Author: Editorial Team

തിരുവോണം ബമ്പർ നറുക്കെടുത്തു: ഭാഗ്യവാനെ/വതിയെ കാത്ത് കേരളം

തിരുവനന്തപുരം: കേരളം കാത്തിരുന്ന തിരുവോണം ബമ്പർ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 25 കോടി രൂപ TJ 750605 നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം അഞ്ചുകോടി രൂപ TG 270912 നും ലഭിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തങ്കരാജ് എന്ന ഏജന്‍റാണ് ഈ ടിക്കറ്റ് വിറ്റത്. സംസ്ഥാനത്തിന്‍റെ ലോട്ടറി ചരിത്രത്തിൽ ഏറ്റവും കൂടിയ തുകയാണ് സമ്മാനമായി നൽകുന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത. അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 പേര്‍ക്ക് ഒരുകോടി രൂപ വീതം ലഭിക്കും. നാലാം സമ്മാനം 90 പേര്‍ക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. 72000 പേര്‍ക്ക് അഞ്ചാം സമ്മാനം...

Read More

ഇരുപത്തിയഞ്ച് കോടി ഭാഗ്യവാൻ ആരാകും? ബമ്പർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ലോട്ടറി ചരിത്രത്തിൽ ഏറ്റവും കൂടിയ തുക സമ്മാനമായി നൽകുന്ന തിരുവോണം ബമ്പറിന്‍റെ നറുക്കെടുപ്പ് ഇന്ന്. 25 കോടി ഒന്നാം സമ്മാനമുള്ള ബമ്പറിന്‍റെ നറുക്കെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിനാണ്. ടിക്കറ്റ് വിൽപ്പനയിലൂടെ സർക്കാരിനും ബമ്പർ അടിച്ചിരിക്കുകയാണ്. 500 രൂപ വിലയുള്ള ടിക്കറ്റ് ഇതുവരെ അറുപത്തിയാറര ലക്ഷം എണ്ണം വിറ്റുകഴിഞ്ഞു. അറുപത്തിയേഴര ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 94,086 ടിക്കറ്റുകളാണ് വില്‍ക്കാതെ അവശേഷിച്ചത്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത. അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 പേര്‍ക്ക് ഒരുകോടി രൂപ വീതം ലഭിക്കും. നാലാം സമ്മാനം 90 പേര്‍ക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. 72000 പേര്‍ക്ക് അഞ്ചാം സമ്മാനം...

Read More

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുകേഷ് അംബാനിFacebook Tweet 

ഗുരുവായൂർ: പ്രമുഖ വ്യവസായി മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. വൈകീട്ട് 5.10 ഓടെ ക്ഷേത്രത്തിലെത്തിയ മുകേഷ് അംബാനി സോപാനത്തിൽ നെയ്യ് സമർപ്പിച്ച് പ്രാർഥിച്ചു. തുടർന്ന് ഉപദേവനായ ഗണപതിയെ തൊഴുത് പുറത്തുകടന്ന അദ്ദേഹം ക്ഷേത്രം പ്രദക്ഷിണം ചെയ്തു. പടിഞ്ഞാറെ ഗോപുരത്തിലൂടെ പുറത്തുകടന്ന മുകേഷ് അംബാനി ശീവേലിക്കായി കൊണ്ടുവന്ന ചെന്താമരാക്ഷൻ, ബലറാം എന്നീ കൊന്പന്മാർക്ക് പഴം നൽകി. വീണ്ടും ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച അദ്ദേഹം ഭഗവതിയെ തൊഴുതശേഷം വലിയ ബലിക്കല്ലിനു മുന്നിൽനിന്ന് ഗുരുവായൂരപ്പനെ തൊഴുതു. അവിടെവച്ച് 1.51 കോടി രൂപയുടെ ചെക്ക് ചെയർമാൻ ഡോ. വി.കെ. വിജയനു...

Read More

ഡോ. പി.ജി. വർഗീസ് സെപ്റ്റംബർ 20ന് ഐപിഎല്ലിൽ പ്രസംഗിക്കുന്നു

ഹൂസ്റ്റണ്‍ : സെപ്റ്റംബർ 20 ചൊവ്വാഴ്ച ഇന്‍റർനാഷണൽ പ്രയർലൈനിൽ (ഐപിഎൽ) ലോക പ്രസിദ്ധ കണ്‍വെൻഷൻ പ്രസംഗകൻ ഡോ. പി.ജി വർഗീസ് (ന്യൂഡൽഹി) മുഖ്യ പ്രഭാഷണം നൽകും. ഇന്ത്യൻ ഇവാൻജലിക്കൽ ടീമിന്‍റെ സ്ഥാപകനും പ്രസിദ്ധ സുവിശേഷ പ്രവർത്തകനുമായ അദ്ദേഹം വടക്കേ ഇന്ത്യ ഉൾപ്പെടെ വിവിധ മിഷൻ ഫീൽഡുകൾക്ക് നേതൃത്വം നൽകി വരുന്നു. വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർഥനയ്ക്കും ദൈവവചന കേൾവിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർ ലൈൻ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോർക്ക് ടൈം) പ്രയർലൈൻ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷ·ാരും, പ്രഗത്ഭരും പ്രശസ്തരും ദൈവവചന പണ്ഡിത·ാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. സെപ്റ്റംബർ 20 നു ചൊവ്വാഴ്ചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന ബ്രദർ ഡോ. പി.ജി. വർഗീസിന്‍റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന, ഫോണ്‍ നന്പരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്), 586 216...

