Author: Editorial Team

രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ പിടികൂടി ബന്ധുക്കള്‍ ! മര്‍ദ്ദിച്ചവശനാക്കി റോഡരുകില്‍ തള്ളി…

പാതിരാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി റോഡരികില്‍ തള്ളി. പുതുപൊന്നാനി ആലിയാമിന്റകത്ത് മുബഷീറിനെ(26)യാണ് ഒരു സംഘം മര്‍ദിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ മുബഷീര്‍ തൃശൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ ബന്ധുക്കളായ നാലുപേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തതായി പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…പൊന്നാനി ജാറം റോഡില്‍ താമസക്കാരനായ മുബഷീര്‍ വണ്ടിപ്പേട്ടയിലെ ഫ്രൂട്‌സ് കടയില്‍ ജോലിചെയ്യുന്നയാളാണ്. മന്ദലാംകുന്നുള്ള സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയ മുബഷീറിനെ വെള്ളിയാഴ്ച പുലര്‍ച്ചെ യുവതിയുടെ സഹോദരന്‍മാരും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കറിക്കത്തി ഉപയോഗിച്ച് ആക്രമിച്ചശേഷം വാഹനത്തില്‍ കയറ്റി ബീച്ചില്‍ കൊണ്ടുപോയി മര്‍ദിക്കുകയും പിന്നീട് പൊന്നാനിയിലെ വീടിനുസമീപം റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ്...

Read More

എനിക്ക് വാക്‌സിന്‍ വേണമെന്ന് നിന്നോട് പറഞ്ഞോടാ ഹമുക്കേ ! വാക്‌സിനെടുക്കാന്‍ ചെന്ന ഉദ്യോഗസ്ഥരെ ഓടിച്ചിട്ട് കടിച്ച് തെരുവ് നായ

തിരുവനന്തപുരത്ത് നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ ചെയ്യുന്നതിനിടെ രണ്ട് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നായയുടെ കടിയേറ്റു. കല്ലറയിലേയും വര്‍ക്കലയിലേയും ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെയാണ് നായ കടിച്ചത്. കല്ലറ ഗ്രാമ പഞ്ചായത്തിലെ വാക്‌സിനേഷന്‍ ക്യാമ്പില്‍ ജോലി ചെയ്തിരുന്ന ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായ കാട്ടാക്കട സ്വദേശി വിഷ്ണുവിനാണ് നായയുടെ കടിയേറ്റത്. കല്ലറ മൃഗാശുപത്രിക്ക് കീഴിലുള്ള കൊടി തൂക്കി കുന്ന് സബ് സെന്ററിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. മിതൃമ്മല സ്‌നേഹതീരത്തിന് സമീപം പേവിഷ ബാധക്കെതിരെയുള്ള വാക്സിന്‍ നല്‍കുന്നതിനിടയിലാണ് നായ വിഷണുവിനെ ആക്രമിച്ചത്. ഓടി ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും കൈകളില്‍ കടിയേല്‍ക്കുകയായിരുന്നു. വാക്‌സിന്‍ യജ്ഞത്തിന്റെ ഭാഗമായി നാല്‍പ്പതോളം നായകള്‍ക്ക് ഇവിടെ വച്ച് വാക്‌സിനേഷന്‍ നടത്തിയിരുന്നു. നായയുടെ കടിയേറ്റതിനു പിന്നാലെ വിഷ്ണുവിനെ കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം വര്‍ക്കല ചെമ്മരുതി പഞ്ചായത്തില്‍ പേവിഷ പ്രതിരോധ കുത്തിവയ്പിനിടെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ക്കും നായയുടെ കടിയേറ്റിരുന്നു. ചെമ്മരുതി തച്ചോട് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ വി.എസ്.വിപിനാണ് കടിയേറ്റത്. വാക്‌സിന്‍ നല്‍കാന്‍ ശ്രമിക്കുന്നതിനിടയില്‍ വിപിന്റെ വലതു കൈയിലും തുടയിലും നായ കടിക്കുകയായിരുന്നു. ഇതേസമയം തെരുവില്‍ അലഞ്ഞു നടക്കുന്ന നായ്ക്കള്‍ക്കു ഭക്ഷണം നല്‍കിയ സീരിയല്‍ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു. ആകാശവാണി ആര്‍ട്ടിസ്റ്റും സീരിയല്‍ നടിയുമായ ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്ത(64)യ്ക്കാണു തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കുമ്പോഴാണു സംഭവം. വലതു കൈപ്പത്തിക്കും വിരലുകള്‍ക്കും പരുക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭരതന്നൂര്‍ മാര്‍ക്കറ്റും ജംക്ഷനും കേന്ദ്രീകരിച്ച് 50 ല്‍ കൂടുതല്‍ തെരുവുനായ്ക്കള്‍ ചുറ്റിത്തിരിയുന്നുണ്ട്. മാര്‍ക്കറ്റ് ഭാഗത്ത് ഉള്ള നായകള്‍ക്കു അഞ്ചു വര്‍ഷമായി ഭരതന്നൂര്‍ ശാന്ത വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്നു നല്‍കുന്നുണ്ട്. ബുധനാഴ്ച ഭക്ഷണം കൊടുക്കുന്നതിനിടയിലാണ് ഒരു പട്ടി കടിച്ചത്. കല്ലറ കുറ്റിമൂട്ടില്‍ വീട്ടില്‍ ഉറങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് തെരുവ് നായുടെ കടിയേറ്റിരുന്നു. അഭയ എന്ന കോളേജ് വിദ്യാര്‍ഥിനിയെയാണ് വീടിനുള്ളില്‍ കയറി നായ...

