Author: Editorial Team

സ്വിഫ്റ്റ് ഡ്രൈവർമാർ ചില കെഎസ്ആർടിസി ഡ്രൈവർമാരെ പോലെ പെരുമാറരുത്..! കെഎസ്ആർടിസി എംഡിയുടെ ശബ്ദ സന്ദേശം സൂപ്പർഫാസ്റ്റ് വേഗത്തിൽ പ്രചരിക്കുന്നു

ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ചില ഡ്രൈവർമാരെ പോലെ സ്വിഫ്റ്റ് ബസിലെ ഡ്രൈവർമാർ പെരുമാറരുതെന്ന് സി എം ഡി ബിജു പ്രഭാകറിന്‍റേതായ ശബ്ദസന്ദേശം. സ്വിഫ്റ്റ് ഡ്രൈവർമാരുടേതായ വാട്സ് ആപ് ഗ്രൂപ്പുകളിലാണ് എംഡിയുടേതായ ശബ്ദ സന്ദേശമെത്തിയത്. മര്യാദയ്ക്ക് ബസ് ഓടിച്ചില്ലെങ്കിൽ ശക്തമായ നടപടി എടുക്കുമെന്ന് സ്വിഫ്റ്റിലെ ഡ്രൈവർമാർക്ക് കെ – സ്വിഫ്റ്റിന്‍റെ സി എം ഡി കൂടിയായ ബിജു പ്രഭാകരന്‍റെ മുന്നറിയിപ്പുമുണ്ട്. തിരുവനന്തപുരം നഗരത്തിലൂടെ കെ-സ്വിഫ്റ്റ് ബസിന്‍റെ ഡ്രൈവർ നിർത്താതെ ഹോൺ മുഴക്കി പ്പോയതാണ് സി എംഡിയെ ചൊടിപ്പിച്ചത്. ബസ് നന്പർ അടക്കം വ്യക്തമാക്കിയാണ് സി എം ഡി കെ – സ്വിഫ്റ്റിലെ ഡ്രൈവർമാരുടെ കൂട്ടായ്മയ്ക്ക് ശബ്ദ സന്ദേശം അയച്ചിട്ടുള്ളത്. നിർത്താതെ ഹോൺ മുഴക്കി ജനങ്ങളെ വിരട്ടരുത്. ഒറ്റ ഹോൺ മുഴക്കിയാൽ സൈഡ് കിട്ടിയില്ലെങ്കിൽ വേണ്ട. കെ എസ് ആർ ടി സിയിലെ ചില ഡ്രൈവർമാർ തലയ്ക്ക് സ്ഥിരതയില്ലാത്തതും റിബെല്ലിയസുമാണ്. സ്വിഫ്റ്റിലെ ഡ്രൈവർമാർഅവരെപ്പോലെയാകരുത്. അതിന് വേണ്ടിയാണ് കെ -സ്വിഫ്റ്റ് രൂപീകരിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും ശബ്ദ സന്ദേശത്തിലുണ്ട്. സി എം ഡിയുടെ ശബ്ദസന്ദേശത്തിൽ ജീവനക്കാരുടെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കെ എസ് ആർ ടി സി ജീവനക്കാരുടെ കൂട്ടായ്മകളിൽ വ്യാപകമായി ഇത് പ്രചരിക്കുകയും ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയരുകയും...

Read More

യുദ്ധത്തിനുള്ള യുഗമല്ലിത് ! പുടിനെ മുഖത്തുനോക്കി വിമര്‍ശിച്ച് മോദി; ഇന്ത്യന്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച് യുഎസ് മാധ്യമങ്ങള്‍

യുക്രൈന്‍ വിഷയത്തില്‍ ‘ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന്’ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുഖ്യധാരാ അമേരിക്കന്‍ മാധ്യമങ്ങള്‍. സമര്‍ഖണ്ഡിലെ മോദി-പുടിന്‍ സംഭാഷണം മുഖ്യധാരാ അമേരിക്കന്‍ മാധ്യമങ്ങള്‍ വലിയ രീതിയിലാണ് ഏറ്റെടുത്തത്. ”ഉക്രെയ്‌നിലെ റഷ്യയുടെ ആക്രമണത്തില്‍ പുടിനെ മോദി വിമര്‍ശിച്ചു,” ദി വാഷിങ്ടണ്‍ പോസ്റ്റിലെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ”ഇന്നത്തെ യുഗം യുദ്ധത്തിനുള്ള കാലമല്ല, ഇതിനെക്കുറിച്ച് ഞാന്‍ നിങ്ങളോട് ഫോണില്‍ സംസാരിച്ചിരുന്നു,” ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ പുടിന്റെ മറുപടി ഇങ്ങനെയായിരുന്നു…”യുക്രൈനിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള നിങ്ങളുടെ നിലപാടും നിങ്ങള്‍ നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്കകളും എനിക്കറിയാം. യുക്രൈനിലെ നടപടികള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. നിര്‍ഭാഗ്യവശാല്‍, യുക്രൈന്‍ നേതൃത്വം ചര്‍ച്ചകള്‍ ഉപേക്ഷിക്കുന്നതായും യുദ്ധക്കളത്തില്‍ സൈനിക മാര്‍ഗങ്ങളിലൂടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രഖ്യാപിച്ചു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ എപ്പോഴും നിങ്ങളെ അറിയിക്കും,” മോദിയോടായി പുടിന്‍ പറഞ്ഞു. വാഷിങ്ടണ്‍ പോസ്റ്റിന്റെയും ന്യൂയോര്‍ക്ക് ടൈംസിന്റെയും വെബ്പേജിലെ പ്രധാന വാര്‍ത്തയായിരുന്നു ഇത്. ഇപ്പോള്‍ യുദ്ധത്തിന്റെ യുഗമല്ലെന്ന് ഇന്ത്യയുടെ നേതാവ് പുടിനോട് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് അതിന്റെ തലക്കെട്ടില്‍ പറഞ്ഞു. ഇരു നേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു. യുക്രൈനിലെ യുദ്ധത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക തനിക്ക് മനസ്സിലായെന്ന് മോദിയുടെ വാക്കുകള്‍ക്കു മുമ്പ് പുടിന്‍ പറഞ്ഞിരുന്നുവെന്ന് ദിനപത്രം...

