Author: Editorial Team

ജോലി ചെയ്യുന്ന ഓഫീസിനോട് മുടിഞ്ഞ പ്രേമം ! ജനിച്ച മകന് അതേ ഓഫീസിന്റെ പേരിട്ട് പിതാവിന്റെ സാഹസം…

വര്‍ക്ക്‌ഹോളിക് ആയ നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരത്തിലൊരു പിതാവിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ജോലി ചെയ്യുന്ന ഓഫീസിനോടുള്ള അമിതമായ സ്നേഹം മൂലം ഓഫീസിന്റെ പേര് തന്റെ മകന് ഇട്ടഇന്തോനേഷ്യന്‍ സ്വദേശിയായ സമേത് വഹുദി എന്ന 38കാരനാണ് കക്ഷി. ഇദ്ദേഹം ജോലി ചെയ്യുന്നത് ഇന്തോനേഷ്യയിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസിലാണ്. തന്റെ രണ്ടാമത്തെ വീടായാണ് ഇയാള്‍ ഓഫീസിനെ കാണുന്നത്. ‘സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ്’ എന്നാണ് ഇദ്ദേഹം കുട്ടിയ്ക്ക് പേരിട്ടിരിയ്ക്കുന്നത്. വഹുദിയുടെ ജോലിയോടുള്ള സ്നേഹം ഭാര്യക്കും നന്നായി അറിയാം. തനിക്ക് ഉണ്ടാകുന്ന ആദ്യത്തെ കുഞ്ഞിന് താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരിടും എന്ന നിബന്ധനയിലാണ് ഇയാള്‍ വിവാഹം കഴിച്ചതും. എന്നാല്‍ അന്ന് അവളത് അത്ര കാര്യമായി എടുത്തിരുന്നില്ല. വിവാഹശേഷം സ്വഭാവമൊക്കെ മാറും എന്നാണ് അവള്‍ കരുതിയത്. എന്നാല്‍ ഒരു മാറ്റവും ഉണ്ടായില്ല എന്ന് മാത്രമല്ല അയാള്‍ ജോലിയോടും ജോലിസ്ഥലത്തോടും കൂടുതല്‍ കൂടുതല്‍ ആകൃഷ്ടനായി തീരുകയും ചെയ്തു. ഭാര്യ ഗര്‍ഭിണിയായപ്പോഴും കുട്ടി ജനിച്ചാല്‍ കുട്ടിക്ക് താന്‍ ജോലിചെയ്യുന്ന ഓഫീസിന്റെ പേര് തന്നെ ഇടുമെന്ന തീരുമാനത്തില്‍ അയാള്‍ ഉറച്ചു നിന്നു. തുടര്‍ന്ന് കുഞ്ഞു പിറന്നപ്പോള്‍ ‘സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ്’ എന്ന് പേരിടുകയായിരുന്നു. ഈ പേരിനൊപ്പം ഇദ്ദേഹത്തിന്റെ കുടുംബ പേരായ ഡിങ്കോയും...

Read More

അര്‍ബുദം വരാന്‍ സാധ്യത കൂടുതല്‍ യുവാക്കള്‍ക്ക് ! പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