Read More

കെപിഎംടിഎ സ്ഥാപക പ്രസിഡന്‍റും മാധ്യമ പ്രവർത്തകനുമായ പി.പി. ചെറിയാന് തൃശൂരിൽ സ്വീകരണം

ഹൂസ്റ്റണ്‍: കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നിഷ്യൻ ആസോസിയേഷൻ (കെപിഎംടിഎ) ന്‍റെ ആഭിമുഖ്യത്തിൽ സംഘടനയുടെ സ്ഥാപക പ്രസിഡന്‍റും അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകനുമായ പി.പി. ചെറിയാനു . ന്ധനൊസ്റ്റാൾജിയ 1994ന്ധ എന്നു പേരിട്ടിരിക്കുന്ന സമ്മേളനത്തിൽ ഹൃദ്യമായ സ്വീകരണം നൽകി. 1994 ൽ രൂപം കൊണ്ട സംഘടനയുടെ ആദ്യകാല പ്രവർത്തകരും ഇപ്പോഴത്തെ പ്രവർത്തകരും ചേർന്നാണ് സ്വീകരണ സമ്മേളനം ഒരുക്കിയത്. സെപ്റ്റംബർ 14 ബുധനാഴ്ച വൈകുന്നേരം നാലിന് തൃശൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ പേൾ റീജൻസിയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ് കെ. ബാബു (കോഴിക്കോട്) അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷെരിഫ് പാലോളി (മലപ്പുറം) സ്വാഗതം പറഞ്ഞു. പി.സി. കിഷോർ (കോഴിക്കോട്) ഇ.സി. ജോസ്, പ്രമീള (തൃശൂർ ജില്ലാ പ്രസിഡന്‍റ്), ലാലി ജെയിംസ് (തൃശൂർ കോർപറേഷൻ കൗണ്‍സിലർ) പി.വി. സണ്ണി മുൻ (കേരളവർമ കോളേജ് യൂണിയൻ മുൻ ചെയർമാൻ) ലാബ് ഓണർസ് അസോസിയേഷനെ പ്രതിനിധീകരിച്ചു ആന്‍റണി എലിജിയസ് (എറണാകുളം) എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അമേരിക്കയിൽ മെഡിക്കൽ ലാബ് ആൻഡ് എക്സ്റേ രംഗത്തും, പത്രപ്രവർത്തന രംഗത്തും പ്രാഗൽഭ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ കൂടിയായ പി.പി. ചെറിയാൻ സംഘടനയുടെ സ്ഥാപക പ്രസിഡന്‍റാണെന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് കെ. ബാബു ചെറിയാനെ പൊന്നാട അണിയിച്ചു ആദരിച്ചു. സംഘടനയുടെ ആരംഭത്തെക്കുറിച്ചു മുൻ സ്ഥാപക സെക്രട്ടറി പി.സി. കിഷോർ വിശദീകരിച്ചു. പങ്കെടുത്ത എല്ലാവരും തങ്ങളുടെ പൂർവകാല സ്മരണകൾ പങ്കുവച്ചു. കേരളത്തിൽ ലബോറട്ടറി മെഡിസിൻ രംഗത്ത് കേരളാ പ്രൈവറ്റ് മെഡിക്കൽ ടെക്നിഷ്യൻസ് അസോസിയേഷൻ എന്ന സംഘടനയ്ക്ക് സംസ്ഥാന തലത്തിൽ തുടക്കം കുറിച്ചത് 1994ൽ തൃശൂരിൽ വച്ചായിരുന്നു. അസോസിയേഷന്‍റെ ആദ്യകാല സംഘാടകരായി പ്രവർത്തിച്ചവർ പി.പി. ചെറിയാൻ, കെ.എ. പ്രസാദ്, ജോസ്, ടി.എ.വർക്കി , വിജയൻപിള്ള, കെ.പി. ദിവാകരൻ തുടങ്ങിയവരായിരുന്നു. ട്രഷറർ അസ്ലം മിഡിനോവ (കണ്ണൂർ) ’നൊസ്റ്റാൾജിയ 1994’ ഒരു അവിസ്മരണീയ ചടങ്ങാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി...

Read More