Read More

മലദ്വാരത്തില്‍ സ്വര്‍ണവുമായി വന്ന മലപ്പുറം സ്വദേശിയും വിമാനത്താവളത്തിന് പുറത്ത് ‘എണ്ണ’യുമായി കാത്തു നിന്നവരും പിടിയില്‍ !

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട. മലദ്വാരത്തില്‍ കടത്തിക്കൊണ്ടു വന്ന അമ്പത്‌ലക്ഷംരൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത്. പതിവിലും വ്യത്യസ്തമായി സ്വര്‍ണം ഏറ്റുവാങ്ങാന്‍ എത്തിയവരെയാണ് കസ്റ്റംസ് ആദ്യം പിടികൂടിയത്. ഇവരില്‍ നിന്നും സ്വര്‍ണം കൊണ്ടുവന്നയാളിലേക്ക് എത്തുകയായിരുന്നു. ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശിയായ ഫയാസാണ് സ്വര്‍ണം കടത്തിയത്. ഇയാളില്‍ നിന്നും 1.071 കിലോ സ്വര്‍ണം കണ്ടെത്തി. സ്വര്‍ണ മിശ്രിതം കാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. ഫയാസില്‍ നിന്നും സ്വര്‍ണം ഏറ്റുവാങ്ങാനായി എയര്‍പോര്‍ട്ടിന് പുറത്ത് എണ്ണയുമായി രണ്ട് കൊണ്ടോട്ടി സ്വദേശികള്‍ കാറില്‍ കാത്തുനിന്നിരുന്നു. ഇവരെ പരിശോധിച്ചപ്പോള്‍ 82,000 രൂപയും ഒപ്പം എണ്ണയും പിടികൂടി. മലദ്വാരത്തില്‍ നിന്നും സ്വര്‍ണം പുറത്തെടുക്കുന്നതിനായിരുന്നു എണ്ണ കരുതിയത്. 82000 രൂപ കടത്തുകാരനുള്ള കൂലിയായിരുന്നു. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പതിവിന് വിപരീതമായി വിമാനത്താവളത്തിന്റെ പുറത്തും പരിശോധന ശക്തമാക്കിയത്. അങ്ങനെയാണ് എണ്ണയും പണവുമായി ഇവര്‍...

Read More

ഗോഹട്ടി ഐഐടിയിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ഗോഹട്ടി: മലയാളി വിദ്യാർഥിയെ ഗോഹട്ടി ഐഐടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിടെക് വിദ്യാർഥി സൂര്യ നാരായൺ പ്രേംകിഷോർ ആണ്‌ മരിച്ചത്. ഉമിയം ഹോസ്റ്റലിൽ ആണ്‌ മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആണ്‌ മൃതദേഹം കണ്ടെത്തിയത്. വിദ്യാർഥിയുടെ കുടുംബത്തെ വിവരം അറിയിച്ചതായി ഐഐടി അധികൃതർ അറിയിച്ചു. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ്...

Read More

തമിഴ്‌നാട്ടില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുവന്നയാള്‍ തൂങ്ങി മരിച്ച നിലയില്‍! തട്ടിക്കൊണ്ടുവരാന്‍ കാരണം…

കൊല്ലം: മാതാപിതാക്കളുമായുള്ള സാമ്പത്തിക തര്‍ക്കത്തെതുടര്‍ന്ന് തമിഴ്‌നാട്ടില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുവന്നയാള്‍ തൂങ്ങി മരിച്ച നിലയില്‍. കൊല്ലം പൂതകുളം സ്വദേശിയായ രാകേഷ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് തമിഴ്‌നാട്ടിലെ വേലന്‍പാളയത്തിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുവന്നത്. മാതാപിതാക്കളെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ബന്ധികളാക്കിയിട്ടാണ് പതിനാലുകാരനെ ഇയാള്‍ തമിഴ്‌നാട്ടില്‍നിന്ന് കടത്തിയത്. വീടിനു സമീപമുള്ള ഷെഡില്‍ കെട്ടിയിട്ടിരുന്ന കുട്ടി അവിടെ നിന്ന് രക്ഷപെട്ടെത്തി നാട്ടുകാരോട് വിവരം പറയുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്തു വന്നിരുന്ന ആളാണ് മരിച്ച രാകേഷ്. ജോലിയുടെ ഭാഗമായുള്ള സാമ്പത്തിക തര്‍ക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടുവരാന്‍...

Read More