ഇതോടെ ഗാംഗുലിക്കും ജയ് ഷായ്ക്കും 2025വരെ സ്ഥാനത്ത് തുടരാനാകും. ബിസിസിഐ ഭരണഘടനയിലെ “കൂളിംഗ് ഓഫ് പിരീഡ്’ ക്ലോസ് അനുസരിച്ച് ഗാംഗുലിയുടേയും ഷായുടേയും കാലാവധി ഈ മാസം ആദ്യം അവസാനിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് ഭരണഘടന ഭേദഗതി കൊണ്ടുവന്നത്. ഇതിനാണ് സുപ്രീം കോടതി അംഗികാരം നൽകിയിരിക്കുന്നത്. ബിസിസിഐയുടെ തലപ്പത്ത് മൂന്ന് വര്‍ഷമാണ് ഇരുവരും നിന്നത്. അതിന് മുന്‍പുള്ള ആറുവര്‍ഷം ഇരുവരും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ തലപ്പത്തുണ്ടായിരുന്നു. നിലവിൽ ഒൻപത് വർഷമാണ് ഭാരവാഹികൾക്ക് തുടർച്ചയായി പദവികൾ വഹിക്കാൻ കഴിയുമായിരുന്നത്. ഇതിനു ശേഷം കൂളിംഗ് പീരിഡ് എന്ന നിലയിൽ മാറിനിൽക്കണം. പിന്നീട് മാത്രമേ മത്സരിക്കാൻ...

Read More

പോലീസുകാരെ വളഞ്ഞിട്ട് തല്ലി, ജീപ്പ് കത്തിച്ചു; ബിജെപി മാര്‍ച്ചിലെ ദൃശ്യങ്ങള്‍ പുറത്ത്

കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. പോലീസുകാരെ വളഞ്ഞിട്ട് തല്ലുന്നതിന്‍റെയും ജീപ്പ് കത്തിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകന്ദ മജുംദാര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ നടത്തിയ സമരമാണ് ചൊവ്വാഴ്ച തെരുവുയുദ്ധത്തില്‍ കലാശിച്ചത്. എന്നാല്‍ ബിജെപിക്ക് ആക്രമ സംഭവുമായി ബന്ധമില്ലെന്നും പോലീസ് സ്വയം ജീപ്പ് കത്തിച്ചതാവാമെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി...

Read More