വയോധികരെ അപേക്ഷിച്ച് യുവാക്കള്‍ക്കാണ് അര്‍ബുദ സാധ്യത കൂടുതലെന്ന് പുതിയ പഠനം. 50 വയസില്‍ താഴെയുള്ളവര്‍ക്കാണ് രോഗം വരാന്‍ ഏറ്റവുമധികം സാധ്യത. 1990കള്‍ക്ക് ശേഷം യുവാക്കള്‍ക്ക് അര്‍ബുദം വരാനുള്ള സാധ്യത ഗണ്യമായി വര്‍ധിച്ചതായി ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. നേച്ചര്‍ റിവ്യൂസ് ക്ലിനിക്കല്‍ ഓങ്കോളജി ജേണലിലാണ് ഗവേഷണത്തിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. മദ്യപാനം, ഉറക്കക്കുറവ്, പുകവലി, അമിതഭാരം, സംസ്‌കരിച്ച ഭക്ഷണത്തിന്റെ ഉയര്‍ന്ന തോതിലെ ഉപയോഗം എന്നിവയെല്ലാം വളരെ ചെറുപ്പത്തില്‍ തന്നെ അര്‍ബുദം വരാനുള്ള അപകടസാധ്യത ഉയര്‍ത്തുന്നതായി ഗവേഷകര്‍ പറയുന്നു. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് ഏതാനും ദശാബ്ദങ്ങള്‍ക്ക് മുന്‍പുള്ള ചെറുപ്പക്കാരെ അപേക്ഷിച്ച് ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയുണ്ടെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മനുഷ്യരുടെ പോഷണം, ജീവിതശൈലി, ശരീരഭാരം, പാരിസ്ഥിതികമായ ഘടകങ്ങള്‍, ഉള്ളിലും ചുറ്റിലുമുള്ള സൂക്ഷ്മജീവികള്‍ എന്നിവയിലെല്ലാം അടുത്ത ഏതാനും ദശകങ്ങളിലായി വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇതെല്ലാം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഓരോ തലമുറ കഴിയുമ്പോഴും അര്‍ബുദ രോഗ സാധ്യത ഉയരുന്നതായാണ് ഗവേഷകരുടെ നിഗമനം. പഠനത്തില്‍ ഗവേഷകര്‍ ഉള്‍പ്പെടുത്തിയ 14 തരം അര്‍ബുദങ്ങളില്‍ എട്ടെണ്ണവും ദഹനസംവിധാനവുമായി ബന്ധപ്പെട്ടതാണ്. നാം കഴിക്കുന്ന ഭക്ഷണം ഉള്ളിലെ ബാക്ടീരിയ അടക്കമുള്ള സൂക്ഷ്മജീവികളെ സ്വാധീനിക്കുന്നുണ്ടെന്നും ഇതിലുണ്ടാകുന്ന മാറ്റങ്ങള്‍ അര്‍ബുദം ഉള്‍പ്പെടെ പലവിധ രോഗങ്ങളിലേക്ക് നയിക്കാമെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ആവശ്യത്തിന് ലഭ്യമല്ലാത്തത് അര്‍ബുദബാധയുടെ ദീര്‍ഘകാല പാറ്റേണ്‍ നിര്‍ണയിക്കുന്നതില്‍ തടസ്സമായതായും ഗവേഷകര്‍...

Read More

ചീറ്റകളെക്കാണാന്‍ ആരെയും അനുവദിക്കരുത് ! എന്നെപ്പോലും കയറ്റി വിടരുത്; വാളണ്ടിയര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി മോദി…

നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളെ സന്ദര്‍ശിക്കാന്‍ ആര്‍ക്കും അനുവാദം കൊടുക്കേണ്ടതില്ലെന്ന കര്‍ശന നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീറ്റകളുടെ സുരക്ഷ കണക്കിലെടുത്താണ് പ്രധാനമന്ത്രി ‘ചീറ്റ മിത്ര’ വളണ്ടിയര്‍മാരോട് ഇക്കാര്യം നിര്‍ദ്ദേശിച്ചത്. അവ ഇണങ്ങുന്നതുവരെ സുരക്ഷ കണക്കിലെടുത്ത് രാഷ്ട്രീയക്കാര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ ഇവിടേക്ക് പ്രവേശനം അനുവദിക്കരുത്. താന്‍ വന്നാല്‍പ്പോലും അകത്തേക്ക് കടത്തിവിടാന്‍ സാധിക്കില്ലെന്ന് തീര്‍ത്തു പറയണമന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ചീറ്റകളെ സംരക്ഷിക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് ചോദിച്ചായിരുന്നു അദ്ദേഹം വളണ്ടിയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മൃഗങ്ങള്‍ മനുഷ്യര്‍ക്ക് ഭീഷണിയാണെന്ന് കരുതുന്നുണ്ടോയെന്ന മോദിയുടെ ചോദ്യത്തോട് മനുഷ്യരാണ് മൃഗങ്ങള്‍ക്ക് ഭീഷണിയെന്നായിരുന്നു വളണ്ടിയര്‍മാരുടെ മറുപടി. അതുകൊണ്ടു തന്നെ മൃഗങ്ങളെയല്ല മറിച്ച് മനുഷ്യരെയാണ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടെന്നും മോദി നിര്‍ദേശിച്ചു. ‘എന്നെപ്പോലുള്ള നേതാക്കളെ നിങ്ങള്‍ തടയണം. ഞാന്‍ വന്നാല്‍പ്പോലും അകത്തേക്ക് കടത്തിവിടില്ലെന്ന് പറയണം. എന്റെ പേര് പറഞ്ഞുവരുന്ന ബന്ധുക്കള്‍ക്ക് പോലും പ്രവേശനം അനുവദിക്കരുത്. അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകരേയും തടയണം. പൊതുജനങ്ങള്‍ക്ക് ചീറ്റകളെ കാണാനുള്ള അനുമതി നല്‍കുന്നതുവരെ ഇവിടേക്കെത്തുന്ന എല്ലാവരോടും അകത്തേക്ക് കയറാന്‍ പറ്റില്ലെന്ന് തീര്‍ത്തുപറണം’- മോദി...