Read More

സണ്ണിലിയോണിയുടെ ഒരു മാസത്തെ വരുമാനം എത്രയെന്ന് അറിയാമോ ? പണം വരുന്ന വഴികള്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍…

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണിലിയോണി. നീലച്ചിത്രങ്ങളിലൂടെയാണ് നടി പേരെടുക്കുന്നതെങ്കിലും പിന്നീട് ബോളിവുഡില്‍ അരങ്ങേറിയതോടെ ഇന്ത്യക്കാരുടെ പ്രിയനടിയായി മാറുകയായിരുന്നു. തന്റെ ഈ യാത്രയിലുടനീളം സണ്ണിയ്ക്ക് പിന്തുണയായി കൂടെ ഉണ്ടായിരുന്നത് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറായിരുന്നു.ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആയിരുന്നു താരം ബോളിവുഡില്‍ എത്തിയത്. പിന്നീട് നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച സണ്ണി ഇപ്പോള്‍ മലയാളം ഉപ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും സജീവമാണ്. ഇപ്പോള്‍ ആമസോണ്‍ പ്രൈമിന്റെ സൂപ്പര്‍ ഹിറ്റ് സ്റ്റാന്റ് അപ്പ് കോമഡി ഷോ ആയ വണ്‍ മൈക്ക് സ്റ്റാന്‍ഡിലൂടെ സ്റ്റാന്റ് അപ്പ് കോമഡിയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ ആസ്തിയെ കുറിച്ചും വരുമാനത്തെ കുറിച്ചും ഒക്കെയുള്ള വാര്‍ത്തകള്‍ ആണ് വൈറല്‍ ആയി മാറുന്നത്. ഏതാണ്ട് 98 കോടി ഡോളര്‍ ആണ് സണ്ണി ലിയോണിയുടെ ആകെയുള്ള ആസ്തി. ലോസ് ഏഞ്ചല്‍സില്‍ 19 കോടി വിലമതിക്കുന്ന ബംഗ്ലാവും സണ്ണിക്ക് ഉണ്ട്. അക്ക്നോളജ് ഡോട്ട് കോം എന്ന സൈറ്റാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്12 കോടി രൂപയാണ് സണ്ണി ലിയോണിന്റെ ഇപ്പോഴത്തെ പ്രതിവര്‍ഷ ശമ്പളം. സിനിമയില്‍ നിന്നും അവതാരക എന്ന നിലയിലുമാണ് താരത്തിന്റെ ഈ വരുമാനം. ഒരു കോടിയിലധികം രൂപയാണ് സണ്ണിയുടെ ഇപ്പോഴത്തെ ഒരു മാസത്തെ ശരാശരി വരുമാനം. പൂജ ഭട്ട് ഒരുക്കിയ ജിസം 2വിലൂടെയായിരുന്നു സണ്ണി ലിയോണിയുടെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് ജാക്ക്പോട്ട്, രാഗിണി എംഎംഎസ് 2, ഏക് പഹേലി ലില തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മ്യൂസിക് വീഡിയോകളിലൂടേയും സണ്ണി കയ്യടി നേടി. എന്നാല്‍ തന്റെ കരിയറിന്റെ തുടക്കകാലത്ത് പല മുന്‍നിര താരങ്ങളും സണ്ണിയോടൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചിരുന്നു. ഒരിക്കല്‍ തനിക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും നായകന്മാരെ അവരുടെ ഭാര്യമാര്‍ തടയുന്നതായി സണ്ണി തുറന്നടിച്ചിരുന്നു. മലയാളത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജ എന്ന സിനിമയില്‍ സണ്ണി എത്തിയിരുന്നു. ഇപ്പോള്‍ താരത്തിന്റെ ഒരുപിടി ചിത്രങ്ങള്‍ കൂടി മലയാളത്തില്‍...