Read More

ഭാഗ്യടിക്കറ്റ് എടുത്തത് കൊച്ചിന്റെ കുടുക്ക പൊട്ടിച്ച് ! ഭാഗ്യവാന്‍ ഓട്ടോ ഡ്രൈവര്‍ അനൂപ് പറയുന്നു… …

തിരുവനന്തപുരം: 25 കോടി രൂപയുടെ തിരുവോണം ബമ്പര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ശ്രീവരാഹം സ്വദേശി അനൂപിനാണ് കോടികളുടെ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. 30 വയസുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. ജോലിക്കായി മലേഷ്യയിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ തേടി ഓണം ബംപറിന്റെ ഭാഗ്യമെത്തിയത്. പണം ഇല്ലാത്തതിനാല്‍ മകന്റെ കുടുക്ക പൊട്ടിച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്ന് അനൂപ് മാധ്യമങ്ങളോടു പറഞ്ഞു. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്. ശനിയാഴ്ച രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്തതെന്ന് അനൂപ് പറഞ്ഞു. ‘ബംപര്‍ അടിച്ചെന്നു വിശ്വസിക്കാനാകുന്നില്ല. അറിഞ്ഞ ഉടന്‍ തന്നെ എല്ലാവരെയും വിളിച്ച് അറിയിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് ടിക്കറ്റെടുത്തത്. അന്‍പത് രൂപ കുറവുണ്ടായിരുന്നതിനാല്‍ ടിക്കറ്റെടുക്കേണ്ട എന്നു കരുതിയതാണ്. പിന്നെ കൊച്ചിന്റെ കുടുക്കപൊട്ടിച്ച പണം കൊണ്ടാണ് ലോട്ടറി എടുത്തത്. ഒറ്റ ടിക്കറ്റേ എടുത്തിരുന്നുള്ളൂ.’ ബംപര്‍ ജേതാവ് അനൂപ് പറഞ്ഞു. തങ്കരാജ് ലോട്ടറി ഏജന്‍സി പഴവങ്ങാടിയില്‍ വിറ്റ ടിക്കറ്റാണിത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജന്‍സി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി...

Read More

രണ്ടാം സമ്മാനം കോട്ടയത്ത്; ഭാഗ്യക്കുറി വിറ്റത് നടന്ന് ലോട്ടറി വിൽക്കുന്ന പാപ്പച്ചൻ

കോട്ടയം: ഓണം ബമ്പറിന്‍റെ രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത് കോട്ടയത്ത്. മീനാക്ഷി ലോട്ടറിസിലാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. പാലായിൽ നടന്ന് ലോട്ടറി വിൽക്കുന്ന പാപ്പച്ചൻ വിറ്റ ലോട്ടറിക്കാണ് രണ്ടാം സമ്മാനം. പാലായിലെ ബ്രാഞ്ചിൽ നിന്ന് അഞ്ച് ടിക്കറ്റാണ് പാപ്പച്ചൻ എടുത്തത്. ഈ അഞ്ച് ടിക്കറ്റാണ് പാപ്പച്ചൻ നടന്ന് വിറ്റത്. രണ്ടാം സമ്മാനം TG 270912 എന്ന...

Read More