Read More

സിപിഎം നേതാവ് പീഡിപ്പിച്ചെന്ന് സിപിഐ വനിതാ നേതാവ് ! സംഭവം നടന്നത് പഞ്ചായത്ത് ഓഫീസില്‍ വെച്ച്…

സിപിഎം നേതാവിനെതിരേ ലൈംഗിക പീഡനാരോപണവുമായി സിപിഐ വനിതാ നേതാവ്. സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗത്തിനെതിരേയാണ് പരാതി. പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും ചെറുവണ്ണൂര്‍ പഞ്ചായത്ത് അംഗവുമായ കെ പി ബിജുവിനെതിരെയാണ് കേസ്. പഞ്ചായത്ത് ഓഫീസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സിപിഐ വനിതാ നേതാവിന്റെ പരാതിയില്‍ മേപ്പയ്യൂര്‍ പൊലീസാണ് കേസെടുത്തത് ഒരാഴ്ച മുന്‍പാണ് കേസിന് ആസ്പദമായ സംഭവം. ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലെത്തിയ സിപിഐ നേതാവായ യുവതിയെ ഒന്‍പതാം വാര്‍ഡ് അംഗം കെ പി ബിജു കയറിപ്പിടിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ചെറുവണ്ണൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഒമ്പതാംവാര്‍ഡ് മെമ്പറുമായ ബിജു സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ ദിവസമാണ് യുവതി മേപ്പയൂര്‍ പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുത്തു. പ്രതി ഒളിവിലാണെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാവുമെന്നും പോലീസ് പറയുന്നു. പീഡനപരാതിയില്‍ പ്രതിയായ ബിജു മെമ്പര്‍ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ചെറുവണ്ണൂരില്‍ സിപിഐ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാവും പാര്‍ട്ടി...

Read More

വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത് ! ഭര്‍ത്താവിനെതിരേ കേസ് നല്‍കി ഭാര്യ…

വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് മുമ്പ് ആരായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് ഭാര്യ. ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായ വ്യക്തിയാണ് ഭര്‍ത്താവെന്ന് തിരിച്ചറിഞ്ഞ 40കാരി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള 40 കാരിയായ യുവതിയാണ് വിവാഹം കഴിച്ച് എട്ട് വര്‍ഷം പിന്നിട്ട തന്റെ ഭര്‍ത്താവ് മുമ്പ് സ്ത്രീയായിരുന്നുവെന്നും ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ആളാണെന്നും തിരിച്ചറിഞ്ഞത്. ഇതറിഞ്ഞ് താന്‍ ഞെട്ടിപ്പോയെന്നും അവര്‍ പറയുന്നു. ഗോത്രി പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്.ഐ.ആര്‍) ശീതള്‍ വിരാജ് വര്‍ദ്ധനെതിരെ (നേരത്തെ വിജയത) പ്രകൃതിവിരുദ്ധ ലൈംഗികതയ്കും വഞ്ചനക്കുമാണ് യുവതി കേസ് നല്‍കിയിരിക്കുന്നത്. ഒന്‍പത് വര്‍ഷം മുമ്പ് ഒരു മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് താന്‍ വിരാജ് വര്‍ദ്ധനെ കണ്ടുമുട്ടിയതെന്ന് ശീതള്‍ പറഞ്ഞു. അവരുടെ മുന്‍ ഭര്‍ത്താവ് ഒരു റോഡപകടത്തില്‍ മരിച്ചു. 14 വയസുള്ള മകളോടൊപ്പം കഴിഞ്ഞുവരവെയാണ് വിരാജിനെ പരിചയപ്പെടുന്നത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ 2014ല്‍ ഔദ്യോഗികമായി വിവാഹിതരായ ഇവര്‍ ഹണിമൂണിന് കാശ്മീരിലേക്ക് പോയിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് റഷ്യയിലായിരിക്കെ തനിക്ക് നേരിടേണ്ടി വന്ന ഒരു അപകടം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കഴിവ് ഇല്ലാതാക്കിയെന്ന് ഇയാള്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ചു. ചെറിയ ശസ്ത്രക്രിയ നടത്തി പൂര്‍ണ സുഖം പ്രാപിക്കാമെന്ന് പ്രതി യുവതിയെ ആശ്വസിപ്പിച്ചു. 2020 ജനുവരിയില്‍, അമിതവണ്ണത്തിന് ശസ്ത്രക്രിയ ചെയ്യണമെന്ന് ഇയാള്‍ യുവതിയോട് പറഞ്ഞു. എന്നാല്‍, താന്‍ നാട്ടിലില്ലാത്ത സമയത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായതായി ഇയാള്‍ പിന്നീട് വെളിപ്പെടുത്തി. ഇയാള്‍ യുവതിയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം ആരംഭിക്കുകയും സത്യം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ഭയാനകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി സ്വദേശിയായ പ്രതിയെ വഡോദരയില്‍ എത്തിച്ചതായി ഗോത്രി പോലീസ്...

Read More